ആകെ മൊത്തം ഒന്നിളകി ഇരിക്കുന്ന സിപിഎം സർക്കാരിന് ഇനി രക്ഷയില്ല. കൊലയാളികളുടെ സ്വരമാണ് സ്വപ്ന വെളുപ്പെടുത്തിയ തെളിവുകളിലൂടെ വെളിവാകുന്നത്.
തീകത്തുന്ന തെളിവുകളുമായി സ്വപ്ന സുരേഷ് ഞെട്ടിച്ചിരിക്കുന്നു. ആകെ മൊത്തം ഒന്നിളകി ഇരിക്കുന്ന സിപിഎം സർക്കാരിന് ഇനി രക്ഷയില്ല. കൊലയാളികളുടെ സ്വരമാണ് സ്വപ്ന വെളുപ്പെടുത്തിയ തെളിവുകളിലൂടെ വെളിവാകുന്നത്.
വിജയ് പിള്ള എന്ന മലയാളി ബംഗളൂരുവിലെത്തി ഹോട്ടൽ ലോബിയിൽ വച്ച് ഒത്തു തീർപ്പ് ചർച്ച നടത്തി എന്നും ഭീ,ണിപ്പെടുത്തി എന്നുമാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞിരിക്കുന്നത്. 30 കോടി വാഗ്ദാനം ചെയ്തരിക്കുകയാണ് പാർട്ടി. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് പാർട്ടി സംക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായും വിജയ്പിള്ള എന്നയാൾ സ്വപ്നയോട് പറഞ്ഞു.തെളിവുകളെല്ലാം വിജയ്പിള്ളക്ക് കൈമാറിയശേഷം ഹരിയാനയിലോ ജയ്പൂരിലോ പോയി താമസിക്കണമെന്നും, അവിടെ ജീവിതം പച്ചപിടിപ്പിക്കാനുള്ള എല്ലാ സഹായവും പാർട്ടി ചെയ്തുകൊടുക്കാമെന്നും അയാൾ സ്വപനക്ക് വാഗ്ദാനം ചെയ്തു.
അതുമല്ലെങ്കിൽ വ്യാജ പാസ്പോർട്ടും വിസയും ുണ്ടാക്കി മലേഷ്യയിലേക്കോ സിംഗപ്പൂരിലേക്കോ പോയി മറ്റൊരാളായി ജീവിക്കാനും പറഞ്ഞു. ഇത് സംബന്ധിച്ച് സ്വപ്ന കർണ്ണാടക ആഭ്യന്തരവകുപ്പിനും, പോലീസ് മേധാവിക്കും കൊടുത്ത പരാതിയും അവർ പുറത്തുവിട്ടു. നിരവധി തവണ മുഖ്യമന്ത്രിയെക്കുറിച്ച് എന്തെല്ലം പറഞ്ഞിട്ടും യാതൊരു നടപടിക്കും സർക്കാരോ പാർട്ടിയോ തുനിയാത്തത് സ്വപ്ന പറയു്നതൊക്കെ ശരിയാണെന്നതുകൊണ്ടു തന്നെയാണ്. അല്ലെങ്കിൽ അപകീർത്തിപ്പെടുത്തൽ എന്നോ, സംഭവത്തിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.ആസഫ് അലി പ്രതികരിക്കുന്നതിങ്ങനെ
https://www.facebook.com/Malayalivartha