Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ..ശ്രീധരന്‍ തുടങ്ങിയത് ഏറ്റെടുത്ത് നിപുണ്‍

23 FEBRUARY 2021 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് പിന്നാലെ വ്യാപക അക്രമം ; സിപിഎം-ബിജെപി സംഘർഷം; ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്; സ്കൂട്ടർ പൊട്ടിത്തെറിച്ച് ഒരു മരണം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും ;ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് ശശി തരൂർ ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറായി ബി.ജെ.പി മേയർ

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍

ചില പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഓര്‍മവരുന്നു. കാരണം മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും സാക്ഷാല്‍ ഇ ശ്രീധരന്‍ തുടങ്ങിവച്ചത് മറ്റൊരു വഴിയിലൂടെ സജീവമായി കൊണ്ടുപോവുകയാണ് ചിലര്‍.

അതല്ലെങ്കില്‍ വി ഫോര്‍ കേരളയ്ക്ക് സമാനമായി മറ്റ് ചിലര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. ഭരണത്തുടര്‍ച്ച ഒരു ദുരന്തമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു കൂട്ടര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായപ്പോള്‍ റദ്ദാക്കാനുളള മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയാണെന്ന് വി 4 കേരള.

കടലിന്റെ മക്കളോടുളള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ വി 4 കേരള കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇക്കുറിയും വേറിട്ട പ്രതിഷേധവുമായിട്ടാണ് വി 4 കേരള എത്തിയത്. കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും ഡൈവിങ് വിദഗ്ധരെ കായലിലേക്ക് ചാടിപ്പിച്ച് പ്രതിഷേധം നടത്താനായിരുന്നു നീക്കം.

എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായലിലേക്ക് ബാനര്‍ താഴ്ത്തി പ്രതിഷേധിച്ച് വി4 കേരള പ്രവര്‍ത്തകര്‍ മടങ്ങി. സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ രോഷം പ്രതിഫലിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനമായിട്ടാണ് വി 4 പ്രവര്‍ത്തകര്‍ ഹാര്‍ബര്‍ പാലത്തിലേക്ക് എത്തിയത്.

കടലിന്റെ മക്കളെ ഗതികേടിലാക്കിയ മേഴ്‌സിക്കുട്ടീ കൊച്ചമ്മേ, മുക്കുവന്റെ കഞ്ഞിച്ചട്ടിയില്‍, കൈയ്യിട്ട് വാരിയ ഹാര്‍ബര്‍ മന്ത്രി ,രാജിവെയ്ക്കൂ പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വിദേശ കോര്‍പ്പറേറ്റുകളാണെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. നേരത്തെ സ്പ്രിംഗഌ കരാറിലൂടെ കേരളത്തിന്റെ ഡാറ്റ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ മത്സ്യമേഖലയിലും ഇതേ ഇടപെടല്‍ നടത്തി. കരാര്‍ പിടിക്കപ്പെട്ടപ്പോള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിനും സിപിഎമ്മിനും ഓര്‍മ്മക്കുറവാണെന്നും നിപുണ്‍ ചെറിയാന്‍ കുറ്റപ്പെടുത്തി. കളളനെ പിടിച്ചപ്പോള്‍ കളളന്‍ തൊണ്ടി മുതല്‍ തിരിച്ചുവരുന്നതുപോലെയാണ് മുഖ്യമന്ത്രി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നാട് വിറ്റുകളയാമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതണ്ടെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. നേരത്തെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം മാസങ്ങളോളം വൈകിപ്പിച്ച വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തുറന്നു കൊടുത്ത് വി 4 കേരള പ്രതിഷേധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരാജയത്തിന് പിന്നാലെ വ്യാപക അക്രമം  (17 minutes ago)

തയ്യാറായി ബി.ജെ.പി മേയർ  (31 minutes ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (10 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (10 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (11 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (11 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (11 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (13 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (13 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (13 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (13 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (13 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (15 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (16 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (16 hours ago)

Malayali Vartha Recommends