മാവോവാദി നേതാക്കളായ ബി.ജി.കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും കോടതി റിമാൻഡ് ചെയ്തു; ഇരുവരേയും കോടതിയിൽ എത്തിച്ചത് വൻ സുരക്ഷാ ക്രമീകരണങ്ങളോടെ

മാവോവാദി നേതാക്കളായ ബി.ജി.കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും തലശ്ശേരി കോടതിയിൽ ഹാജരാക്കി.ഇരിട്ടികരി കോട്ടക്കരി കോളനി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. ഇരുവരേയും ഡിസംബർ ഒൻപതു വരെ കോടതി റിമാൻഡ് ചെയ്തു.
വൻ പോലീസ് കമാൻഡോ സുരക്ഷയോടെയാണ് ഇരുവരെയും കോടത്തിവളപ്പിൽ എത്തിച്ചത്. മുദ്രാവാക്യം മുഴക്കി കൊണ്ടാണ് കൃഷ്ണമൂര്‍ത്തി കോടതിക്കുള്ളിലേക്ക് കയറിയത്. മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ബി.ജി കൃഷ്ണമൂര്‍ത്തികബനി ദളത്തിന്റെ കമാന്‍ഡറാണ് സാവിത്രി.
കഴിഞ്ഞ ദിവസമാണ് വയനാട് - കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ഇരുവരേയും പിടികൂടിയത്
https://www.facebook.com/Malayalivartha
























