Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇന്ത്യാക്കാരനെ തൊട്ടാൽ വിവരമറിയും.... താലിബാന് ഇന്ത്യയുടെ മുന്നറിയിപ്പ്! തീക്കൊള്ളി കൊണ്ട് തലചൊറിയല്ലേ.... അടിച്ച് പപ്പടമാക്കും സൂക്ഷിച്ചോ?

26 AUGUST 2021 07:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത്, ഇവരെ തടയാന്‍ ഇനി ആരുണ്ട് എന്ന ചോദ്യമായിരുന്നു. ലോകരാജ്യങ്ങളിൾ ആരെ രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക നടപടികള്‍ പരാജയമായതിനെ തുടര്‍ന്ന് അമേരിക്കയും നാറ്റോ സഖ്യവും അഫ്ഗാന്‍ ഉപേക്ഷിച്ചിരുന്നു.

ചൈനയും പാക്കിസ്ഥാനും അടക്കമുള്ള ദുഷ്ട ശക്തികള്‍ താലിബാനെ പിന്തുണച്ച് രംഗത്തു വരികയും ചെയ്തു. ഇനി അഫ്​ഗാനിസ്ഥാനിൽ എന്തൊക്കെ കിരാത നിയമങ്ങൾ അവർ അടിച്ചേൽപ്പിക്കും എന്ന ആശങ്ക തന്നെയാണ് ലേകരാജ്യങ്ങൾ പങ്കുവയ്ക്കുന്നത്.

ഇതിനിടെ അഫ്​ഗാനിൽ കുടങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുവാൻ വേണ്ടി ഓപ്പറോഷൻ ദേവി ശക്തി വളരെ കാര്യക്ഷമമായി തന്നെ നടപ്പിലായി വരികയാണ്. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും ഇന്ത്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

വിലയിരുത്തലിൽ അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചതും. കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നതിനാണ് മുന്‍ഗണനയെന്നും സർവകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000ത്തിലധികം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യമാണ് ഇന്ത്യ ചെയ്യുന്നെന്ന് സര്‍വകക്ഷി യോഗത്തില്‍ ജയ്ശങ്കര്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ രക്ഷാദൗത്യവുമായി താലിബാന്‍ സഹകരിക്കുന്നില്ല എന്ന ആശങ്കയും പങ്കു വയ്ക്കുകയുണ്ടായി.

അഫ്ഗാനിലെ സ്ഥിതിഗതികൾ തീരെമോശമാണെന്നും രാജ്യത്ത് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നല്‍കുമെന്ന് പറഞ്ഞ താലിബാൻ അതിൽ നിന്ന് പിന്തിരിഞ്ഞെന്നും ജയ്‌ശങ്കർ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍ താലിബാന്‍ നേതാക്കളും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ദോഹ ഉടമ്പടിയിലാണ് മത സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പ് നൽകിയിരുന്നത്.

താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണ്. ഇന്ന് 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞു. ഇവരെ വിമാനത്താവളത്തിലെത്താന്‍ അനുവദിച്ചില്ല. പത്തു കിലോമീറ്ററില്‍ 15 ചെക്ക് പോസ്റ്റുകളാണ് താലിബാന്‍ ഉണ്ടാക്കിയിട്ടുള്ളതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.

എല്ലാവിഭാഗത്തെയും ഉൾക്കൊള്ളുന്ന സർക്കാരാവണം രാജ്യത്ത് ഉണ്ടാവേണ്ടതെന്നും കരാറിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതൊന്നും പാലിക്കാൻ താലിബാൻ തയ്യാറാകുന്നില്ലെന്നാണ് ജയ്‌ശങ്കർ പറയുന്നത്. അഫ്ഗാനില്‍ നിന്ന് പുറത്ത് കടക്കാനായി 15000-ത്തോളം പേര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പ്രതിപക്ഷ പാര്‍ട്ടികളോട് വിശദീകരിച്ചതായണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സർവകക്ഷി യോഗം ചേർന്നത്.

നൂറുകണക്കിന് ഇന്ത്യക്കാരെയാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ അഫ്ഗാനിൽ നിന്ന് ഇതികം ഒഴിപ്പിച്ചത്. ഈ മാസം മുപ്പത്തൊന്നിന് ഒഴിപ്പിക്കൽ അവസാനിപ്പിക്കണമെന്നാണ് താലിബാൻ അന്ത്യശാസനം.

ഇതിനെ കൂടാതെ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഒരു പ്രവർത്തിയും താലിബാൻ ഇപ്പോൾ ചെയ്തിട്ടുണ്ട്. ഇതിനുള്ള പണി ഉടൻ തന്നെ കിട്ടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത്തരത്തിൽ ഇന്ത്യയുടെ ശത്രുത സമ്പാദിക്കുന്ന പലവിധ പ്രവർത്തികൾ താലിബാന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

അതിൽ ഏറ്റവും ഒടുവിലായി സംഭവിച്ചത്, കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നതില്‍ നിന്ന് 140 അഫ്ഗാന്‍ സിഖുകാരെയും മറ്റ് ഹിന്ദുക്കളെയും താലിബാന്‍ തടഞ്ഞു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.

ഗുരു തേഖ് ബഹാദൂറിന്റെ 400ാമത് ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച 140 സിഖ് തീർത്ഥാടകരെയാണ് താലിബാൻ എയർപോർട്ടിൽ വച്ച് തടഞ്ഞത്.

ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുമൂലം ബുധനാഴ്ച മുതല്‍ കാബൂള്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഒരു പ്രത്യേക വ്യോമസേന വിമാനം പുറപ്പെടുന്നതിലും തടസമുണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ 200 ഓളം ഹിന്ദുക്കളും സിഖുകാരും, രാജ്യത്തെ മറ്റ് പൗരന്മാര്‍ ഉള്‍പ്പെടെ, വ്യാഴാഴ്ച രാവിലെ ഹിന്ദോണ്‍ വ്യോമതാവളത്തില്‍ എത്തിച്ചേരാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവരെ താലിബാന്‍ തടയുകയായിരുന്നു.

തങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ഈ തീർത്ഥാടകർക്കു വേണ്ട അനുമതി നൽകിയിരുന്നെന്നും എന്നാൽ താലിബാൻ അവസാന നിമിഷം വാക്കു മാറ്റുകയായിരുന്നെന്നും വികാസ്‌പുരിയിലെ ഗുരു നാനക്ക് സാഹിബ് ജു ഗുരുദ്വാര പ്രസിഡന്റ് ഗുൽജിത്ത് സിംഗ് പറഞ്ഞു.

ഇന്ത്യയിലേക്ക് വരുന്നതിനു വേണ്ടി വിമാനത്താവളത്തിൽ എത്തിയവരെ 15 മണിക്കൂറോളം അവിടെ കാത്തിരുത്തിയ ശേഷമാണ് താലിബാൻ ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടതെന്ന് ഗുൽജിത്ത് സിംഗ് ആരോപിച്ചു.

ഒഴിപ്പിക്കല്‍ ആരംഭിച്ചതിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന 565 പൗരന്‍മാരെ ഇന്ത്യ മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ 175 ഉദ്യോഗസ്ഥരും മറ്റ് 263 ഇന്ത്യന്‍ പൗരന്മാരും ഹിന്ദുക്കളും സിഖുകാരും ഉള്‍പ്പെടെ 112 അഫ്ഗാന്‍ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.

വിവിധ സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ഒന്നിലധികം ചെക്ക്പോസ്റ്റുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഓവര്‍ഫ്‌ലൈറ്റ് ക്ലിയറന്‍സുകള്‍, ലാന്‍ഡിംഗ് അനുമതികള്‍ വൈകുന്നത് എന്നിവയാണ് ഒഴിപ്പിക്കല്‍ പ്രക്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍.

ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിനെയൊന്നും നാം വെച്ചു പൊറുപ്പിക്കില്ലാ എന്ന താക്കീത് ഉടൻ തന്നെ നൽകും. നേരേ കാര്യങ്ങൽ മുന്നോട്ട് കൊണ്ട് പോകാൻ താൽപര്യമില്ലെങ്കിൽ ഇന്ത്യയുടെ മറ്റൊരു മുഖം അവർ കാണേണ്ടി വരുമെന്നത് തീർച്ചയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (23 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (27 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (41 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (48 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (57 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (4 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends