Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും ഇവരുടെ പ്രതിരോധ ശേഷി കൂടില്ല; വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ നിർദ്ദേശം, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നത്....

10 MAY 2021 01:42 PM IST
മലയാളി വാര്‍ത്ത

More Stories...

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

  പാലക്കാട് 62കാരന് അമീബിക് മസ്തിഷ്‌കജ്വരം.... വയോധികനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന്...

സംസ്ഥാനത്ത് പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും...

ശസ്ത്രക്രിയ വേണ്ടി വരികയോ അവയവങ്ങള്‍ മുറിച്ച് മാറ്റേണ്ടുന്ന സാഹചര്യം ഉണ്ടാകുകയോ ചെയ്താല്‍ സമ്മതപത്രം നിര്‍ബന്ധം... ചികിത്സയ്ക്കെത്തുന്ന രോഗിയുടെ സമ്മതപത്രം വാങ്ങുന്നതിന് മുമ്പ് ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് മാറ്റരുതെന്ന കര്‍ശന മാര്‍ഗരേഖ വേണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം...

ലോകമെമ്പാടും കോറോണയെ പ്രതിരോധിക്കാൻ പോരാടുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതിനുപിന്നാലെ പുറത്തുവരുന്ന പല പഠനങ്ങളും കൂടുതൽ ജാഗ്രതയോടെ ഇരിക്കാൻ നമ്മെ ഓർമിപ്പിക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും ചില വിഭാഗക്കാരുടെ പ്രതിരോധ ശേഷി കൂടില്ലെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതായത് അവയവം മാറ്റിവെച്ച ആളുകള്‍ക്ക് രണ്ട് ഡോസ് വാകസിന്‍ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കൂട്ടര്‍ വാക്സിനേഷന് ശേഷവും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിക്കുകയാണ്.

സുപ്രധാന അവയവങ്ങള്‍ മാറ്റിവെച്ചവരില്‍ മൊഡേണ, ഫൈസര്‍ വാക്സിനുകള്‍ സ്വീകരിച്ച 54 ശതമാനം ആളുകളില്‍ മാത്രമാണ് ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നും തെളിയുകയുണ്ടായി. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. 'അവയവം സ്വീകരിച്ചവര്‍ രണ്ട് ഡോസ് വാക്സിന്‍ മതിയായ പ്രതിരോധശേഷി ഉറപ്പ് നല്‍കുന്നുവെന്ന് കരുതരുത്' - എന്ന് ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ഡോറി സെഗേവ് പറയുകയുണ്ടായി.

ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകള്‍ പലപ്പോഴും മരുന്നുകള്‍ കഴിക്കേണ്ടിവരുന്നു. അത് പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനായാണ്. ഇത് രോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വഴി ഉണ്ടാവുന്ന ആന്‍റിബോഡികള്‍ നിര്‍മിക്കാനുള്ള കഴിവിനെ തടസപ്പെടുത്താൻ സാധ്യത ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അവയവമാറ്റം നടത്തിയ 658 പേരിൽ പഠനം നടത്തിയതിനുപിന്നാലെയാണ് ഇത്തരം നിഗമനത്തിൽ എത്തിച്ചേർന്നത്. ഇവരില്‍ ആര്‍ക്കും തന്നെ 2020 ഡിസംബര്‍ 16 മുതല്‍ മാര്‍ച്ച്‌ 13 വരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 658 പേരില്‍ 98 പേര്‍ക്ക് (15 ശതമാനം) ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 21 ദിവസങ്ങള്‍ക്ക് ശേഷം ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തു.

അതോടൊപ്പം തന്നെ രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ 29 ദിവസത്തിന് ശേഷം 658ല്‍ 357 പേരില്‍ ആന്‍റിബോഡി കണ്ടെത്തുകയുണ്ടായി. അതായത് പഠനം മുൻനിർത്തി 54 ശതമാനമാണ് ഇത്. രണ്ട് ഡോസ് വാക്സിനുകളും പരിഗണിക്കുമ്പോള്‍ 658ല്‍ 301 പേര്‍ക്കും (46 ശതമാനം) ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടില്ല. 259 പേര്‍ക്ക് (39 ശതമാനം) രണ്ടാമത്തെ ഡോസിന് ശേഷമാണ് ആന്‍റിബോഡി ഉണ്ടായതെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. 'ഞങ്ങളുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും രോഗപ്രതിരോധ ശേഷിയില്ലാത്ത മറ്റ് രോഗികളും വാക്സിനേഷനു ശേഷവും കര്‍ശനമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ തുടരാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു' - എന്നും സര്‍വകലാശാലയിലെ സര്‍ജനായ ബ്രയാന്‍ ബോയര്‍സ്കി പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (22 minutes ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (51 minutes ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (1 hour ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (2 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (2 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (2 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (2 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (2 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (3 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (3 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (4 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (4 hours ago)

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍  (4 hours ago)

യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താന്‍  (4 hours ago)

Malayali Vartha Recommends