Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പി എസ് സി ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ നിയമന ശുപാര്‍ശ ഓഫീസില്‍ നേരിട്ടെത്തി കൈപ്പറ്റണം; പരിഷ്‌ക്കാരം നടപ്പിലാക്കാൻ ഒരുങ്ങി പി എസ് സി

30 JULY 2019 04:22 PM IST
മലയാളി വാര്‍ത്ത

ജോലിക്കുള്ള നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥിക്ക് കൈമാറുന്നതിൽ പുതിയ രീതികളുമായി പി.എസ്. സി. ഇനി മുതൽ ഉദ്യോഗാര്‍ഥികൾ പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തി ശുപാര്‍ശ കൈപ്പറ്റണം. ഇതിൻറെ ഓദ്യോഗികമായ ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്താനാണ് തീരുമാനം. ഇപ്പോൾ തപാലിലാണ് നിയമന ശുപാര്‍ശ ഉദ്യോഗാര്‍ഥികൾക്ക് അയയ്ക്കുന്നത്. എന്നാൽ പലര്‍ക്കും ഇത് കിട്ടുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.എന്നാൽ നിയമനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കുന്നതിന് ചട്ടത്തില്‍ വ്യവസ്ഥയില്ല. ഇത് സംബന്ധിച്ച പരാതിയുമായെത്തുന്നവര്‍ക്ക് നിയമന ശുപാര്‍ശ നടത്തിയെന്ന അറിയിപ്പ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ജോലിയില്‍ പ്രവേശിക്കുന്നതിനും പിന്നീട് നിയമന പരിശോധന നടക്കുന്നവേളയിലും അത്യാവശ്യം വേണ്ടുന്ന രേഖയാണ് നിയമനശുപാര്‍ശ രേഖ . അയക്കുന്നതിനു പകരം ഉദ്യോഗാര്‍ഥിക്ക് നിയമന ശുപാർശ നേരിട്ട് കൈമാറുന്നതിലൂടെ പരാതികള്‍ക്ക് പരിഹാരമാകുമെന്ന് കമ്മിഷന്‍ കരുതുന്നു. ഇപ്പോള്‍ എന്‍.ജെ.ഡി. ഒഴിവുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് പി.എസ്.സി. അറിയുന്നത്. അതിനും ഏറെ കാലതാമസമുണ്ടാകുന്നു. എന്‍.ജെ.ഡി. ഒഴിവുകള്‍ മുന്‍കൂട്ടി അറിയാനും അവ ക്രമീകരിക്കാനും സമയബന്ധിതമായി നികത്താനും ഇപ്പോഴത്തെ പരിഷ്‌കാരത്തിലൂടെ സാധിക്കും. യഥാര്‍ഥ ഉദ്യോഗാര്‍ഥിക്കുതന്നെ നിയമനശുപാര്‍ശ നല്‍കിയെന്ന് ഉറപ്പാക്കുകയും ചെയ്യാം എന്നതും ഈ പരിഷ്‌ക്കാരത്തിന്റെ ഗുണങ്ങളാണ്.

വിതരണം ചെയ്യുന്ന തീയതി ഉൾപ്പെടെയുള്ള വിവരം തപാല്‍, പ്രൊഫൈല്‍, മൊബൈല്‍ സന്ദേശങ്ങളിലൂടെ ഉദ്യോഗാര്‍ഥിക്ക് കിട്ടും. നിശ്ചിത ദിവസം കൈപ്പറ്റാത്തവര്‍ക്ക് പിന്നീടും പി.എസ്.സി. ഓഫീസില്‍നിന്ന് ഇവ വാങ്ങാവുന്നതാണ്. സംസ്ഥാനതലത്തിലുള്ള നിയമനങ്ങള്‍ക്ക് തിരുവനന്തപുരം ആസ്ഥാന ഓഫീസിലും മറ്റുള്ളവയ്ക്ക് ജില്ലാ ഓഫീസുകളിലും നിന്നായിരിക്കും ശുപാര്‍ശ രേഖ നൽകുന്നത്. എന്നാൽ നിയമനശുപാര്‍ശ വിതരണം ചെയ്യുന്ന കാര്യത്തിൽ പി.എസ്.സി. നടപ്പാക്കുന്ന പരിഷ്‌കാരത്തില്‍ സർക്കാരിൽ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും ചില എതിര്‍പ്പുകൾ വരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പുതിയ രീതിയെന്ന തരത്തിൽ വിമർശനം ഉയരുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായ പരിഷ്‌കാരമാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെവിടെയും ജോലി ചെയ്യാന്‍ തയ്യാറായി അപേക്ഷിക്കുന്നവര്‍ക്ക് നിയമനശുപാര്‍ശ വാങ്ങാന്‍ തിരുവനന്തപുരത്തെത്തുകയെ വേണ്ടൂ. നിയമനശുപാര്‍ശാരേഖ വിലപ്പെട്ടതാണ്. സര്‍വീസില്‍നിന്ന് വിരമിക്കുന്നതുവരെ അത് സംരക്ഷിച്ചുവെക്കുന്നവരുണ്ട്. അതിന്റെതായ ഗൗരവത്തിൽ തന്നെയാണ് അത് വിതരണം ചെയ്യുന്നതും. കൈപ്പറ്റാത്ത നിയമനശുപാര്‍ശകളില്‍നിന്ന് നിയമനം ഉപേക്ഷിക്കുന്നവരുടെ കണക്കെടുക്കാന്‍ സാധിക്കും. അതിനാല്‍ എന്‍.ജെ.ഡി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends