Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും പൊരുതും... ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു...ഇനിയും ഇസ്രായേലിന് ദുരന്തങ്ങള്‍ സംഭവിക്കും...

08 NOVEMBER 2023 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഹമാസിനെ തുടച്ചുനീക്കാന്‍ തന്റെ  അവസാനശ്വാസം വരെ ഇസ്രായേല്‍സൈന്യവും താനും  പൊരുതുമെന്നും ഗാസ മുനമ്പ് ഇനിയൊരിക്കലും പലസ്തീനികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും ബന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ നടന്നുവരുന്ന  യുദ്ധം ജയിച്ചാല്‍പോലും ഗാസയെ ഇസ്രായേല്‍  വരുതിയില്‍ നിറുത്തുന്നത് വന്‍മണ്ടത്തരമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തിനുശേഷമാണ് തോല്‍ക്കാന്‍ തനിക്കു മനസില്ലെന്ന് നെതന്യാഹു  പ്രഖ്യാപിച്ചിരിക്കുന്നത്.ഗാസയില്‍ അവശേഷിക്കുന്ന 14 ലക്ഷം പലസ്തീനികളും ദേശം വിട്ടുപോകണമെന്നും ഇനി എക്കാലത്തും ഗാസ ഇസ്രായേലിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും നെതന്യാഹു പറയുന്നു.

 

ഇസ്രായേല്‍ യുദ്ധം അവസാനിക്കുന്നതും അവസാനിപ്പിക്കുന്നതും ഹമാസുകളുടെ അന്ത്യത്തോടെയായിരിക്കും. ഒരിക്കല്‍പോലും ഹമാസുകള്‍ ഇനി തിരിച്ചുവരാന്‍ പാടില്ല. ഗാസ പലസ്തീനികളുടെ കൈകളിലെത്തിയാല്‍ ഇനിയും ഇസ്രായേലിന് ദുരന്തങ്ങള്‍ സംഭവിക്കും. അമേരിക്കയെയും യൂറോപ്പിനെയും തരിപ്പണമാക്കാന്‍ പോലും ഹസമാസ് നീക്കം നടക്കും.
ഹമാസുകളെ തുടച്ചുനീക്കുകയെന്നത് ഇസ്രയേല്‍ക്കാരനും യഹൂദനുമെന്ന നിലയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും  ഉത്തരവാദിത്വമാണെന്നും നെതന്യാഹു പറയുന്നു.ഹമാസുകളുമായുള്ള പോരാട്ടത്തിന് നേരിട ഇടവേളയുണ്ടാകുമെന്ന രീതിയില്‍ പ്രചരിക്കുന്ന  വാര്‍ത്തകള്‍ ശരയല്ല.

ഉദ്ദേശിക്കുന്ന മട്ടില്‍ യുദ്ധം തീരില്ലെന്നംു ഇസ്രായേലിനുണ്ടായ സാമ്പത്തിക നഷ്ടം അതിഭീമമണെന്നുമുള്ള പ്രചാരണം ശരിയല്ലെന്ന ബെന്യാമിന്‍ നെതന്യാഹു പറയുന്നു. ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച് ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞതിനു പിന്നാലെയാണു പ്രസ്താവന.ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 18 ഏജന്‍സികള്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതോടെ യുദ്ധത്തിന് തല്‍ക്കാലം അവധി കൊടുക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുമെന്നായിരുന്നു പ്രതീക്ഷ.

 

മാത്രമല്ല ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ജനവാസ കേന്ദ്രങ്ങളില്‍ ഉടന്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മൂന്നിടത്ത് ഇസ്രായേല്‍ സേനയുമായി കനത്ത പോരാട്ടം തുടരുകയാണ്.അതേ സമയം ചരക്കുകകളും ചികിത്സാ സാധനങ്ങളും നല്‍കാനും  ബന്ദികള്‍ക്ക് ഗസ്സ വിടാനു  സാഹചര്യം ഒരുക്കാനുമായി ഒന്നോ രണ്ടോ ദിവസം യുദ്ധത്തിന് ഇടവേള കൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ഭരണത്തില്‍ ഒരു വര്‍ഷം തികയ്ക്കുന്ന ഈ അവസരത്തില്‍ തന്ന പുറത്താക്കുമോ എന്ന ആശങ്ക നെതന്യാഹുവിനെ അലട്ടുന്നുണ്ട്.
സര്‍ക്കാറിന്റെ ഭരണപരാജയം തുറന്നുകാട്ടിയും ഹമാസ് പിടികൂടിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതില്‍ പ്രതിഷേധിച്ചും പ്രധാനമന്ത്രി നെതന്യാഹു  രാജിവെക്കണമെന്നാവശ്യപ്പെട്ട്  നെതന്യാഹുവിന്റെ ടെല്‍ അവൈവിലെ  വസതിക്കു മുമ്പില്‍ പ്രതിഷേധം നടന്നിരുന്നു.

 

ബന്ദികളെ തിരിച്ചെത്തിക്കാന്‍ ഹമാസുമായി വെടിനിര്‍ത്തല്‍ ആവശ്യവും പ്രതിഷേധക്കാര്‍ ഉന്നയിച്ചിരുന്നു. യുദ്ധം ഒരു മാസത്തോളം നീളുകയും പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കുകയും ചെയ്തതില്‍ ഇദ്ദേഹത്തോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. യുദ്ധം പ്രമാണിച്ച് നെതന്യാഹു സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഖ്യകക്ഷിയായി ചേര്‍ന്നാണ് പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.നെതന്യാഹു രാജിവച്ച് ജയിലില്‍ പോകണം  എന്നാണ് സമരക്കാര്‍ ആര്‍ത്തുവിളിച്ചത്. ഹമാസിന്റെ പ്രത്യാക്രമണം നേരിടുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടുവെന്നാണ് ഇസ്രായിലുകാര്‍ പറയുന്നത്. അതേ സമയം ഈ പ്രതിഷേധത്തിനു പിന്നില്‍ പ്രതിപക്ഷമാണെന്നും ഇസ്രായേല്‍ തോറ്റുകാണാന്‍ ഒരു ഇസ്രായേലി വംശജന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രവാസികളായ അഞ്ചു ലക്ഷത്തോളം ഇസ്രായേലികള്‍ക്കും നെതന്യാഹുവിനോട് സമീപദിവസങ്ങളില്‍ എര്‍പ്പ് ശക്തമായിട്ടുണ്ട്. തങ്ങളുടെ വയോധികരായ അച്ഛനമ്മമാര്‍ ഇസ്രായേലില്‍ ഇപ്പോഴും കഴിയുകയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. ഹമാസ് നടത്തിയ മിന്നലാക്രമണനീക്കത്തെ കണ്ടെത്താനോ ചെറുക്കാനോ സാധിച്ചില്ല. 600  വയോധികര്‍ ഉള്‍പ്പെടെ 1300 പേര്‍ക്കാണ് ഹമാസിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഹമാസ് തെക്കെ ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. 1400 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഇസ്രായേല്‍ അധിനിവേശവും ആക്രമണവുമാണ് തിരിച്ചടി നല്‍കാന്‍ കാരണമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇതിനുശേഷം ഇസ്രായേല്‍ വ്യോമാക്രണം ശക്തമാക്കുകയായിരുന്നു.

 

ആശുപ്രത്രികള്‍ക്കുനേരെ പോലും ആക്രണമുണ്ടായി. വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ആക്രമണത്തില്‍ വീടുകളും അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ന്ന 15 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ഗാസയില്‍ ഉള്ളത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ 35 ആശുപത്രികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (2 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (2 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (3 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (3 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (3 hours ago)

Malayali Vartha Recommends