Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മുഖ്യനിലൂടെ തകരുന്ന പ്രസ്ഥാനം...... സഖാവ് പിണറായിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ്... പിണറായി ഗ്രാമം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു

31 OCTOBER 2020 07:02 AM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിയക്ക് ഇനി അസ്വസ്ഥതയുടെ നാളുകളാണ്.ശിവശങ്കർ സ്വന്തം നിലയ്ക്ക് ചെയ്ത കുറ്റകൃത്യമായ തിനാൽ, സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ബാധിക്കുന്നതല്ലെന്ന വിശദീകരണം പൊതു സമൂഹത്തെ എത്രമാത്രം ബോധ്യപ്പെടുത്താനാകുമെന്നതാണ് സി പി എം നെ അലോസരപ്പെടുത്തുന്നത്.ശിവശങ്കർ പദവി ദുരുപയോഗപ്പെടുത്തിയപ്പോൾ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടേത് വീഴ്ചയല്ലേയെന്ന ചോദ്യത്തിന് മറുപടി നൽകുക പ്രയാസമാകും.

സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് നേർക്കുന്നയിച്ച ചോദ്യം അതേ നിലയിൽ തിരിച്ചടിക്കുന്ന നില' ശിവശങ്കറിനെ നിയന്ത്രിക്കുന്നതിൽ സൂക്ഷമത ക്കുറവുണ്ടായെന്ന സന്ദേഹം ഇടതു കേന്ദ്രങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് പാർട്ടിയും മുന്നണിയും ഏറ്റെടുക്കുന്നത്. പിണറായി ഇപ്പോൾ എൽ ഡി എഫിനും CPM നും ബാധ്യതയാകുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് നാണക്കേട് വരുത്തിവെച്ചതിൽ അണികൾ മാത്രമല്ല നേതാക്കളും അമർഷത്തിലാണ്. എല്ലാവരെയും അച്ചടക്കത്തിൻ്റെ മുൾമുനയിൽ കൊണ്ടു നിർത്തുന്ന പിണറായിക്ക് സ്വയം ചെയ്തു കൂട്ടുന്ന അച്ചടക്കരാഹിത്യങ്ങൾ ബാധകമാകില്ലേയെന്ന ചോദ്യവും ഉയരുന്നു' ഒരു ബിംബം ഇവിടെ ഉടഞ്ഞു വീഴുകയാണ്. പാർട്ടി യിലെന്ന പോലെ മന്ത്രി സദയിലും നിലപാടുകൾ കാർക്കശ്യമാക്കിയപ്പോൾ മന്ത്രി സദയിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജനെ ബന്ധു നിയമനത്തിൻ്റെ പേരിൽ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി വരെ നിർത്തി മിടുക്ക് കാട്ടി. വിശുദ്ധനാണെന്ന് തെളിയിച്ച ശേഷമാണ് ജയരാജൻ വീണ്ടും മന്ത്രിയായത്.

എന്നാൽ ബന്ധു നിയമനത്തിൽ മാത്രമല്ല അന്തരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനും നയതന്ത്ര ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത പാർട്ടിക്കാരനല്ലാത്ത മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുകയും ചെയ്തു.ഇതേ ചൊല്ലി പാർട്ടിയിൽ തന്നെ മുറുമുറുപ്പ് നടക്കുകയാണ്. ഘടകകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങി

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കണ്ണിലെ കരടായ നേതാക്കൾക്കെതിരെ ചെയ്തു തീർക്കാൻ സാധിക്കാത്തത് മുഖ്യമന്ത്രി ആയപ്പോൾ പിണറായി പകരം വീട്ടിയിരുന്നു. സി പി എം പിൻസീറ്റ് ഡ്രൈവിങ്ങിനെ പിണറായി പുകച്ച് പുറത്ത് ചാടിച്ചു. തന്നെക്കാളും ഉയരുന്നുവെന്ന് മനസ്സിലാക്കിയ പി.ജയരാജനെ കണ്ണർ ജില്ലാ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ച് ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് തോൽപ്പിച്ചു.പാർട്ടിയിൽ നിന്നും മുഖ്യ മന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നോക്കാൻ പറഞ്ഞു വിട്ട എം - വി ജയരാജനെ ഓഫീസിൽ നിന്നും മാറ്റി.

പി.ബി.പോലും പിണറായിയുടെ വാക്കിലാണ് നിൽക്കുന്നത്. ആരും ചോദിക്കാൻ ഇല്ലാത്ത ഈ അപ്രമാദിത്വമാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് ഇടയാക്കിയതെന്ന് അണികൾ പറയുന്നു.മുഖ്യമന്ത്രിയുടെ മകളുടെ ഐടി വ്യാപരം മുതൽ സ്വർണക്കടത്തു കേസിൽ വരെ പിണറായി ആരോപണ വിധേയനായപ്പോൾ തന്നെ പാർട്ടി യിലും സർക്കാരിലും അസ്വാരസ്യം ഉയർന്നിരുന്നു. ഇപ്പോൾ ലാവ്ലിൻ കേസ് വരെ അണികൾ പറഞ്ഞു തുടങ്ങി. പാർട്ടി ഫണ്ടിലെ കോടികൾ ചെലവഴിച്ച് പിണറായിക്കു വേണ്ടി കേസ് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് പോലും പാർട്ടിയിൽ ചിന്തിക്കാൻ തുടങ്ങി'

ഇപ്പോൾ ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആള ദ്യോഗസ്ഥൻ്റെ കയ്യിലാണ് തൻ്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിൻ്റെ ഒറ്റ വാചകത്തിൽ പിണറായിയുടെ ലോകം ഇടിഞ്ഞു പൊളിഞ്ഞു വീഴും. ഇനി അണിയറക്കഥകൾ ഒന്നൊന്നായി പുറത്തു വരും' അപ്പോൾ ആരാണ് നല്ല അഭിനേതാവ് എന്ന് വ്യക്തമാകും. അതിലൂടെ ഉണ്ടാകുന്ന ജന രോഷത്തിൽ എല്ലാം ഒലിച്ചു പോകും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends