Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പെരുമ്പാവൂർ നിസാര്‍ അലി ആള് ചില്ലറക്കാരനല്ല!! രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനായ ഈ മലയാളിയുടെ വാർഷിക സമ്പാദനം 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം; കണ്ണ് തള്ളി കേരളപോലീസ്

26 JULY 2019 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്തുകാരനാണ്‌ പെരുമ്ബാവൂര്‍ സ്വദേശി നിസാറെന്ന്‌ അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജൂലൈ മുതല്‍ ഒരുവര്‍ഷംകൊണ്ട്‌ 1000 കോടി രൂപ മൂല്യമുള്ള 3300 കിലോ സ്വര്‍ണം നിസാര്‍ ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ ഇറക്കുമതി ചെയ്‌തെന്നു ഡി.ആര്‍.ഐ. കണ്ടെത്തിയിട്ടുണ്ട്‌. ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍ ശരിവച്ച സുപ്രീം കോടതി, നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലില്‍വച്ച നടപടിയും ശരിവച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 110 കിലോ സ്വര്‍ണം ഡി.ആര്‍.ഐ. പിടികൂടിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ്‌ പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ അലിയാറിലേക്കെത്തിയത്‌. ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്‌തത്‌ നിസാറാണെന്നു കൂട്ടുപ്രതി അരവിന്ദ്‌ കുമാര്‍ ഡി.ആര്‍.ഐയ്‌ക്കു നല്‍കിയ മൊഴിയാണ്‌ നിര്‍ണായകമായത്‌.

നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള പെരുമ്ബാവൂരിലെ സ്‌ഥാപനങ്ങളിലും വീടുകളിലും മുംബൈയില്‍നിന്നുള്ള ഡി.ആര്‍.ഐ. അധികൃതര്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. ദുബായില്‍ ബിസിനസ്‌ ആണെന്നാണ്‌ പെരുമ്ബാവൂരിലുള്ള സുഹൃത്തുക്കളേയും ബന്ധുക്കളേയും നിസാര്‍ ധരിപ്പിച്ചിരുന്നത്‌. നിസാര്‍ അനധികൃതമായി ഇറക്കിയ സ്വര്‍ണം രാജ്യത്തെ വിവിധ ജുവലറികള്‍ക്കും മറ്റും വിതരണം ചെയ്‌തിട്ടുണ്ടെന്നും ഡി.ആര്‍.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയില്‍നിന്ന്‌ 110 കിലോ സ്വര്‍ണം പിടിച്ചപ്പോള്‍ 80 കിലോ കേരളത്തിലേക്കു കൊണ്ടുവന്നതായി ഡി.ആര്‍.ഐക്കു വിവരം ലഭിച്ചിരുന്നു. ഒരു ലോറിയിലാണ്‌ 80 കിലോ സ്വര്‍ണം കേരളത്തിലെത്തിച്ചത്‌.

കോഴിക്കോട്‌ കല്ലായിയില്‍വച്ച്‌ സ്വര്‍ണം കൈമാറിയെന്നാണ്‌ ഡി.ആര്‍.ഐയ്‌ക്കു ലഭിച്ച വിവരം. എന്നാല്‍ ഇതിന്റെ തുടരന്വേഷണം വഴിമുട്ടി. കല്ലായിയില്‍ കൈമാറിയ സ്വര്‍ണം നിസാറിന്റെ കൂട്ടാളിയാണ്‌ കൈപ്പറ്റിയതെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ സ്വര്‍ണം എങ്ങോട്ടുപോയെന്ന്‌ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 2015 ലാണ്‌ നിസാര്‍ അലിയാരുടെ സാമ്ബത്തിക വളര്‍ച്ച തുടങ്ങിയത്‌. 110 കിലോ സ്വര്‍ണവുമായി മുംബൈയില്‍ രണ്ടുപേരെ ഡി.ആര്‍.ഐ. പിടികൂടിയതോടെയാണ്‌ അന്വേഷണം കേരളത്തിലേക്കു നീണ്ടത്‌. പിടിയിലായ പ്രതികള്‍ നിസാറിനെതിരേ മൊഴി നല്‍കി. തുടര്‍ന്ന്‌ കഴിഞ്ഞമാസം പെരുമ്ബാവൂരില്‍, നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള വീടുകളിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടത്തി. ഇതിന്‌ ശേഷം നടത്തിയ അന്വേഷണത്തിലാണ്‌ 3300 കിലോ സ്വര്‍ണം ഇരുമ്ബ്‌ സ്‌ക്രാപ്പെന്ന പേരില്‍ നിസാര്‍ ഇറക്കുമതി ചെയ്‌തെന്ന്‌ കണ്ടെത്തിയത്‌. ഇതേത്തുടര്‍ന്ന്‌ കോഫെപോസ നിയമപ്രകാരം നിസറിനെ കരുതല്‍ തടങ്കലില്‍ വച്ചു. ഇതിനെതിരേ നിസാര്‍ അപ്പീല്‍ നല്‍കി. ഇയാള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്‌ അഡ്വ. മുകുള്‍ റോത്തഗിയായിരുന്നു.

പെരുമ്ബാവൂരില്‍ നിസാറിന്റേയും ഭാര്യയുടേയും പേരിലുള്ള കമ്ബനികളെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തും. നോട്ട്‌ നിരോധനത്തിനുശേഷം നടത്തിയ ഇടപാടുകളാണ്‌ പ്രധാനമായും അന്വേഷിക്കുന്നത്‌. നിസാറിന്റെ കമ്ബനികളുടെ പേരില്‍ ഒട്ടേറെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ച വിവരം. അല്‍റാംസ്‌ മെറ്റല്‍ സ്‌ക്രാപ്പ്‌, ബ്ലൂസീ മെറ്റല്‍ എന്നീ കമ്ബനികള്‍ ഉപയോഗിച്ച്‌ ഇറക്കുമതി ലൈസന്‍സ്‌ നേടിയെടുക്കുകയും ഈ കമ്ബനികളിലേക്ക്‌ ഇരുമ്ബ്‌ സ്‌ക്രാപ്പ്‌ എന്ന പേരില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയുമായിരുന്നെന്നാണ്‌ കണ്ടെത്തല്‍. ഗുജറാത്തിലെ തുറമുഖങ്ങള്‍ വഴിയാണ്‌ പ്രധാനമായും സ്വര്‍ണം ഇറക്കുമതി ചെയ്‌തിരുന്നത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends