Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോകരാജ്യങ്ങളെല്ലാം ചൈനയെ തീര്‍ത്തുകെട്ടാന്‍ ഇറങ്ങിയാലും ഇന്ത്യ യുദ്ധമുഖത്ത് ഇറങ്ങില്ല കാരണം ഇതാണ്..

06 AUGUST 2022 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കാര്യം ഇന്ത്യയുടെ ശത്രു രാജ്യമാണ് ചൈനഎങ്കിലും. അതിര്‍ത്തിയില്‍ പല പ്രശ്‌നങ്ങളുമുണ്ടായി ആള്‍ നാശമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും. തായ്വാന്‍ ചൈന യുദ്ധത്തില്‍ ഇന്ത്യ ഇടപെടില്ല. ലോകം മുഴുവനും ചൈനയ്‌ക്കെതിരെ തിരിഞ്ഞാലും ഇന്ത്യ ഇടപെടാനുള്ള സാധ്യത വളരെ കുറവാണ്. ഇന്ത്യ എപ്പോഴും നോക്കുന്നത് സ്വന്തം സംരക്ഷണമാണ്. ജനങ്ങളുടെ സംരക്ഷണമാണ്. രാജ്യത്തിന്റെ വികസനമാണ്. അതിന് ഭങ്കം വരുന്ന എന്തുണ്ടായാലും അവിടെ ഇന്ത്യ ഇടപെടും. പക്ഷേ എന്തു കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും ഇന്ത്യ നോക്കുന്നത് നമുക്ക് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാകുമോ എന്നതാണ്.

ഈ യുദ്ധമുണ്ടായാല്‍ ലോകത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കുന്നൊരു കാര്യമാണ്. സെമി കണ്ടക്ടറുകളുടെ ക്ഷാമം. നമ്മുടെ ഫോണിലെയും ഇലക്ടോണിക് സാധനങ്ങളിലെയും ചിപ്പില്ലേ അത്. അവിടെ ഉണ്ടാകുന്ന തിരിച്ചടികള്‍ ഏതൊരു രാജ്യത്തിന്റെയും കുതിപ്പിനെ പിന്നോട്ടടിക്കുന്നതാണ്. ഇന്ത്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും അത് ബാധിക്കും. ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള സുവര്‍ണ കാലമാണ്. അത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ മികച്ച രീതിയില്‍ നാം ഉപയോഗപ്പെടുത്തുന്നുണ്ട്. പല മേഘലകളിലും നാം ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞു. തായ്വാന്‍ ചൈന വിഷയത്തിന്റെ മൂലകാരണത്തില്‍ പോലും ഇത് കിടപ്പുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സെമി കണ്ടക്ടറുകളുടെ ക്ഷാമം ഉണ്ടാകുന്നതിലേക്ക് നയിക്കുന്ന ഒരു കാരണം ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ധാതുക്കളുടെ ലഭ്യത യാണ്.

അപൂര്‍വ ഭൂമിയിലെ ധാതുക്കളുടെ ഖനനത്തിലും സംസ്‌കരണത്തിലും ചൈനയെയാണ് ലോകം ആശ്രയിക്കുന്നത്. എന്നാല്‍ ഈ രംഗത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും, ഈ രംഗത്തെ ചൈനീസ് ആധിപത്യം തകര്‍ക്കുന്നതിനും ശ്രമിക്കുകയാണ് മറ്റ് ലോക രാജ്യങ്ങള്‍. അമേരിക്ക തന്നെയാണ് ഈ നീക്കത്തിന്റെ ബുദ്ധി കേന്ദ്രം. മിനറല്‍ സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന പേരില്‍ ഒരു ആഗോള സഖ്യം രൂപീകരിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചും കഴിഞ്ഞു.

യുഎസിന് പുറമേ ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്. ജൂണില്‍ ടൊറന്റോയില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഖനന മേഖലയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ഈ സഖ്യം രൂപീകരിക്കുന്നതില്‍ ധാരണയും ആയതാണ്.

ഈ പുതിയ കൂട്ടായ്മ കോബാള്‍ട്ട്, നിക്കല്‍, ലിഥിയം തുടങ്ങിയ ധാതുക്കള്‍ അടക്കം 17 അപൂര്‍വ്വ ധാതുക്കളുടെ വിതരണ ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അവിടങ്ങളിലെ വ്യവസായ രംഗത്തെ പ്രമുഖര്‍ പറയുന്നത്. അപൂര്‍വ ഭൂമിയിലെ ധാതുക്കളില്‍ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും കൊബാള്‍ട്ട് പോലുള്ള മൂലകങ്ങള്‍ക്കായി ആഫ്രിക്കയില്‍ ഖനികള്‍ സ്വന്തമാക്കുകയും ചെയ്ത് ചൈന ഈ മേഖലയില്‍ നടത്തുന്ന ശ്രമങ്ങള്‍ ബദല്‍ വികസിപ്പിക്കുന്നതിലാണ് ഈ സഖ്യം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ വന്നാല്‍ ഒരു യുദ്ധത്തില്‍ ചൈനയ്ക്ക് ഉണ്ടാകുന്നതിനേക്കാള്‍ പതിന്മടങ്ങ് നഷ്ടം ചൈനയ്ക്ക് ഉണ്ടാകും. ഒരു യുദ്ധത്തിലൂടെയല്ലാതെയുള്ള ചൈനീസ് പതനമാണ് ഈ സഖ്യ രാജ്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.

എന്നാല്‍ ഇത്തരം ഒരു ഗ്രൂപ്പിലേക്ക് ഇന്ത്യ എത്തുന്നില്ലെങ്കില്‍ അത് ആശങ്കയുള്ള കാര്യമാണ് എന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 'ഇന്ത്യയ്ക്ക് ഈ ധാതുക്കള്‍ പര്യവേക്ഷണം ചെയ്യാനും ഉല്‍പ്പാദിപ്പിക്കാനും കഴിയുന്നില്ലെങ്കില്‍, വൈദ്യുത വാഹനങ്ങള്‍ അടക്കമുള്ള ഭാവി പദ്ധതികള്‍ ശക്തിപ്പെടുത്തുന്നതിന് ചൈനയെയാകും ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടിവരും. അത് എണ്ണയ്ക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിന് സമാനമായിരിക്കും,'

എന്നാല്‍ ഇന്ത്യയ്ക്ക് ധാതു ശേഖരണം ഇല്ലെന്നുള്ളത് തന്നെയാണ് ഇന്ത്യ വിട്ടു നില്‍ക്കാന്‍ കാരണം. ഈ രാജ്യങ്ങളോടൊപ്പം ചൈനയെ തീര്‍ത്തു കെട്ടാനിറങ്ങിയാല്‍ ഇന്ത്യയ്ക്ക് ധാതുക്കള്‍ക്കു വേണ്ടി മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടേണ്ടി വരും. എല്ലാവരും അവരുടെ രാജ്യങ്ങള്‍ക്കു വേണ്ടി ശ്രദ്ധ കേന്ദ്രീകരികിക്കുമ്പോള്‍ നമുക്ക് വലിയ നഷ്ടമാകും ഉണ്ടാകുക എന്നാല്‍ തിരിച്ചു ചെന്നാല്‍ ചൈന അടിപ്പിക്കുകയും ഇല്ല. ഇതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലാകും.

എന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് ഇത് ചിന്തിച്ച് കൂടായ്ക ഇല്ല. ഇന്ത്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിച്ചെടുത്താല്‍ ഈ ഗ്രൂപ്പില്‍ കയറാവുന്നതാണ് അതിനായുള്ള പരിശ്രമത്തിലാണ് ഇന്ത്യ. എന്തായാലും ഇത്തരത്തില്‍ ഒരു ഗ്രൂപ്പില്‍ അംഗമാകുന്ന ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണമായിരിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ അടക്കം ബാറ്ററികള്‍ക്ക് കോബാള്‍ട്ട്, നിക്കല്‍, ലിഥിയം തുടങ്ങിയ ധാതുക്കള്‍ ആവശ്യമാണ്. മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകള്‍, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍, അര്‍ദ്ധചാലകങ്ങള്‍, ഫ്‌ലാറ്റ്‌സ്‌ക്രീന്‍ ടിവികള്‍, മോണിറ്ററുകള്‍, ഹൈഎന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെടെ 200ലധികം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഘടകമാണ് ഈ അപൂര്‍വ്വ ധാതുക്കള്‍.

ഈ ഗ്രൂപ്പിലേക്ക് കടക്കാനുള്ള ശ്രമങ്ങളില്‍ ഇന്ത്യ ഒരു കാലതാമസം നടത്തുകയാണെങ്കില്‍. അത് ഇന്ത്യയുടെ 2050 ലെ ഹരിത സൌഹൃദ പ്രഖ്യാപനത്തെ പോലും ബാധിച്ചേക്കും. 2022 വര്‍ഷം ബാറ്ററി സാങ്കേതികവിദ്യയുടെ ഒരു വഴിത്തിരിവ് വര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്. ലിഥിയം അയണ്‍ സാങ്കേതികവിദ്യയ്ക്ക് പുതിയ അപ്‌ഡേഷന്‍ ലോകം പ്രതീക്ഷിക്കുന്നു.

ഇത്തരം അപ്‌ഡേഷനുകള്‍ വിജയിച്ചാല്‍ അടുത്തത് അതിന്റെ വാണിജ്യ വത്കരണമാണ്. അതിനാല്‍ തന്നെ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ താല്‍പ്പര്യമാണ്. ഇന്ത്യന്‍ റോഡുകളില്‍ വലിയൊരു ശതമാനവും ഇലക്ട്രിക് ആക്കി മാറ്റാനുള്ള പദ്ധതി നമ്മുടെ രാജ്യത്തിനുണ്ട്. രാജ്യത്തെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ 80 ശതമാനവും ബസുകളില്‍ 40 ശതമാനവും കാറുകളുടെ 30 മുതല്‍ 70 ശതമാനം വരെ 2030ഓടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ആക്കാനാണ് രാജ്യത്തിന്റെ പദ്ധതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends