Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സ്വന്തം എം.എല്‍.എയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും പിണറായി പൊലീസ് അടിച്ച് റൊട്ടിയാക്കിയതിന്റെ അരിശം തീര്‍ക്കാര്‍ ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ തന്ത്രപരമായാണ് അനുനയിപ്പിച്ചത്

26 JULY 2019 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

സ്വന്തം എം.എല്‍.എയെയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും പിണറായി പൊലീസ് അടിച്ച് റൊട്ടിയാക്കിയതിന്റെ അരിശം തീര്‍ക്കാര്‍ ചെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ തന്ത്രപരമായാണ് അനുനയിപ്പിച്ചത്. മുഖ്യമന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് കാനത്തിന് ബോധ്യപ്പെട്ടു. അതില്‍ ബി.ജെ.പിക്കും പങ്കുണ്ട്. അക്കഥ വഴിയേ പറയാം. സര്‍ക്കാരിന്റെ തുടക്കം മുതല്‍ സി.പി.ഐയും സി.പി.എമ്മും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇനി അത് തുടര്‍ന്നുകൊണ്ട് പോയാല്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനത്തോട് സംസാരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ നാല് സ്ഥാനാര്‍ത്ഥികളും സി.പി.എമ്മിന്റെ 15 സ്ഥാനാര്‍ത്ഥികളും തോറ്റ് അമ്പിയോടിയ സാഹചര്യവും വ്യക്തമാക്കി. 

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്, പി.എസ്.സിക്ക് നേരെയുള്ള കടന്നാക്രമണം, കോടിയേരിയുടെ മകനെതിരായ കേസ് എന്നിവ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. ആ നിലയ്ക്ക് മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.ഐ കൂടെ തിരിഞ്ഞാല്‍ അത് പാളയത്തിലെ പട പോലെയാകും. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് അസാധ്യമാകും. അതിനാല്‍ ഇപ്പോള്‍ അടിപിടി കൂടേണ്ട സമയമല്ല. എം.എല്‍.എയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. അതിന് കളക്ടറെ കൊണ്ട് അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രി സംഭവം നടന്നയുടനെ ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി ഫോണ്‍വിളിച്ചപ്പോള്‍ കാനം പറഞ്ഞിരുന്നു. എന്നാല്‍ കാനം മാധ്യമങ്ങളോട് അക്കാര്യം പറയുന്നതിന് മുമ്പ് ജില്ലാ സെക്രട്ടറി സ്‌കോര്‍ ചെയ്തു. അത് കാനത്തെ ചൊടിപ്പിച്ചു. പൊലീസ് അതിക്രമത്തിനെതിരെ ഞാറയ്ക്കല്‍ സി.ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കൗണ്‍സിലിന്റെ അനുമതി തേടിയത്. എന്നിട്ട് ഡി.ഐ.ജി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. അതുകൊണ്ടാണ് എം.എല്‍.എ അങ്ങോട്ട് പോയി അടി വാങ്ങിയതാണെന്ന് കാനം തുറന്നടിച്ചത്. 

കാനത്തെ സി.പി.എം നേതൃത്വം ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതില്‍ കഴമ്പില്ല. മുന്നണിയുടെയും സര്‍ക്കാരിന്റെയും കെട്ടുറപ്പും ഐക്യവും മാത്രമാണ് കാനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. സി.പി.എം നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ശബരിമല വിഷയമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതില്‍ സര്‍ക്കാരിനും മുന്നണിക്കും വീഴ്ച സംഭവിച്ചെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ പാട്ടിയിലും മുന്നണിയിലും ഉള്ള ഹൈന്ദവ വിശ്വാസികളെ മടക്കി കൊണ്ടുവരേണ്ട സമയമാണിപ്പോള്‍. തമ്മില്‍ തല്ലിയാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാനത്തിനും ബോധ്യമായി. അതിനാല്‍ ഐക്യത്തോടെ നീങ്ങുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി. കുറേനാളായി ജില്ലാ നേതാക്കന്‍മാര്‍ കാനത്തെ ആക്രമിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ചെന്ന കാനത്തെ ആദ്യം അവര്‍ അനുസരിച്ചില്ല. അവസാനം സമവായം എന്ന നിലയ്ക്കാണ് സംസ്്ഥാന സെക്രട്ടറിയുടെ നിലപാടിന് അവര്‍ വഴങ്ങിയത്. കൊല്ലം ജില്ലാ കമ്മിറ്റിയുടേതിന് സമാനമായ നിലപാടാണ് എറണാകുളം കമ്മിറ്റിയും പൊലീസ് ആക്രമണത്തില്‍ സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറിയെ അവര്‍ പരസ്യമായി വിമര്‍ശിച്ചു. അല്ലാതെ പാര്‍ട്ടിയില്‍ പറയുകയല്ല ചെയ്തത്.

കാനം സര്‍ക്കാരിനും പിണറായിക്കും എതിരെ തിരിയാത്തതിന് പിന്നില്‍ ബി.ജെ.പിക്കുള്ള പങ്കിനെ കുറിച്ച് ഇനി പറയാം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂടിയില്ലെങ്കിലും ബി.ജെ.പിക്ക് ഓളം സൃഷ്ടിക്കാനായിട്ടുണ്ട്, പ്രത്യേകിച്ച് എല്‍.ഡി.എഫിലെ ഹൈന്ദവരുടെ ഇടയില്‍. അതിനാല്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയേണ്ടത് അത്യാവശ്യമാണ്. കര്‍ണാടകയില്‍ അധികാരത്തിലിരുന്ന സര്‍ക്കാരിനെ പോലും അവര്‍ താഴെയിറക്കി. അത്തത്തില്‍ അവര്‍ ശക്തരായി മുന്നേറുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് വളരാന്‍ സാഹചര്യം ഒരുക്കരുത്. അതിനായി ഒത്തൊരുമിച്ച് മുന്നേറാം എന്നാണ് കാനവും പിണറായിയും കോടിയേരിയും തീരുമാനിച്ചിരിക്കുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends