Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന്‌ ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നാണ് സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി; ഇതു മനുഷ്യാവകാശ ലംഘനമാണ്‌. കേസിലെ തന്റെ പങ്കും തുടരന്വേഷണവും തമ്മില്‍ ബന്ധമില്ലെന്ന് മാര്‍ട്ടിന്‍; വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതി; നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും നീളുന്നു?

02 MARCH 2022 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍; ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടാൻ ആകില്ലെന്നും ഈ കേസ് എങ്ങനെ നീട്ടി കൊണ്ടു പോവാൻ ആകില്ലെനുമുള്ള നിലപാട് കോടതി സ്വീകരിച്ചിരുന്നു. കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ അതിനിടെ വിചാരണ കോടതി സമയം നീട്ടി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് . വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം.

നേരത്തെ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി പകുതിയോടെ അവസാനിച്ചിരുന്നു. ഈ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന്‌ ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നാണ് സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഈ മാസം ഒമ്പതിനു കേസില്‍ വാദം തുടരും. തുടരന്വേഷണം നടക്കുന്നതിനാല്‍, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, അഞ്ചുവര്‍ഷമായി വിചാരണത്തടവുകാരനാണെന്നും വിചാരണ നീളുന്നതു ജയില്‍വാസം നീളാന്‍ ഇടയാക്കുമെന്നും മാര്‍ട്ടിന്‍ വാദിച്ചു. ഇതു മനുഷ്യാവകാശ ലംഘനമാണ്‌.

കേസിലെ തന്റെ പങ്കും തുടരന്വേഷണവും തമ്മില്‍ ബന്ധമില്ല-മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി. മാര്‍ട്ടിന്റെ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അന്വേഷണം ഇനിയും നീട്ടരുതെന്നാണു ഹൈക്കോടതി വാക്കാല്‍ പ്രതികരിച്ചത്‌.

പ്രതികളുടെ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണായകമായ പല വിവരങ്ങളുമുണ്ടെന്നും അവ വിശദമായി പരിശോധിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്ത്‌ കുമാറിനെ നിയോഗിച്ചിട്ടുണ്ട്‌. അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്ത സംഭവത്തിൽ 2017 ഫെബ്രുവരി 17നായിരുന്നു കൊരട്ടി പൂവത്തുശേരി മാർട്ടിൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

കേസിൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നതും മാർട്ടിനാണ്. സംഭവ ദിവസം തൃശൂരിൽനിന്ന് എറണാകുളത്തേക്കു നടി സഞ്ചരിച്ച വാഹനം ഓടിച്ചതു മാർട്ടിനാണ്. നടിയുടെ സഞ്ചാര വിവരങ്ങൾ കേസിലെ മുഖ്യപ്രതി സുനിൽകുമാറിനു ചോർത്തിക്കൊടുത്തതു മാർട്ടിനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള നാടകത്തിന്റെ ഭാഗമായി, നടി സഞ്ചരിച്ച കാറില്‍ പ്രതികള്‍ അവരുടെ വാഹനം ഇടിപ്പിച്ചിരുന്നു.

തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടാക്കിയ ശേഷം മാര്‍ട്ടിനെ ബലപ്രയോഗത്തിലൂടെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലേക്കു മാറ്റി. പിന്നീടു പ്രതികളായ ഗുണ്ടാ സംഘത്തിന്റെ നിയന്ത്രണത്തിലാണു നടിയുടെ വാഹനം നീങ്ങിയത്‌. അതിനിടയില്‍ സുനില്‍കുമാര്‍ വാഹനത്തില്‍ കയറി നടിയെ ഉപദ്രവിച്ചു. അവസാനം നടിയെ മോചിപ്പിച്ച പ്രതികള്‍ മാര്‍ട്ടിനെയും വിട്ടയയ്‌ക്കുന്നതായി അഭിനയിച്ചുവെന്നാണു കുറ്റപത്രത്തിലുള്ളത്‌.

സിനിമാ നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കു നടിയെ എത്തിച്ചതു മാര്‍ട്ടിനാണ്‌. തട്ടിക്കൊണ്ടുപോയ പ്രതികള്‍ തന്നെയും മര്‍ദിച്ചതായി അഭിനയിച്ചു സ്‌ഥലംവിടാന്‍ ശ്രമിച്ച മാര്‍ട്ടിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയതു വഴിത്തിരിവായി. മാര്‍ട്ടിനു ജാമ്യം ലഭിക്കുന്നത്‌ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പ്രോസിക്യൂഷന്‍ വാദം.

ഈ കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി അന്ന് മാർട്ടിൻ എത്തിയിരുന്നു . ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടായി മാർട്ടിന്റെ പ്രതികരണം.

‘ലാലും ശ്രീകുമാർ മേനോനും മഞ്ജുവാരിയരും രമ്യനമ്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനൊരുക്കിയ കെണിയാണ് ഇത്. സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ എന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങൾ പറയാനുണ്ട്. കോടതിയിൽ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം എന്നായിരുന്നു മാർട്ടിൻ പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍; ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്  (36 minutes ago)

കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA  (48 minutes ago)

കര്‍ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം  (1 hour ago)

ശബരിമല സ്വർണ്ണ കവർച്ച; ഇപ്പോൾ നടന്ന അറസ്റ്റുകൾ തിരഞ്ഞടുപ്പ് സമയത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ; കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല  (2 hours ago)

കേന്ദ്രാവിഷ്കൃത പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഫണ്ട് കേരളത്തിന്റെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

ബിജെപി യെ അധികാരത്തിൽ എത്തിക്കേണ്ടത് നഗരത്തിൻ്റെ വികസനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം; തിരുവനന്തപുരം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നാൽ അനന്തമായ വികസനം; ഉറപ്പുമായി ബിജെപിനേതാവ് കെ സുരേന്ദ്രൻ  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ലെന്ന്  (3 hours ago)

മഴ പെയ്യാൻ കൂട്ട പ്രാർത്ഥന പിന്നാലെ സൗദിയിൽ Red Alert പ്രളയം..!വാഹനങ്ങൾ ഒലിച്ചുപോയി 2 ദിവസം കൊടും മഴ  (3 hours ago)

ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി- ശശി തരൂര്‍  (3 hours ago)

സത്യത്തിൽ ആര്യാ രാജേന്ദ്രന് എന്താണ് സംഭവിച്ചത്? ഭാവി കുഴപ്പത്തിലായോ? പണമടിച്ചവർ ഊരി ... ആര്യ ഒറ്റയ്ക്കായി ....  (3 hours ago)

ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി  (3 hours ago)

മുതിർന്ന പൗരനാണോ..?  (3 hours ago)

Malayali Vartha Recommends