താലിബാൻ ലക്ഷ്യം വെക്കുന്നത് ഈ രണ്ട് രാജ്യങ്ങളെ! വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്!

അഫ്ഗാൻ മണ്ണിൽ താലിബാൻ കാട്ടിക്കൂട്ടുന്ന ക്രൊപ്രായങ്ങൾക്ക് സാക്ഷ്യം വഹിക്കുമാകയാണ് ലോക ജനത.അഫ്ഗാനിസ്ഥാന് ഒരു ചരിത്രമുണ്ട്. അവസാനിക്കാത്ത അധിനിവേശത്തിന്‍റെ, ആഭ്യന്തര കലഹങ്ങളുടെ അരക്ഷിതാവസ്ഥയുടെ അസ്വസ്ഥമായ ഭൂതകാലം. തലമുറകളിലൂടെ അത് തനിയാവര്‍ത്തനം നടത്തുകയാണ്. 2021 ഓഗസ്റ്റ് 15, അഫ്ഗാനിസ്ഥാന്റെ ചരിത്രപുസ്തകത്തില്‍ ഇനി ആ ദിവസവും എഴുതിവയ്ക്കാം. രാജ്യം അനാഥമാക്കപ്പെട്ട ദിവസം.
വിശ്വസിച്ച ജനതയെ മുഴുവന്‍ ഉപേക്ഷിച്ച് ഓടിയൊളിച്ച ഭീരുവായ ഭരണാധികാരിയായി അഷ്‌റഫ് ഗനിയെയും രേഖപ്പെടുത്തും.ഇതാണ് നമ്മൾ കണ്ട അല്ലങ്കിൽ. നമ്മൾ മനസിലാക്കിയ അഫ്ഗാനിസ്ഥാനും താലിബാനും.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പല വാർത്തക്കടിയിലും കമെന്റായി വന്ന ചില ആശയങ്ങളുണ്ട്.ലോക ജനതയെ വിഢി യാക്കിക്കൊണ്ടിരിക്കുന്ന താലിബാന്റെ മുഖം വലിച്ചു കീറുന്ന ചിലരുടെ നിലപാട്.അതിൽ കഴമ്പുണ്ടന്ന് വായിച്ചപ്പോൾ തോന്നി.അതുകൊണ്ട് തന്നെ മലയാളിവാർത്ത ഫോക്കസ് അത് നിങ്ങളിലേക്ക് കൂടി എത്തിക്കുകയാണ്.അതിന് മുൻപ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക ഒപ്പം ബെൽ ബട്ടൺ കൂടി അമർത്തുക.
അഫ്ഗാനിൽ താലിബാൻ കാട്ടിക്കൂട്ടുന്നത് ഒരു നാടകം മാത്രമെന്ന് പറഞ്ഞാൽ എത്രപേർ അത് അംഗീകാരിക്കും.ഇങ്ങനെയാണോ യഥാർത്ഥ താലിബാൻ.ഒരിക്കലുമല്ല.പഴയ താലിബാന്റെ സ്വഭാവം അനുസരിച്ച് അഫ്ഗാൻ പിടിച്ചെടുത്ത ഉടനെ അവർ കാബൂൾ വിമാന താവളം മരവിപ്പിക്കുരുക്കിയല്ലേ വേണ്ടിയിരുന്നത്.ഒരീച്ച പോലും അവിടെ നിന്ന് പുറത്ത് പോകില്ലായിരുന്നു.എന്നാൽ ഇവിടെ താലിബാന്റെ ഉദ്ദേശം വേറെയാണ്.അവർ കാഖ്യം വയ്ക്കുന്നത് ഇസ്ലാം ഇതരരാജ്യങ്ങളെയാണ്.
5 വർഷത്തിനുള്ളിൽ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഇസ്ലാമിക വൽക്കരിക്കപ്പെടും. അഫ്ഗാനിസ്ഥാൻ ഒരു പ്രതിസന്ധിയൊ സംഘർഷമോ ഒന്നും അല്ല. ലോക ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള ശുദ്ധ നാടകം മാത്രം.അനിസ്‌ലാമിക രാജ്യങ്ങളെ ഇസ്ലാമികവൽക്കരിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ തന്നെ കെട്ടിയിറക്കിയ ഏറ്റവും പുതിയ ആയുധം മാത്രമാണ് താലിബാനും അവർ സൃഷ്ടിക്കുന്ന അഭയാർത്ഥികളും.
അവർ ചെയ്യുന്ന ക്രൂരതകളുടെ ഭീകര മുഖം വരച്ചു കാട്ടി ലോക ജനതയുടെ മുന്നിൽ ദൈന്യതയുടെ, അനുകമ്പയുടെ കിരണങ്ങൾ വാരി വിതറുകയാണവർ.അത് വഴി വലിയൊരു വിഭാഗം നിസ്സഹായരായ അഫ്‌ഘാൻ ജനതയെ പാലായനം ചെയ്യിക്കുക.അങ്ങനെ ഇസ്ലാമിതര രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് അഫ്‌ഘാനികളെ ഒന്നിച്ചു കയറ്റി അയക്കുക. ഇതുവഴി വലിയ രീതിയിൽ കുറഞ്ഞ സമയം കൊണ്ട് ഇസ്ലാം കയറ്റുമതി ചെയ്യുക.അത് മാത്രമാണ് ഇപ്പോ നടന്നു കൊണ്ടിരിക്കുന്നത്.അത് കൊണ്ട് തന്നെയാണ് കാബുൾ വിമാനത്താവളം അവർ പൂർണ്ണമായി ഏറ്റെടുക്കാൻ വൈകിയതും.
2015ൽ സിറിയൻ പാലായനത്തിന്റെ ബാക്കി പത്രമായി കടൽ തീരത്തടിഞ്ഞ കുഞ്ഞു ബാലന്റെ ജഡം മാധ്യമങ്ങൾ കൊട്ടി ഘോഷിച് ആഘോഷമാക്കി മുസ്ലിം സമൂഹത്തിന് യൂറോപ്പിലേക്കുള്ള പലയാനത്തിന്റെ വാതായനങ്ങൾ തുറന്നിട്ട നാളുകൾ.6 വർഷങ്ങൾക്ക് ശേഷം യൂറോപ്പിന്റെ ഡെമോഗ്രഫി തന്നെ മാറ്റിമറിച്ച സംഭവ വികാസങ്ങൾ.ഇപ്പോ നടക്കുന്നതും അണിയറയിൽ കുറിക്കപ്പെട്ട തികച്ചും വ്യത്യസ്തമല്ലാത്ത അതെ നാടകത്തിന്റെ മറ്റൊരു രൂപം മാത്രമാണ്.
അഫ്‌ഘാൻ ജനതയെ മൊത്തം കൊന്നൊടുക്കുന്ന എന്തോ വലിയ ഭീകര ജീവികളായി ചിത്രീകരിച്ചു ലോക ജനതയുടെ മുന്നിൽ അവതരിപ്പിക്കുക. സത്യത്തിൽ താലിബാൻ എത്ര പേരെ കൊല്ലുന്നുണ്ട്?
ഇങ്ങനെ ഒരു മുന്നേറ്റം ഉണ്ടായ ശേഷം സ്വന്തം നാട്ടുകാരിൽ എത്ര പേരെ അവർ കൊന്നു?
ഓർക്കുക ഈ പാലായനം ചെയ്യപ്പെട്ട ഒരു അഫ്‌ഘാനിയെപ്പോലും സ്വീകരിക്കാൻ എണ്ണ വിഭവം കൊണ്ട് സമ്പൽ സമൃദ്ധമായ ഇസ്ലാമിക രാജ്യങ്ങൾ ഒരെണ്ണം പോലും മുന്നോട്ട് വന്നിട്ടില്ല.
ഇനി വരികയും ഇല്ല.
ഇവരെയല്ലാം ഏതെങ്കിലും ഇസ്ലാം ഇതരരാജ്യം പുനരധിവസിപ്പിച്ചാൽ അവിടെ പള്ളി പണിയാൻ "സഹായവുമായി" അവർ എത്തും.യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിക അഭയാർത്ഥികൾക്കായി 300 ലധികം പള്ളികൾ പണിയാനായി സൗദിയും Qatar ഉം മുടക്കിയത് ലക്ഷക്കണക്കിന് ഡോളറുകൾ ആണ്.
അനിസ്‌ലാമിക രാജ്യങ്ങള ഇസ്ലാമികവൽക്കരിക്കുക എന്ന അജണ്ട നടപ്പിലാക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ തന്നെ കെട്ടിയിറക്കിയ ഏറ്റവും പുതിയ ആയുധം മാത്രമാണ് താലിബാനും അവർ സൃഷ്ടിക്കുന്ന അഭയാർത്ഥികളും.അഫ്‌ഘാനിസ്ഥാനിലെ ഹിന്ദു അടക്കമുള്ള ന്യൂനപക്ഷം തുടച്ചു നീക്കപ്പെട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha






















