Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ജീവിതത്തിന്റെ സ്മൃതിശേഖരത്തിലെ നിധി; ദക്ഷിണാഫ്രിക്കന്‍ സ്വര്‍ണഖനികളിലേക്കുള്ള യാത്ര

06 FEBRUARY 2018 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

ജോഹന്നാസ് ബര്‍ഗിന് അടുത്തുള്ള ഗോള്‍ഡ് റീഫ് സിറ്റിയിലെ സ്വര്‍ണഖനിയിലെത്തിയാല്‍ ധരിക്കാന്‍ ഹെല്‍മെറ്റും നാലുപേര്‍ക്ക് ഒരു ടോര്‍ച്ച് എന്ന കണക്കില്‍ ടോര്‍ച്ചും നല്‍കും. ലിഫ്റ്റിലാണ് ഭൂമിക്കടിയിലേക്ക് പോവുന്നത്. ഇരുളിന്റെ ഗുഹയിലൂടെ, ഇരുളില്‍ നിന്ന് ഇരുളിലേക്കാണ് സഞ്ചാരം. ഖനിയുടെ ഫസ്റ്റ് പോക്കറ്റ് വരെയേ കൊണ്ടുപോവൂ. അതിലും താഴെയായി നാല് പോക്കറ്റുകള്‍ ഉണ്ട്. ഏതാണ്ട് നാലുകിലോമീറ്റര്‍ ആഴത്തില്‍ വരെ ആ ലിഫ്റ്റ് പോവുമെന്നറിയുമ്പോള്‍ ആശ്ചര്യപ്പെട്ടുപോകും.

ഗൈഡ് എല്ലാം വിവരിച്ച് കൂടെയുണ്ടാകും. അവിടെ എത്തുമ്പോള്‍ എല്ലാ കണ്ണുകളും തിരയുന്നത് മഞ്ഞലോഹത്തിന്റെ മാസ്മരികതയാണ്. എവിടെയാണ് സ്വര്‍ണം? എന്നാല്‍ കാണുന്നത് മുഴുവന്‍ നല്ല കട്ടിക്കരിങ്കല്ല്. കരിങ്കല്ലില്‍ തന്നെ ചില കറുത്തപൊട്ടുകളൊക്കെയുള്ളൊരു സ്ഥലം എത്തുമ്പോള്‍ ഗൈഡ് ചൂണ്ടിക്കാട്ടിത്തരും, ഇതാ ഇതാണ് സ്വര്‍ണമടങ്ങിയ സ്ഥലം. ഇത് പൊട്ടിച്ചെടുത്ത് മുകളിലെത്തിക്കും. പിന്നെയും കുറേ പ്രക്രിയകളിലൂടെയേ ഇത് നമ്മളണിയുന്ന സ്വര്‍ണമായി മാറൂ.

എങ്ങനെയാണ് പാറ പൊട്ടിച്ചെടുക്കുന്നത്, ഖനിയിലെ സൂപ്പര്‍വൈസര്‍ ഇരിക്കുന്നതെവിടെയാണ്, ഖനിയപകടം നടന്നാലുള്ള പ്രഥമശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംവിധാനങ്ങളെന്തൊക്കെയാണ്, എല്ലാം സ്റ്റില്‍ മോഡലുകളായി ഖനിക്കുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഖനിയില്‍ നിന്നും പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകള്‍ മുകളിലേക്ക് കൊണ്ടുപോകാനുള്ള റെയിലും കാണാം.

മേലെ ബന്തവസ്സായി അടച്ചിട്ടിരിക്കുന്ന ഒരു ഹാളില്‍ എത്തിയാല്‍ അവിടെ സ്വര്‍ണം ഉരുക്കിയെടുത്ത് വലിയ കട്ടകളാക്കി മാറ്റുന്ന പ്രക്രിയ കാണാം. വലിയ ചൂടില്‍ ഉരുക്കി അച്ചിലേക്ക് ഒഴിക്കുന്നതും അത് അവസാനം കട്ടയാവുന്നതുമെല്ലാം കാണിക്കും. ചൂടിനെ പ്രതിരോധിക്കുന്ന കോട്ടിനും ഹെല്‍മെറ്റിനും പുറമെ നീളമേറിയ കൊടിലും ഉപയോഗിച്ചാണ് ചൂളയില്‍ നിന്ന് ഉരുക്കിയ സ്വര്‍ണത്തിന്റെ പാത്രം പുറത്തെടുക്കുന്നതും അച്ചിലേക്ക് ഒഴിക്കുന്നതും എല്ലാം. കട്ട എടുത്തോണ്ടുപോവാന്‍ ആരും ശ്രമിക്കരുതെന്നവിടെ പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. വേണമെങ്കില്‍ കട്ടയ്ക്കൊപ്പം ഒരു സെല്‍ഫി എടുക്കാം. പുറത്ത് പഴയ കാലത്ത് സ്വര്‍ണം കൊണ്ടുപോകാനുപയോഗിച്ച തീവണ്ടികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വലിയ സേഫോടുകൂടിയ കംപാര്‍ട്ട്‌മെന്റുകള്‍, ആവി എഞ്ചിന്‍, എല്ലാം പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവും.

ജോഹന്നാസ് ബര്‍ഗ് തരിശുനിലങ്ങളെപ്പോലെ കിടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 1886-ലാണ് ഇവിടെ സ്വര്‍ണനിക്ഷേപം കണ്ടെത്തുന്നത്. 90 കൊല്ലം കൊണ്ട് 1.4 ദശലക്ഷം കിലോ സ്വര്‍ണമാണ് ഇവിടെ നിന്നും കുഴിച്ചെടുത്ത് ശുദ്ധീകരിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് അത് വലിയ സംഭാവന തന്നെയായിരുന്നു. അന്ന് തന്നെ 30000 തൊഴിലാളികള്‍ അവിടെ ജോലിചെയ്തിരുന്നു. ഖനനം തുടങ്ങിയതോടെ ആ നഗരം വളരുകയായിരുന്നു. പലനാടുകളിലല്‍ നിന്നുള്ളവര്‍ തൊഴിലാളികളായും കച്ചവടക്കാരായും ഇപ്പോഴും അവിടെയെത്തുന്നു.

 

തീവണ്ടിപ്പാത മുതല്‍ എല്ലാ അടിസ്ഥാനസൗകര്യങ്ങളും വികസിച്ചുവരുന്നു. അടിമത്വത്തിന്റെയും പോരാട്ടത്തിന്റെയും അധോലോകത്തിന്റെയും അധ്യായങ്ങളും ഒപ്പം വളരുന്നുണ്ടെന്നതാണ് വസ്തുത. ദിവസങ്ങളോളം ഖനിയുടെ ഇരുണ്ടലോകത്ത് കഴിയുന്നവര്‍ പുറത്തുവരുമ്പോള്‍ സ്വയം പൊട്ടിത്തെറിക്കാനായി മദ്യശാലകളും വിനോദകേന്ദ്രങ്ങളും ചൂതാട്ടവേദികളും ഉയരുന്നു. മ്യൂസിയത്തിലെ ശ്യാമ-ധവള നിശ്ചലചിത്രങ്ങള്‍ ആ നഗരത്തിന്റെ കഥകള്‍ പറയുമ്പോള്‍ അരിച്ചെടുത്ത് ഉരുക്കിയെടുത്തപോലെ നന്മയുടെ കഥകളും അതിലുണ്ടാവും.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (6 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends