ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയതിന് പിന്നാലെ പ്രതിയാക്കാനൊരുങ്ങി സി.ബി.ഐ; കേസിൽ ഇനി സംഭവിക്കാൻ പോകുന്നത്

ശിവശങ്കറിനെ വിജിലൻസ് അഞ്ചാം പ്രതിയാക്കിയതിന് പിന്നാലെ സി.ബി.ഐയും പ്രതിയാക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ ഈ കേസിൽ ഇനി സംഭവിക്കാൻ പോകുന്നത് ഇങ്ങനെയാണ് . മിനുട്ട്സ്, നിർമ്മാണക്കരാർ അടക്കമുള്ള രേഖകളെല്ലാം സർക്കാർ ഹാജരാക്കണംഎന്ന സ്ഥിതി വന്നിരിക്കുന്നു. . ധാരണാപത്രം മുതൽ കരാർ നൽകിയതിൽ വരെ അന്വേഷണമുണ്ടാവും. സി. ബി. ഐക്ക് ഏത് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാൻ അധികാരം കൈ വന്നിരിയ്ക്കുന്നു,
വടക്കാഞ്ചേരി പദ്ധതിയുടെ ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്തെന്ന് സി. ബി. ഐ പറഞ്ഞു. നിർമ്മാണക്കരാറുകാരനെ ലൈഫ് മിഷനുമായി ബന്ധപ്പെടുത്തിയത് ശിവശങ്കർ. പദ്ധതിയുടെ പ്രാരംഭ ചർച്ച നടത്തിയത് സ്വർണക്കടത്ത് പ്രതി സന്ദീപ്‌നായർ കോഴ കൈമാറിയശേഷം ശിവശങ്കറിനെ കണ്ടിട്ടാണ് കരാർ കിട്ടിയതെന്ന് കമ്പനിയുടമ യൂണിടാകിന് സഹായം നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്ന് യു.വി.ജോസ് പദ്ധതിരേഖകൾ സ്വപ്നയ്‌ക്ക് ചോർത്തി നൽകി ഒത്തുകളിച്ചതും ശിവശങ്കർ ആണെന്നും കണ്ടെത്തിയിരിക്കുകയാണ്. 6 രേഖകൾ ആണ് തേടുന്നത് 1)റെഡ്ക്രസന്റുമായുള്ള ധാരണാപത്രം2)ആരോഗ്യ, തദ്ദേശ വകുപ്പ് അനുമതികൾ3ഭൂമി വാങ്ങിയതിന്റെ വിവരങ്ങൾ4)കെ.എസ്.ഇ.ബി, നഗരസഭ ബന്ധം5)തൃശൂരിലെ ലൈഫ് കോ-ഓർഡിനേറ്ററുടെ റോൾ6നിർമ്മാണ കമ്പനികളുമായുള്ള ആശയവിനിമയങ്ങൾവിജിലൻസ് അന്വേഷണം അപ്രസക്തമാവുകയാണ് . ശിവശങ്കർ കേന്ദ്ര ഉദ്യോഗസ്ഥനായതിനാൽ സി.ബി.ഐക്ക് അഴിമതി വിരുദ്ധനിയമം ചുമത്താകുന്നതാണ് .
https://www.facebook.com/Malayalivartha