Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

നൂറുമേനി വിളയിക്കാം ഹൈടെക്കിലൂടെ

03 NOVEMBER 2012 01:42 AM IST
മലയാളി വാര്‍ത്ത.

More Stories...

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...

പ്രതീക്ഷയോടെ കർഷകർ... ഉ​ത്​പാ​ദ​ന​കു​റ​വി​ന് പു​റ​മെ ഡി​മാ​ൻ​ഡ് വർദ്ധിച്ചു... പൈ​നാ​പ്പി​ൾ വി​ല കു​തി​ക്കു​ന്നു

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നത് തുടരുന്നു: മൂന്നാറിൽ UV ഇൻ്റക്സ് 8; ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത...

റബർ വില സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 200 രൂപയും കവിഞ്ഞ് 210രൂപയിലേക്ക്...

കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...

പരാധീനതകള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു മേഖലയായി പരിണമിച്ചിരിക്കുന്നു നമ്മുടെ കാര്‍ഷികരംഗം. തുടരെത്തുടരെ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളുടെ കയത്തില്‍ കര്‍ഷക ലക്ഷങ്ങള്‍ സ്വയം ശപിക്കുന്നു. എന്നിരിക്കിലും പ്രതീക്ഷയുടെ തിരിനാളങ്ങള്‍ അങ്ങിങ്ങായി മിന്നിത്തിളങ്ങുന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല. നഷ്‌ടങ്ങള്‍ മാത്രം തളിരിടുന്നു എന്ന ആക്ഷേപം വ്യാപകമായിരിക്കുന്ന കൃഷിയിടത്തില്‍ നിന്നും ലാഭത്തിന്റെ കതിര്‍കറ്റകള്‍ കൊയ്‌തെടുക്കുന്നവരും നിരവധിയാണ്‌. ഇവരില്‍ എ.സി. റൂമിലിരുന്നുള്ള വൈറ്റ്‌ കോളര്‍ ജോലി ഉപേക്ഷിച്ചെത്തിയവരുണ്ട്‌. എന്‍ജിനീയര്‍മാരുണ്ട്‌. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ലക്ഷങ്ങള്‍ മാസശമ്പളം എണ്ണിവാങ്ങിച്ചുകൊണ്ടിരുന്നവര്‍ ഉണ്ട്‌. ആ സുഖസൗകര്യങ്ങളുടെ ശീതളച്ഛായയില്‍ നിന്നു പച്ച മണ്ണിലേക്കു കാല്‍ചവുട്ടിയിറങ്ങിയവര്‍.  എന്താണിവരുടെ വിജയരഹസ്യം? പഠനം, ആസൂത്രണം, നടപ്പാക്കല്‍. പഠനത്തില്‍ വ്യത്യസ്‌ത കൃഷിരീതികള്‍, വിപണിസാധ്യത തുടങ്ങിയവ ഉള്‍പ്പെടും. ആസൂത്രണത്തില്‍ സാമ്പത്തികവശം, അതിന്റെ ഫലപ്രദമായ വിനിയോഗവും തിരിച്ചുപിടിക്കലും ആണുള്ളത്‌. തികഞ്ഞ മാനേജ്‌മെണ്ട്‌ വൈദഗ്‌ധ്യത്തോടെ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക. ഹൈടെക്‌ കൃഷിരീതികള്‍ അനുവര്‍ത്തിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണു കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ഒപ്പം ഒരു കൂട്ടം കര്‍ഷകരുടെ മുന്നേറ്റങ്ങളും വിരല്‍ചൂണ്ടുന്നത്‌. പരമ്പരാഗത കൃഷിരീതികളെ പാടേ അവഗണിക്കണമെന്നല്ല. മറിച്ച്‌ അതിന്റെ ഗുണവശങ്ങള്‍ സ്വാംശീകരിക്കുകയും അതോടൊപ്പം ഉത്‌പാദനക്ഷമത കൂടുതല്‍ പ്രദാനം ചെയ്യുന്ന നവീനരീതികള്‍ പരീക്ഷിക്കുകയും വേണം. അത്തരത്തില്‍ ഏറെ വിജയപ്രദമെന്ന ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്ന ഒരു കാര്‍ഷികസമ്പ്രദായമാണു ഗ്രീന്‍ഹൗസ്‌ ഫാമിംഗ്‌ (ഹരിതഗ്രുഹകൃഷി).
വളരെ ശാസ്‌ത്രീയവും ഉത്‌പാദനക്ഷമത കൂടിയതുമായ ഈ കൃഷിരീതിയുടെ പ്രോത്സാഹനാര്‍ത്ഥം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി പോലും നല്‌കിവരുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കേണ്ടതേയില്ല എന്നതാണിന്റെ മേന്മ. ഉത്‌പാദനക്ഷമത സാധാരണകൃഷിയെക്കാള്‍ എട്ടു മുതല്‍ പത്ത്‌ ഇരട്ടിവരെയും. വരുമാനത്തിലും സ്വാഭാവികമായും ആ വ്യത്യാസം ഉണ്ട്‌. ടെറസിന്റെ മുകളിലെ ചെറിയ വിസ്‌തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന നൂറുകണക്കിനു ഗ്രീന്‍ഹൗസ്‌ ഫാം യൂണിറ്റുകള്‍ ഇന്നു സംസ്ഥാനത്തുണ്ട്‌. ഇത്തരത്തിലുള്ള വലിയ വലിയ പദ്ധതികളും, പ്രചാരവേഗത അല്‌പം കുറവാണെങ്കിലും പൊന്തിവരുന്നുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍, അതില്‍ തന്നെ പച്ചക്കറിയാണ്‌ ഈ കൃഷിരീതിയിലൂടെ എണ്‍പതുശതമാനവും ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.  സൂര്യനില്‍ നിന്നു പ്രധാനമായും മൂന്നുതരം പ്രകാശകിരണങ്ങളാണു പുറപ്പെട്ടുവരുന്നത്‌. അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍, ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍, സാധാരണ പ്രകാശകിരണങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടുതരം കിരണങ്ങള്‍ മനുഷ്യനും സസ്യജാലങ്ങള്‍ക്കും ഹാനികരമാണ്‌. ഗ്രീന്‍ഹൗസ്‌ ഫാമിംഗില്‍ ഹാനികരമായ സൂര്യകിരണങ്ങളെ തടയുകയും സാധാരണ പ്രകാശകിരണങ്ങളെ മാത്രം ഉള്ളിലേക്കു കടത്തിവിടുകയുമാണു ചെയ്യുന്നത്‌.  സാധാരണ കൃഷിയാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള ഏതാനും ഇലകള്‍ക്കു മാത്രമാണു സൂര്യപ്രകാശം ലഭ്യമാകുന്നത്‌. എന്നാല്‍, ഗ്രീന്‍ഹൗസ്‌ ഫാമുകളില്‍ മുകള്‍ഭാഗത്തുള്ള ആവരണത്തില്‍ തട്ടി പ്രകാശകിരണങ്ങള്‍ ചിതറുന്നതിനാല്‍ ചെടികളുടെ താഴെഭാഗത്തുള്ള ഇലകള്‍ക്കും ഒരേ അളവില്‍ സൂര്യപ്രകാശം ലഭിക്കും. പ്രകാശസംശ്ലേഷണപ്രക്രിയ ത്വരിതപ്പെടുന്നതിന്‌ ഇതു കാരണമാകും. ഗ്രീന്‍ഹൗസുകളിലേക്കു കീടങ്ങള്‍ക്കൊന്നും പ്രവേശിക്കാന്‍ കഴിയാത്തതും മറ്റൊരു നേട്ടമാണ്‌. ജൈവകൃഷിക്കു ഗ്രീന്‍ഹൗസുകളാണ്‌ ഏറ്റവും അഭികാമ്യം.  ഇത്തരത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ള കൃഷിരീതികള്‍ അവലംബിക്കുക വഴി കര്‍ഷകര്‍ക്കു കൃഷിച്ചെലവു കുറയ്‌ക്കാനും മികച്ച വിളവു നേടുവാനും കഴിയും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് ...  (20 minutes ago)

ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം  (26 minutes ago)

രാഹുൽ ഗാന്ധി കേരളം സന്ദർശിക്കാനൊരുങ്ങി ...  (36 minutes ago)

ഗുരുവായൂർ ക്ഷേത്രോത്സവം ... ദർശന നിയന്ത്രണം  (49 minutes ago)

ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍  (1 hour ago)

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (1 hour ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (2 hours ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (2 hours ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (6 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (6 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (6 hours ago)

Malayali Vartha Recommends