Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

  പിണറായിയുടെ നേരെ കയ്യോങ്ങിയവർ ...... അപ്രതീക്ഷിത നീക്കം പിണറായിയെ ചുരുട്ടിക്കൂട്ടാൻ മാസ്സ് മൂവുമായി പാർട്ടി ? ശ്ശൊ ......മാരക ട്വിസ്റ്റ്

18 SEPTEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

നിങ്ങളാരും അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ല ,പിണറായി സഖാവ് അങ്ങനെയാണ് .കേരളത്തിൽ പിണറായിക്ക് മുഖ്യമന്ത്രി ആകാൻ കണ്ണൂർ ജില്ലയിലെ മുഴുവൻ പിന്തുണയും വേണ്ട .ധർമ്മടം തന്നെ ധാരാളം .പറഞ്ഞുവന്നത് വി എസ്സും പിണറായിയും തമ്മിലുള്ള ചെറിയൊരു താരതമ്യ പഠനമാണ് .വി എസ് അച്യുതാന്ദൻ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 27142 വോട്ടിനാണ് മലമ്പുഴയിൽ നിന്നും വിജയിച്ചതെങ്കിൽ

പിണറായി 36905 വോട്ടിനാണ് ധർമ്മടത്തു നിന്ന് വിജയിച്ചത് .വി എസിനെ വീണ്ടും മുഖ്യമന്ത്രി കസേരയിൽ എത്തിക്കാതിരിക്കാൻ ഭൂരിപക്ഷത്തിൽ വന്ന ഈ കൈമോശം ഒരു കാരണമായി എന്ന് വിശ്വസിക്കുന്നവരും വിലയിരുത്തുന്നവരും അനേകമാണ് .സി പി എമ്മിലെ വിഭാഗീയത നന്നായി ആസ്വദിച്ചു ജനകീയനായ വ്യക്തി എന്ന ഖ്യാതി അച്യുതാനന്ദൻ നേടിയെടുത്തപ്പോഴും പാർട്ടി എന്ന ലേബൽ മാത്രം മതി തനിക്ക് ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ ഉറപ്പാക്കാൻ എന്ന് വിലയിരുത്തിയ വ്യക്തിയാണ് പിണറായി വിജയൻ .ജനകീയ പിന്തുണ എന്ന വി എസ് ഫാക്ടർ വോട്ടാക്കാൻ അദ്ദേഹത്തിനെ എൽ ഡി എഫിന്റെ കറിവേപ്പിലയായി മാറ്റുകയായിരുന്നു എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയത് പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നപ്പോൾ തന്നെയാണ് വി എസിനു സംഭവിച്ചത് വിജയമല്ല പരാജയമായിരുന്നു എന്ന് മനസ്സിലായത് .അവസാനം യെച്ചൂരിയുടെ വക ഫിദൽ കാസ്ട്രോ പ്രയോഗവും പിന്നെ ക്യാബിനറ്റ് പദവിയും .എന്തുതന്നെ ആയിരുന്നാലും ശരി പിണറായി വി എസിനെ തകർക്കാൻ പാർട്ടി സംവിധാനം നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു .എൽ ഡി എഫ് വരുമ്പോൾ ആദ്യം ശെരിയാക്കിയത് വി എസിനെ തന്നെയായിരുന്നു എന്നത് സുവ്യക്തമാണ് .വി എസിനെ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്ന് ശങ്കിച്ചപ്പോൾ അങ്ങനെയെങ്കിൽ അണികൾ പോകില്ലേ എന്ന് പലരെയും തോന്നിപ്പിച്ചു പക്ഷെ ഒരാളും വി എസിനെ ഒതുക്കിയതിന്റെ പേരിൽ പാർട്ടി വിട്ടില്ല എന്നാണ് എന്നാണ് വ്യക്തമാകുന്നത് .നിലവിൽ സ്വപ്‍നയുമായുള്ള ബന്ധത്തിന്റെ പേരിൽ ജലീലടക്കം നിരവധി പ്രമുഖർ കുടുങ്ങിയപ്പോൾ
ഉടലെടുത്ത പാർട്ടിക്കുള്ളിലെ അണിയറ നീക്കത്തെയും പിണറായി ഇതേ കരുത്തോടെ നേരിടാനാണ് ശ്രമിക്കുന്നത് .കോൺഗ്രസ്സും ബി ജെ പിയും പഠിച്ച പണി പതിനെട്ട് നോക്കിയാലും മൂട്ടിൽ തീകത്തിപിടിച്ചാലും പിണറായി കസേരയിൽ ഇരികുകയുവും അവിടെയിരുന്നു വേരിറങ്ങുകയും ചെയ്യുമെന്നാണ് ഇടതു ബിദ്ധിജീവികൾ വിലയിരുത്തുന്നത് .നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാരിക്കുഴിയിൽ വീണല്ലോ എന്ന ആശങ്കയാണ് പിണറായിക്ക് ആകെയുള്ള പരിഭ്രമം . സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിക്കു മണിക്കൂറുകളോളം ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവന്ന അസാധാരണ സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തിലാണു സര്‍ക്കാരും പാര്‍ട്ടിയും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയില്‍ ഒരു മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തിരുന്നു.എന്നാൽ പിണറായേ വിരട്ടാനും മാത്രമുള്ള കെൽപ്പ് അന്വേഷണ സംഘത്തിന് ഇപ്പോഴും കൈവന്നിട്ടില്ല എന്നും പിണറായിയെ ചുരുട്ടിക്കൂട്ടാൻ നോക്കിയ വി മുരളീധരൻ ഇപ്പോൾ പിണറായുടെ പുതിയ ഡിഫെൻസിൽ അടപടലം വീണിരിക്കുകയുമാണെന്നാണ് രാഷ്ട്രീയ നിഗമനം .പിണറായിയെ പൂട്ടാനായുള്ള കനമൊന്നും കേരളത്തിലുള്ള ഒരു രാഷ്ട്രീയ നേതാവിനും ഇല്ല എന്ന് പറഞ്ഞു കുളിരു കൊള്ളുകയാണ് സൈബർ സഖാക്കൾ .ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുന്നതിനു തൊട്ടു തലേന്ന് വരെ ഇങ്ങനെയൊക്കെയായിരുന്നു അവിടുത്തെ സഖാക്കളും പെരുമാറിയിരുന്നതെന്നു കേൾക്കുമ്പോഴാണ് പ്രതിപക്ഷം ഊർജസ്വലരാകുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (5 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (6 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (6 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (6 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (7 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (7 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (7 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (7 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (8 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (10 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (10 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (10 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (10 hours ago)

Malayali Vartha Recommends