Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പിണറായി പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് സംഘപരിവാര്‍ മധുരസ്വപ്നങ്ങള്‍; പിണറായിപൊളിച്ചത് ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ അജണ്ട

04 JANUARY 2019 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

ശബരിമലയില്‍ യുവതികളെ എത്തിച്ചതിലൂടെ പിണറായിവിജയന്‍ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം. ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ അജണ്ടയാണ് രണ്ടുവനിതകളെ അവിടെ ദര്‍ശനം നടത്തിപ്പിച്ചതിലൂടെ പിണറായിപൊളിച്ചത്. ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി വന്ന് തൊഴുതുമടങ്ങിയെന്ന കുറ്റചാര്‍ത്ത് ഇല്ലാതാക്കാനായി ഒരു യുവതിയെ പതിനെട്ടാംപടിയിലൂടെ കയറ്റികൊണ്ട് തന്നെ സംഘപരിവാറിന് തക്കതായ തിരിച്ചടിയാണ് ശശികലയിലൂടെ പിണറായി നല്‍കിയത്. അതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്ത് അരങ്ങേറുന്ന വ്യാപകമായ അക്രമങ്ങള്‍.

ശബരിമലയെയും വിശ്വാസി സമരത്തെയും ഉപയോഗപ്പെടുത്തി അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കുകയെന്ന തന്ത്രമായിരുന്നു സംഘപരിവാര്‍ തയാറാക്കിയിരുന്നത്. അതിനായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാതിരിക്കാൻ വിശ്വാസിസമരത്തിനു കരുത്തായി നിൽക്കുക അവരുടെ ആവശ്യമായിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കാന്‍ ബാദ്ധ്യസ്ഥമാണെങ്കിലും സുപ്രീംകോടതി പുനപരിശോധനാഹര്‍ജ്ജികേള്‍ക്കാനിരിക്കുന്ന ഇീ മാസം 22 വരെയെങ്കിലും സ്ത്രീ പ്രവേശനം തടയുകയെന്നതായിരുന്നു അണ്ടജ. അങ്ങനെവരുമ്പോള്‍ ഭക്തസമൂഹം ഒന്നാകെ യുവതിപ്രവേശനത്തിന് എതിരാണെന്ന വികാരം ഉണ്ടാക്കികൊണ്ട് സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു തന്ത്രം. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ അതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു് അങ്ങനെ ഈ മാസം 22 വരെ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യുമായിരുന്നു.

പുനഃപരിശോധനാഹര്‍ജ്ജി തുറന്നകോടതിയില്‍ കേള്‍ക്കാമെന്ന് സമ്മതിച്ചെങ്കിലും നേരത്തെ പുറപ്പെടുവിച്ച വിധി അതേപോലെ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാബഞ്ച് വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അവിടെ എത്തുന്ന യുവതികളെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ മടക്കി അയച്ചാല്‍ അതിന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരും. കോടതിക്ക് മുന്നില്‍ ഭക്ത-ആക്ടിവിസ്റ്റ് എന്ന വ്യത്യാസമൊന്നുമില്ല. ദര്‍ശനത്തിന് എത്തുന്ന യുവരികളെ അതിന് അനുവദിക്കണമെന്നായിരുന്നു വിധി. അത് നടപ്പാക്കാതെ വന്ന യുവതികളെ തിരിച്ചയച്ചതിന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വിധേയമാകുമെന്നത് ഉറപ്പാണെന്നാണ് നിയമകേന്ദ്രങ്ങള്‍ പറയുന്നത്.

അതോടൊപ്പം ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി സുപ്രീംകോടതി വിധി തിരുത്തുകയാണെങ്കില്‍ പിന്നെ ഹിന്ദു സമൂഹത്തിനിടയില്‍ തങ്ങള്‍ക്ക് വന്‍ സ്വാധീനമുണ്ടാക്കാനാകുമെന്നായിരുന്നു സംഘപരിവാര്‍ കണക്കുകൂട്ടിയത്. അങ്ങനെ വന്നാല്‍ വടക്കേ ഇന്ത്യയിലേതൊക്കെപോലെ ഇവിടെയും ശക്തമായ വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കികൊണ്ട്, ത്രിപുരയില്‍ നടപ്പാക്കിയതുപോലെ കോണ്‍ഗ്രസില്‍ നിന്നുംനല്ലൊരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് ശക്തമാകാനായിരുന്നു തന്ത്രം.

എന്നാല്‍ ഈ രണ്ടു ലക്ഷ്യങ്ങളമാണ് ഒറ്റദിവസം കൊണ്ട് പിണറായിവിജയന്‍ പൊളിച്ചടുക്കിയത്. രണ്ടു സ്ത്രീകളെ അവിടെ ദര്‍ശനം നടത്തിയതിലൂടെ സുപ്രീംകോടതിയില്‍ ഉന്നയിക്കുന്ന തടസവാദങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും. പമ്പയിലെത്തി, പരമ്പരാഗത പാതവഴി മറ്റ് അയ്യപ്പന്മാര്‍ക്കൊപ്പം തന്നെയാണ് തങ്ങളും മലചവുട്ടിയതെന്ന് ദര്‍ശനം നടത്തിയ രണ്ടുസ്ത്രീകളും വ്യക്തമാക്കി കഴിഞ്ഞു. അപ്പോഴൊന്നും യഥാര്‍ത്ഥ ഭക്തന്മാരുടെ ഭാഗത്തുനിന്നും ഒരു പ്രതിഷേധവും ഉണ്ടായുമില്ല. അത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ്. സുപ്രീംകോടതിയില്‍ ഇത് ചൂണ്ടിക്കാട്ടാനാകും. യുവതികള്‍ മലചവുട്ടിയാലും യഥാര്‍ത്ഥ ഭക്തര്‍ക്ക് പ്രശ്‌നമില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായ മുതലെടുപ്പിനുളളതാണെന്നുംസ്ഥാപിക്കാന്‍ സര്‍ക്കാരിന് ഇത് മതിയാകും. ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായാല്‍ പിന്നെ വിശ്വാസി സമരങ്ങളും സംഘപരിവാറിന്റെ തന്ത്രങ്ങളുമൊക്കെ തകരും. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുമായി നില്‍ക്കുന്ന എന്‍.എസ്.എസിനുള്ളിലും അത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. ഇതിനെല്ലാമുപരിയായി കഴിഞ്ഞ കുറേനാളുകളായി സംഘപരിവാറിന് വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം മാധ്യമങ്ങളെ അവര്‍ക്ക് എതിരെയാക്കുന്നതിനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. മാധ്യമങ്ങളില്‍ സി.പി.എമ്മിന്റെ ഫ്രാക്ക്ഷന്‍ എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രചരണം നല്‍കിയ ഉത്തേജനത്തിലൂടെ മാധ്യമപ്രവര്‍ത്തകരേയും മറ്റും കടന്നാക്രമിച്ച സംഘപരിവാറുകാരെ ബഹിഷ്‌ക്കരിക്കാനാണ മാധ്യമങ്ങളുടെ തീരുമാനം. അത് അവര്‍ക്ക് വലിയ തിരിച്ചടിയുമാകും. ഏതു വിധേനയും യുവതികളെ ദർശനം നടത്തിച്ച്, നവോഥാന നായക സ്ഥാനം ഉറപ്പിക്കുകയും പിണറായി ലക്ഷ്യമിട്ടു.

മാത്രമല്ല, ഇന്നലെ ഒരു യുവതിയെ പതിനെട്ടാംപടിയിലൂടെ തന്നെ കയറ്റി ദര്‍ശനം നടത്തിച്ചതിലൂടെ മറ്റുള്ള എല്ലാ വാദങ്ങളും പൊളിക്കാനുമായിട്ടുണ്ട്. ഇത് രാഷ്ട്രീയമായുണ്ടാക്കിയ തിരിച്ചടിയാണ് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ അക്രമങ്ങള്‍ക്ക് സംഘപരിവാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയതന്ത്രം പൊളിഞ്ഞ സാഹചര്യത്തില്‍ ഈ അക്രമങ്ങളെ ആയുധമാക്കി ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തി സര്‍ക്കാരിനെ പിരിച്ചുവിടുകയെന്നതായിരുന്നു അടുത്ത കണക്കുകൂട്ടല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (4 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (7 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (12 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (23 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (25 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (53 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (1 hour ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (3 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

Malayali Vartha Recommends