Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആയുധങ്ങള്‍ വിന്യസിച്ച് ചൈനയും റഷ്യയും ആര്‍ട്ടിക്കില്‍ അടുത്ത യുദ്ധം നടുങ്ങി വിറച്ച് അമേരിക്ക

27 AUGUST 2022 09:14 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈന്‍ യുദ്ധത്തിനിടയില്‍ വീണ്ടുമൊരു യുദ്ധകാഹളം ആദ്യം മുഴക്കിയിരിക്കുകയാണ് റഷ്യ. വാസയോഗ്യമല്ലാത്ത ആര്‍ട്ടിക് പ്രദേശത്തിന് വേണ്ടിയാണ് ലോക ഭീമന്മാരുടെ അടുത്ത യുദ്ധം. അതിനായി ലോക ശക്തികള്‍ യുദ്ധത്തിന് ഒരുങ്ങുന്നു എന്നാണ് യുദ്ധ വിദഗ്ദര്‍ ഒറ്റ സ്വരത്തില്‍ പറയുന്നത്. ഈ യുദ്ധത്തിന് മുര്‍ച്ച കൂട്ടാന്‍ റഷ്യയ്‌ക്കെതിരെ അമേരിക്കയും ഒപ്പം നില്‍ക്കാന്‍ ചൈനയും എത്തിക്കഴിഞ്ഞു. ആള്‍ താമസം ഇല്ലാത്ത ആര്‍ട്ടിക് ഭൂപ്രദേശത്ത് ഒരുക്കുന്ന പടക്കോപ്പുകള്‍ തന്നെയാണ് ഈ സംശയത്തിന് കാരണം.

66.5 ഡിഗ്രി നും നോര്‍ത്ത് ധ്രുവത്തിനും ഇടയിലുള്ള ഭൂപ്രദേശമാണ് ആര്‍ട്ടിക്ക്. ഭൂമിശാസ്ത്രപരമായി, ഈ പ്രദേശം ആര്‍ട്ടിക് സമുദ്രത്തിന് ചുറ്റും വ്യാപിക്കുന്നു. കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലാന്റ്, ഐസ്ലാന്‍ഡ്, നോര്‍വേ, റഷ്യ, സ്വീഡന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ ഭാഗങ്ങളില്‍ ആയാണ് ആര്‍ടിക് ഉളളത്. ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഈ വടക്കന്‍ ധ്രുവ പ്രദേശത്ത് കണ്ണെത്താ ദൂരത്തോളം മഞ്ഞ് മൂടി കിടക്കുകയാണ്. ഈ മഞ്ഞു പാളികള്‍ക്കിടയില്‍ ചരിത്രാതീത വൈറസുകളും മനുഷ്യരാശിയെ ഇല്ലാതാക്കുന്ന കരുത്തുകളുമായി ബാക്ടീരിയകളും ഉണ്ടെന്ന് നമുക്ക് അറിയാം..എന്നാല്‍ അതേ നോര്‍ത്ത് പോള്‍ ഒരു യുദ്ധ മുഖം ആകാന്‍ ഒരുങ്ങുകയാണ്. ആള്‍ താമസം ഇല്ലാത്ത ആര്‍ടിക് മേഖലയും അങ്ങനെ യുദ്ധമേഖല ആവുകയാണ്. ഇവിടെയും കഴിഞ്ഞ ദിവസം കനേഡിയന്‍ ആര്‍ക്ടിക് സന്ദര്‍ശിച്ച നാറ്റോ സെക്രട്ടറി ജനറലാണ് വ്‌ളാഡിമിര്‍ പുടിന്റെ പുതിയ പദ്ധതിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. ആര്‍ക്ടിക് മേഖലയില്‍ ആയുധ വിന്യാസം നടത്താന്‍ റഷ്യ തുനിഞ്ഞ് ഇറങ്ങിയിരിക്കുക ആണ് ഇതോടെ ഒരു അമ്പാസിഡര്‍ ഉള്‍പ്പടെ ഈ മേഖലയ്ക്കായി പ്രത്യേകം നിയമിച്ച് തങ്ങളുടെ സാന്നിദ്ധ്യവും അമേരിക്ക ഉറപ്പാക്കി കഴിഞ്ഞു. റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ പോര് കടുപ്പിക്കാന്‍ തങ്ങളുടെ ആയുധ ശേഖരവുമായി ചൈനയും എത്തി ക്കഴിഞ്ഞു.

ആര്‍ക്ടിക് മേഖലയിലെ റഷ്യന്‍ ആയുധ വിന്യാസം ഏറ്റവും അധികം ഭീഷണി ആവുക അമേരിക്കയ്ക്ക് തന്നെ ആയിരിക്കും. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് റഷ്യന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് പ്രവേശിക്കാന്‍ എളുപ്പമാണ് എന്നും , ദൂരം കുറവാണെന്നും നാറ്റൊ സെക്രട്ടറി ജനറല്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ആര്‍ക്ടിക് മേഖലയ്ക്കായി ഒരു പ്രത്യേക അമ്പാസിഡറെ നിയമിച്ച് തങ്ങളുടെ സാന്നിദ്ധ്യം അവിടെ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ആര്‍ടിക് മേഖലയിലേയും ഇതര മേഖലകളിലേയും രാജ്യങ്ങളുമായും, ആര്‍ക്ടിക് മേഖലയിലെ തദ്ദേശ വാസികളുമായും അതുപോലെ ഈ മേഖലയില്‍ താത്പര്യം മറ്റുള്ളവരുമായി ഇടപെടലുകള്‍ നടത്തുക എന്നതായിരിക്കും ഈ അമ്പാസിഡറുടെ പ്രധാന ചുമതല എന്ന് ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഇതുവരെ റഷ്യ 13 എയര്‍ബേസുകളാണ് ആര്‍ക്ടിക് മേഖലയില്‍ സജ്ജമാക്കിയിരിക്കുന്നത്. അതില്‍ ചിലതൊക്കെ പഴയ സോവിയറ്റ് യൂണിയന്റെ കാലം മുതല്‍ ഇവിടെയുള്ളതുമാണ്. ഈ ബേസുകളില്‍ ഇപ്പോള്‍ ദീര്‍ഘ ദൂര മിഗ്31 ബി എം ഇന്റര്‍്ര്രെസപറുകളും ടി യു 22 എം 3 ബോംബറുകളും വിന്യസിക്കുകയാണ് റഷ്യ ഇപ്പോള്‍. അതോടൊപ്പം ദീര്‍ഘദൂര പ്രതിരോധ സംവിധാനമായ എസ് 400 ഉം ഇടത്തരം ദൂരത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് എ 17 ഉം ഇവിടങ്ങളില്‍ വിന്യസിച്ചുകഴിഞ്ഞു. ഇതോടെ പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നു കൂടി അമേരിക്കയ്ക്ക് ഭീഷണി ഉണ്ടായിരിക്കുകയാണ്. ചില യുക്രൈന് പിന്നാലെ അമേരിക്കയ്ക്ക് മേല്‍ കരുത്ത് ഉറപ്പിക്കാന്‍ റഷ്യ ഇവിടം പോരാട്ട ഭൂമി ആക്കിയേക്കാനും സാധ്യത ഉണ്ട്. എന്നാല്‍, ഇതൊന്നും നാറ്റോയുടെ ശ്രദ്ധയില്‍ പെടാതെ പോയിട്ടില്ല, ഈയാഴ്ച്ച നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബര്‍ഗ് കാനഡയുടെ വടക്കന്‍ അതിര്‍ത്തി വരെ പോയി ഇതിന്റെ നില വിലയിരുത്തിയിരുന്നു.

കേംബ്രിഡ്ജ് ബേയില്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് വാര്‍ണിങ് സിസ്റ്റം റഡാര്‍ സ്റ്റേഷന്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഈ റഡാര്‍ സ്റ്റേഷന്‍ ഉടന്‍ നവീകരണത്തിനൊരുങ്ങുകയാണ്. ആഗോള താപനത്തിന്റെ ഫലമായി മഞ്ഞുരുകാന്‍ തുടങ്ങിയതോടെ വെട്ടിത്തുറന്ന് കിട്ടിയേക്കാവുന്ന പുതിയ ജലപാതകളില്‍ റഷ്യയും ചൈനയും ആധിപത്യം ഉറപ്പിച്ചേക്കും എന്ന ആശങ്ക കൂടി അമേരിക്കയുടെ ഈ പുതിയ നീക്കത്തിനു പുറകില്‍ ഉണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു. മാത്രമല്ല, മഞ്ഞുമൂടിയ ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് ഏകദേശം 30 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പ്രകൃതി വിഭവങ്ങളാണ് എന്നാണ് കണക്ക് കൂട്ടലുകള്‍. കഴിഞ്ഞമാസം പുടിന്‍ ഈ മേഖലക്കായി ഒരു പുതിയ നാവിക നയം പ്രഖ്യാപിച്ചിരുന്നു. ആര്‍ക്ടികിലെ ജലം സംരക്ഷിക്കുക എന്നതായിരുന്നു അതിനു കാരണമായി പറഞ്ഞിരുന്നത്. അതോടൊപ്പം നോര്‍വീജിയന്‍ ഉള്‍ക്കടലില്‍ സൈനികേതര പ്രവര്‍ത്തനങ്ങളും റഷ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പിന്നീട് കഴിഞ്ഞയാഴ്ച്ചയായിരുന്നു ആര്‍ക്ടിക് മേഖലയില്‍ മിസൈല്‍ വാഹക മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നതിനെ കുറിച്ച് റഷ്യ പറഞ്ഞത്. റഷ്യന്‍ ജനതയിലെ ഇരുപതു ലക്ഷത്തോളം ആര്‍ട്ടിക് പ്രദേശത്തു താമസിക്കുന്നവരാണ്. റഷ്യ എന്ന രാജ്യത്തിന്റെ നല്ലൊരു ശതമാനം ഭൂപ്രകൃതിയും മഞ്ഞുമൂടിയ നിലയിലാണ്. ഈ പ്രദേശങ്ങളിലെ തുറമുഖങ്ങളില്‍ കപ്പല്‍ അടുക്കണം എങ്കില്‍ ഉറഞ്ഞു കിടക്കുന്ന കടലിലെ ഐസ് പൊട്ടിച്ചുകളയണം. ആഗോള താപനം മൂലം ധ്രുവ പ്രദേശങ്ങളിലെ ചൂടു കൂടുകയാണ്. ഇതിനാല്‍ മഞ്ഞു മൂടിയ ആര്‍ട്ടിക് പതിയെ ഉരുകി ത്തുടങ്ങുന്നു. ഈ ഭാഗങ്ങള്‍ ഐസ്‌ബ്രേക്കര്‍ ഉപയോഗിച്ച് പൊട്ടിച്ചുകഴിഞ്ഞാല്‍ സമുദ്രമേഖലയില്‍ റഷ്യയ്ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താം. കൂടുതല്‍ കപ്പലുകളോടിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends