Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

സഹപാഠിയെ ചുറ്റിക കൊണ്ടടിച്ചു കൊന്ന ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച 16-കാരന്റെ വിചാരണ തുടങ്ങി

30 NOVEMBER 2018 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്തെ നടുക്കിയ അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. 14 വയസ് മാത്രം പ്രായമുളള വിക്്‌ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് തീര്‍ത്തും മനുഷ്യത്വരഹിതമായ രീതിയില്‍ കൊലചെയ്യപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളതാകട്ടെ പതിനാറുകാരനായ ബാലനും.

വിക്ടോറിയ ലോകലോവയുടെ സഹപാഠിയെ സംഭവം നടന്ന് ഏറെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തെ പതിനാറുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വോള്‍വര്‍ഹാംപ്ടണിലെ വെസ്റ്റ് പാര്‍ക്കിലെ ബെഞ്ചില്‍ തലയോട്ടി തകര്‍ന്ന നിലയില്‍ അര്‍ദ്ധനഗ്‌നയായ വിക്ടോറിയയുടെ മൃതദേഹം ഏപ്രില്‍ 12-ന് രാവിലെ ഏഴുമണിയോടെയാണ് കണ്ടെടുക്കുന്നത്. പ്രഭാതസവാരിക്കിറിങ്ങിയ ഡാനിയേല്‍ സെകുവേര എന്നയാളാണ് ആദ്യമായി മൃതദേഹം കണ്ടത്.

ലേസി ജോ എന്ന് സ്വയം വിളിച്ചിരുന്ന പതിനാറുകാരന്‍ അതിരുകടന്ന അക്രമവാസന പ്രകടിപ്പിച്ചിരുന്നയാളായിരുന്നു.21 തവണയാണ് പതിനാറുകാരന്‍ വിക്ടോറിയയുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചത്. നട്ടെല്ലും പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായ കൊലപാതകത്തിനുളള കാരണം കൃത്യമായി കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞതുമില്ല. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയായിരുന്നു കേസില്‍ പോലീസിന് കച്ചിതുരുമ്പായത്.

ലേസി ജോയും വിക്ടോറിയയും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഈ പെണ്‍കുട്ടിയായിരുന്നു. വികോറിയയുടെ അടുത്ത സുഹൃത്തായ ഈ പെണ്‍കുട്ടിക്ക് ലേസി ജോയുടെ സ്വഭാവമോ മറ്റു കാര്യങ്ങളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല. വിക്ടോറിയയും ലേസി ജോയും സഹപാഠികളും നല്ല സുഹൃത്തുക്കളുമായിരുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ധാരണ.പാതിരാത്രി വിക്ടോറിയയെ കാണണമെന്ന് ലേസി ജോ വാശിപിടിച്ചപ്പോള്‍ അസ്വാഭാവികത തോന്നിയെങ്കിലും താന്‍ അത് പ്രകടിപ്പിച്ചില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

താന്‍ വോള്‍വര്‍ഹാംപ്ടണ്‍ വിടുകയാണെന്നും വൈകാതെ ലണ്ടനില്‍ പോകുമെന്നും വിക്ടോറിയ, ലേസി ജോയുടെ പറഞ്ഞിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. രാത്രി പാര്‍ക്കിലൂടെ നടക്കരുതെന്ന് തന്റെ ആന്റി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അപകടകരമാണെന്നും വിക്ടോറിയ പറഞ്ഞുവെങ്കിലും ലേസി ജോ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എട്ടുമണിയോടെ വീട്ടില്‍ പോകേണ്ടിയിരുന്നുവെങ്കിലും അന്ന് രാത്രി 10 മണി വരെ വിക്ടോറിയ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവിടെ തങ്ങി. തന്റെ കാര്യങ്ങള്‍ മറ്റുളളവര്‍ അറിയുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല.

ലേസി ജോയുമായുളള ബന്ധവും പാത്രിരാത്രി പാര്‍ക്കില്‍ അവനെ കാണാന്‍ പോകുന്ന കാര്യവും മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിറ്റേദിവസം വികൃതമായ നിലയിലാണ് വിക്ടോറിയയുടെ മൃതദേഹം ലഭിച്ചത്. തങ്ങളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാതെ ആയപ്പോള്‍ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിക്ടോറിയയുടെ മൃതദേഹം കണ്ടെത്തിയത്.

എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു. വെസ്റ്റ് പാര്‍ക്കില്‍ പോകുന്നതില്‍ നിന്ന് അവളെ തടയാമായിരുന്നു. ലേസി ജോയെ കുറിച്ച് കൂടുതല്‍ ഒന്നും എനിക്കറിയില്ലായിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഞാന്‍ നിശ്ബദയായി ഇരുന്നത് എന്റെ അമ്മ എന്നെ വിലക്കിയിരുന്നതു കൊണ്ടാണ്. ഇനി എനിക്കു തുറന്നു പറയാതിരിക്കാന്‍ കഴിയില്ലെന്നും കേസില്‍ നിര്‍ണായക സാക്ഷിയായ പെണ്‍കുട്ടി പറഞ്ഞു.

ഫെയ്‌സ്ബുക്കിലും അവളുടെ ഫോണിലും ലേസി ജോയുമായി സംസാരിച്ചതിന് തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോട് എപ്രില്‍ 11-ന് രാത്രി ഫെയ്‌സ്ബുക്കില്‍ വിക്ടോറിയയുമായി സംസാരിച്ചതായി ലേസി ജോ വ്യക്തമാക്കിയിരുന്നു. വിക്ടോറിയയെ പാര്‍ക്കിനുളളിലെ പവിലിയനില്‍ വച്ചു തന്നെ കൊലപ്പെടുത്തി,

വിക്ടോറിയയുടെ ജീന്‍സും ചോരപുരണ്ട വസ്ത്രങ്ങളും പാര്‍ക്കിലുളള വേയ്സ്റ്റ് ബിന്നിലേയ്ക്ക് കൊലയാളി വലിച്ചെറിഞ്ഞിരുന്നു. ലേസി ജോയ്ക്ക് മറ്റു ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിച്ചിരുന്നു. വിക്ടോറിയെ താന്‍ ഏപ്രില്‍ 11-ന് അര്‍ധരാത്രി പാര്‍ക്കില്‍ വച്ചു കണ്ടുവെന്നും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവളെ കൊന്നത് താന്‍ അല്ലെന്നും ലേസി ജോ കോടതിയില്‍ പറഞ്ഞു. കേസില്‍ വിചാരണ തുടരുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (3 hours ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (4 hours ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (4 hours ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (4 hours ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (4 hours ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (4 hours ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (6 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (6 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (9 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (10 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (10 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (10 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (10 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (12 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (12 hours ago)

Malayali Vartha Recommends