Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഫുക്രുവിന്റെ സത്യമെന്ത്? യഥാർത്ഥ മുഖം വെളിപ്പെട്ടത് കൺഫെഷൻ റൂമിൽ...വീണ നായരുടെയും ആര്യയുടെയും പേര് എന്തുകൊണ്ട് ഫുക്രു എലിമിനേഷനിൽ നിർദേശിച്ചു.. ഫുക്രു ഫേക്കാണോ എന്ന് അമ്പരന്ന് പ്രേക്ഷകർ

28 JANUARY 2020 12:55 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ്സിൽ പുതിയ രണ്ട് മത്സരാത്ഥികൾ എത്തിയതിന്റെ പുകിലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ രണ്ടു പെൺപുലികളായിരുന്നു അങ്കം കുറിക്കാൻ ഇന്നലെ എത്തിയത്. ദയ അശ്വതി, ജസ്ല മാടശ്ശേരി എന്നിവരായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ഹൗസിലേക്ക് പുതിയതായി എത്തിയ മത്സരാത്ഥികൾ. വന്നപാടെ തന്നെ ഇരുവരും പോരും തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതിനെല്ലാം പുറമെ ചില സത്യാവസ്ഥകൾ കുടി ഇന്നലെ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷന് മുന്നോടിയായുള്ള നോമിനേഷനിൽ ആണ് പലരുടെയും സത്യാവസ്ഥ പുറം ലോകം അറിയുന്നത്. ഈ ആഴ്ചത്തെ എലിമിനേഷനായി രണ്ടു പേരെ നിർദേശിക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത്. ഇവരെ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കണം. ഈ സമയമാണ് പലരുടെയും മനസ്സിലിരിപ്പ് ഇന്നലെ പുറത്തു വന്നത്.

ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ പേർ നിർദേശിച്ച പേര് വീണ നായരുടേതാണ്. ഏറ്റവും കൂടുതൽ പേർ വീണയെ തിരഞ്ഞെടുക്കാനുള്ള കാരണം കഴിഞ്ഞ വീക്കിലി ടാസ്ക്കിലെ വീണയുടെയും ഫുക്രുവിന്റേയും ഒത്തുകളിയായിരുന്നു. ഡോ. രജിത്തിനെതിരെ ഇരുവരും മുൻക്കൂട്ടി പദ്ധതിയിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് പലരും വീണയെ നിർദേശിച്ചത്. അതിനു ശേഷം ഏറ്റവും കൂടുതലായി വന്ന പേര് തെസ്നി ഖാന്റെയായിരുന്നു. തെസ്നി മനപ്പൂർവം ആക്റ്റീവ് ആകാൻ വേണ്ടി ഓരോ പ്രവർത്തികൾ ചെയ്യുകയാണെന്നും എന്നാൽ ബാക്കി സമയങ്ങളിൽ ഒക്കെ പഴയപോലെ തണുപ്പൻ രീതിയിലുള്ള പെരുമാറ്റമാണെന്നും ആണ് കൂടുതൽ പേരും പ്രതികരിച്ചത്. മൂന്നാമതായി കൂടുതൽ പേരും നിർദേശിച്ച പേര് ആർ ജെ രഘുവിന്റെ ആയിരുന്നു. രഘു പലപ്പോഴും തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും പരാതിപ്പെട്ടത്. ഇതിനു ശേഷം ഉയർന്നു വന്ന പേര് പ്രദീപ് ചന്ദ്രന്റെയായിരുന്നു. വീക്കിലി ടാസ്ക്കിൽ നടന്നത് അനീതിയാണെന്ന് മനസ്സിലായിട്ടും ഒരു ക്യാപ്റ്റൻ എന്ന പദവി വേണ്ടവിധം ഉപയോഗിച്ചില്ല എന്നതായിരുന്നു പ്രദീപിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം.

എന്നാൽ ഇതിനു ശേഷമാണു പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഫുക്രുവിന്റെ വെളിപ്പെടുത്തൽ വന്നത്. ഏറ്റവും ഒടുവിലായി കൺഫെഷൻ റൂമിൽ എത്തിയത് ഫുക്രുവായിരുന്നു. ഫുക്രു നിർദേശിച്ച പേരുകളാണ് ഏവരെയും ഞെട്ടിച്ചത്. വീണയുടെ പേരാണ് ഫുക്രു ആദ്യം നിർദേശിച്ചത്. തുടർന്ന് ആര്യയുടെയും. ബിഗ് ബോസ് ഹൗസിൽ ഫുക്രുവുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ളത് ഇവർക്ക് രണ്ടുപേർക്കുമാണ്. കൂടാതെ വീണയും ഫുക്രുവും തമ്മിൽ ഇടക്കുണ്ടായിരുന്ന സൗന്ദര്യ പിണക്കവും ഇവർ തമ്മിൽ ഉണ്ടായിരുന്ന അമിത അടുപ്പവും വീണക്ക് ഫുക്രുവിനോടുള്ള അമിത വാത്സല്യവും ഒക്കെ വലിയ സംസാര വിഷയമായിരുന്നു. ഇരുവരും ചേർന്ന് വീക്കിലി ടാസ്ക്കിൽ ഡോ. രജിത്ത് കുമാറിനെതിരെ മത്സരിച്ചതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വീണയും ആര്യയും ഒത്തു ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നും ഫുക്രുമറ്റുള്ളവർക്കെതിരെ ഇവർ പദ്ധതികൾ തയ്യറാക്കുന്നുവെന്നും ഇവരുടെ സ്നേഹം പോലും പലപ്പോഴും കൃതിമമായി തോന്നാറുണ്ടെന്നും ആണ് ഫുക്രു കൺഫെഷൻ റൂമിൽ തുറന്നു പറഞ്ഞത്.

ഏതായാലും വീണയുടെയും ഫുക്രുവിന്റേയും ആര്യയുടെയും ഒക്കെ  യാഥാർഥ്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. പുതിയ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ ഇനി എന്തൊക്കെ സംഭവികാസങ്ങൾക്കാണ് തുടക്കം കുറിക്കുകയെന്നതിന്റെയും ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും അധിക നാളൊന്നും  മത്സരർത്ഥികൾക്ക് മുഖം മൂടി അണിയാൻ സാധിക്കില്ല. എന്നായാലും സത്യം മറനീക്കി പുറത്തു വരുക തന്നെ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends