Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.... താലിബാനെ ഇറക്കി കാശ്മീർ പിടിക്കണം... ഇമ്രാന്റെ ദിവാസ്വപ്നത്തിന് തിരിച്ചടി! പാക്കികളുടെ തലയിൽ ബൂള്ളറ്റ്... ഊറി ചിരിച്ച് മോദിയും

30 AUGUST 2021 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ചിരിയടക്കാതെ ഈ വാർത്ത കേൾക്കാൻ ആർക്കും ആകില്ല എന്ന് വേണം പറയാൻ. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ചില മോഹങ്ങളുണ്ട്. അതിൽ ഏറ്റവും മുന്നിലുള്ള ആ​ഗ്രഹം എങ്ങനേയും ഇന്ത്യയെ മുട്ടുകുത്തിക്കുക പിന്നെ കശ്മീർ കീഴടക്കുക. ഇങ്ങനെയൊക്കെ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം അസ്ഥാനത്താവുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതിനെല്ലാം ശക്തമായ തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതും അഫ്​ഗാനിസ്ഥാനിൽ നിന്നും. ഇതാണ് ഹൈലൈറ്റ്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരം കൈയ്യടക്കിയതിൽ ഏറ്റവും സന്തോഷമുള്ള രാജ്യമായിരുന്നു പാക്കിസ്ഥാൻ. തങ്ങളുടെ നയതന്ത്ര വിജയം എന്ന പേരിലാണ് താലിബാന്റെ തിരിച്ചു വരവ് ഒളിഞ്ഞും തെളിഞ്ഞും പാക്ക് നയതന്ത്രജ്ഞരും രാഷ്ട്രീയക്കാരും ആഘോഷിച്ചത്.

താലിബാനു വേണ്ടിയുള്ള അഭിനന്ദനങ്ങൾ പലവിധത്തിലാണ് പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. താലിബാൻ പഴയ താലിബാനല്ലെന്നും പുതിയ കാലത്തിനനുസരിച്ച് ശൈലീമാറ്റം സംഭവിച്ചുവെന്നും പ്രചരിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ അടുത്ത കാലത്തായി മുൻപന്തിയിൽ പ്രവർത്തിപ്പിച്ചതാണ്. പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തരമന്ത്രി തുടങ്ങിയവരെല്ലാം ഈ പുതിയ താലിബാന്റെ പ്രചാരകരായിരുന്നു.

താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ ‘അവർ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചു’ എന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികിരച്ചത്. താലിബാൻ അധികാരം പിടിച്ചത് തങ്ങളുടെ അതീവമായ നയതന്ത്ര പാടവത്തിന്റെ വിജയമായി ഐസ്ഐയും പാക്ക് സർക്കാരും കാണുന്നുണ്ട്.

ഐഎസ്ഐയുടെ ഇഷ്ടക്കാരനും മുൻപ് ഗ്വാണ്ടനാമോ തടവറയിൽ തടവുകാരനുമായിരുന്ന അബ്ദുൽ സാക്കിറിനെ പുതിയ പ്രതിരോധമന്ത്രിയായി നിയമിച്ചതും തങ്ങൾക്കനുകൂല നിലപാട് താലിബാൻ സ്വീകരിക്കുന്നതിന്റെ തെളിവാണെന്നായിരുന്നു പാക്ക് നേതാക്കൾ കരുതിയിരുന്നത്.

എന്നാൽ അധികം അങ്ങോട്ട് ആഹ്ലാദിക്കേണ്ടെന്നും ചിലപ്പോൾ വലിയ പണിയാകും അഫ്ഗാനിലെ താലിബാൻ വിജയം മൂലം പാക്കിസ്ഥാനു കിട്ടുകയെന്നും മുൻ സിഐഎ ഉദ്യോഗസ്ഥനും സൈനിക വിദഗ്ധനുമായ റോബർട് ഗ്രേനിയർ മുന്നറിയിപ്പു നൽകിയട്ടുണ്ടായിരുന്നത് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.

ഇപ്പോൾ അത് ശരി വയ്ക്കുന്ന വിവരങ്ങൾ തന്നെയാണ് പുറത്ത് വരുന്നതും. അഫ്ഗാൻ മണ്ണിൽ നിന്നുമുള്ള അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് നിലവിൽ പാകിസ്ഥാൻ. ഈ ആക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വെടിവയ്പ്പിൽ അതിർത്തിയിലെ രണ്ട് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇതെന്നു വേണം കരുതാൻ. പാകിസ്ഥാനുമായുള്ള അതിർത്തി മേഖലകളിൽ സായുധരായ താലിബാൻ ഭീകരർ കാവൽ നിൽക്കുന്നതിനിടെയാണ് പാകിസ്ഥാന് നേരെ ആക്രമണമുണ്ടായത്. ഭീകരരുമായി നല്ല ബന്ധം പുലർത്തുന്ന പാക് സൈനികർക്ക് ഇപ്പോഴുണ്ടായ ആക്രമണം തീർത്തും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

എന്നാൽ പാകിസ്ഥാനിൽ വേരുള്ള ഭീകരർ താലിബാനുമായി ചേർന്നതിന് ശേഷം കൂടുതൽ ശക്തരായിരിക്കുകയാണ് എന്നും മറ്റൊരു ഭാ​ഗത്ത് നിന്നും വാർത്തകൾ വരുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഗോത്ര വിഭാഗങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ താലിബാന് സാധിക്കാത്തത് പാകിസ്ഥാന് ഭീഷണി ഉയർത്തിയിരിക്കുകയാണ്.

പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടിടിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പാകിസ്താൻ താലിബാൻ ഈ മേഖലകളിൽ ശക്തമാണ്. ഇവർ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാനോട് കൂറ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പാക്കിസ്ഥാന് ഭീഷണിയാവുമെന്ന് കരുന്നുണ്ട്.

പാകിസ്ഥാൻ സൈന്യത്തിന് നേരെ പകയുള്ളവരാണ് ഇക്കൂട്ടർ. പാകസ്ഥാനിൽ നിന്നും അഫ്ഗാനിലേക്ക് സുരക്ഷിത താവളം കണ്ടെത്തുന്ന ഭീകരർ പാക് സൈനികരെ ഉന്നം വയ്ക്കുകയാണ് ചെയ്യുന്നത്. ഇനി ഒരു ആക്രമണം ഉണ്ടായാല് ‍അത് പാക്കിസ്ഥാൻ സൈനികരുടെ രക്തചൊരിച്ചിലിന് ഇടയാക്കുമെന്നാണ് കണക്കു കൂട്ടുന്നത്.

എന്നാൽ, അഫ്ഗാൻ മണ്ണിൽ നിന്നുമുണ്ടായ ആക്രമണത്തിൽ പാക്കിസ്ഥാൻ സൈന്യം തിരിച്ചടിച്ചതായും വാർത്തകൾ വരുന്നുണ്ട്. തിരിച്ചടിയിൽ 23 ഭീകരർ കൊല്ലപ്പെട്ടതായും സൈന്യം പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാൽ രണ്ടിൽ കൂടുതൽ പാക് സൈനികർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാൻ മണ്ണിൽ നിന്നും പാകിസ്ഥാനെതിരെ ആക്രമണമുണ്ടാവില്ലെന്ന് താലിബാൻ ഉറപ്പ് വരുത്തണമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് ആവശ്യവുമായി രം​ഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ താവളമായി താലിബാൻ പാക്കിസ്ഥാനെ ഉപയോഗിക്കുന്നത് ഇമ്രാൻ സർക്കാരിന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.

അഫ്ഗാന്‍ വീണ്ടും ആഭ്യന്തര കലാപത്തിലേയ്ക്ക് നീങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. അഫ്ഗാൻ കീഴടക്കിയ താലിബാൻ നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും അധികാര വടംവലിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന ലേഖനത്തിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ഇമ്രാന് തന്നെ ഭിഷണിയായി താലിബാൻ വളരുമോ എന്ന് ഉത്ഘണ്ഠ തന്നെയാണ് അവർ പറയാതെ പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends