Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഇത് ജനമൈത്രി അല്ല തെറി മൈത്രി പോലീസ്;കെഎസ്‌യുക്കാരെ തെറിയഭിഷേകം നടത്തിയ എസ്‌ഐക്കെതിരെ നടപടി വേണം,വന്‍ ജനരോഷം ഇളകുന്നു,ഇത് കെ പോലീസ് ആണ് പിണറായി വളര്‍ത്തുന്ന ഭരണിപ്പാട്ട് സംഘം,ആഭ്യന്തരം മികച്ച ഒരു തോല്‍വി

24 JUNE 2023 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കഴിഞ്ഞ ദിവസം തൊപ്പിയ്‌ക്കെതിരെ കേസെടുത്തതും പോലീസ് അറസ്റ്റ് ചെയ്തതും പൊതുമധ്യത്തില്‍ തെറി പറഞ്ഞതിനാണ്. അത്തരം മനുഷ്യരെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല നടപടി എടുക്കുക തന്നെ വേണം. അങ്ങനെയെങ്കില്‍ കെഎസ്‌യു മാര്‍ച്ചിനിടെ സമരക്കാരെ പച്ചത്തെറി വിളിച്ച എസ്‌ഐക്ക് എതിരെ ആഭ്യന്തര വകുപ്പ് എന്ത് നടപടി എടുക്കും. കേട്ടാലറയ്ക്കുന്ന തെറിയാണ് സമരക്കാരെ വിളിച്ചത്. അതും ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് പൊതുമധ്യത്തില്‍ തെറിയഭിഷേകം നടത്തിയത്. ഇതിനെതിരെ എന്ത് നടപടി ഉണ്ടാകും അതൊന്ന് അറിഞ്ഞാല്‍ കൊള്ളാം. തനി ഗുണ്ടയെ പോലാണ് എസ്.ഐ സുധി കെ.സത്യപാലന്‍ പെരുമാറിയത്. കെഎസ്‌യു പ്രവര്‍ത്തകന്റെ ഷര്‍ട്ട് വലിച്ച് കീറുകയും പിടിച്ച് തള്ളുകയും പല്ലും കടിച്ച് പാഞ്ഞടുക്കുന്നു. നിമിഷ നേരം കൊണ്ട് എത്ര ഭാവങ്ങളാണ് എസ്‌ഐയുടെ മുഖത്ത് മിന്നി മാറിയത്.

കാക്കിയിട്ടാല്‍ എന്ത് തോന്നിവാസവും ആകാമെന്ന ധാരണയുള്ള കുറച്ചധികം ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ട്. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തരം കൈയ്യാളുന്നവര്‍ തയ്യാറാകുക. അല്ലെങ്കില്‍ നാട്ടുകാര്‍ കൈ വെക്കുന്ന സ്ഥിതി വിദൂരമല്ല. സമരക്കാരോട് പോലും മൂന്നാംമുറ പ്രയോഗമാണ് പോലീസ് പുറത്തെടുക്കുന്നത്. തൊപ്പി തെറിവിളിച്ചു എന്ന് പറഞ്ഞ് പൊക്കിക്കൊണ്ട് പോയ പോലീസ് വാ തുറന്നാല്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന ഐറ്റങ്ങളാണ്. ഇങ്ങനെ പൊതുമധ്യത്തില്‍ വന്ന് നിന്ന് തെറി വിളിക്കാന്‍ പോലീസിന് എന്താണ് അധികാരം. കാക്കി ഇട്ട പോലീസുകാരന്‍ ആയാലും ഇന്നാട്ടിലെ സാധാരണക്കാരനായാലും നിയമം എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണ്. അല്ലാതെ പോലീസുകാരന് പ്രത്യേകം പ്രിവിലേജുകള്‍ ഒന്നുമില്ല.

കെഎസ്‌യുക്കാരെ പച്ചയ്ക്ക് ചീത്ത വിളിക്കാന്‍ കാണിച്ച ധൈര്യം എസ്ഫ്‌ഐക്കാരോട് ഈ ഏമാന്മാര്‍ കാണിക്കാത്തത് എന്താണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയവന്മാരൊക്കെ ഒളിവില്‍ പോയിട്ട് പിടിക്കാന്‍ ഈ ശുഷ്‌കാന്തി കാണിക്കാതിരുന്നത് എന്താണ്. അപ്പോള്‍ അവിടെ നട്ടെലല് വളഞ്ഞ് പഞ്ചപുച്ഛമടക്കി നില്‍ക്കും. എന്നിട്ട് കാക്കിയുടെ ഹുങ്ക് സാധാരണക്കാരന്റെ നെഞ്ചത്തോട്ട് കാണിക്കും. ഇതിനെ ഊച്ചാളിത്തരം എന്ന് പറയും. എസ്എഫ്‌ഐക്കാര്‍ നടുറോഡിലിട്ട് തല്ലിയാലും അതും കൊണ്ടോണ്ട് നില്‍ക്കും. നാണമില്ലേ കാക്കി ഊരിവെച്ച് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലതാണ്. പാര്‍ട്ടി ആപ്പീസില്‍ അടിമപ്പണി ചെയ്യ്.

സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കാണാതായ സംഭവത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം. പ്രവര്‍ത്തകരുമായുള്ള വാക്കുതര്‍ക്കത്തിനിടെ പൊലീസുകാരന്‍ തുടര്‍ച്ചയായി അസഭ്യം പറയുകയായിരുന്നു. പ്രവര്‍ത്തകര്‍ ആദ്യം പൊലീസിനെ അസഭ്യം പറഞ്ഞതായും ആക്ഷേപമുണ്ട്. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് കാണാതായതുമായി ബന്ധപ്പെട്ട് കെ.എസ്.യു എം.ജി സര്‍വകലാശാലയിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് എസ്‌ഐയുടെ തെറിയഭിഷേകം. കെ.എസ്.യു പ്രവര്‍ത്തകരും ഗാന്ധിനഗര്‍ എസ്.ഐയും തമ്മില്‍ തെറിവിളിയുമുണ്ടായി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിയ ശേഷവും പൊലീസ് തെറിവിളിച്ചു. പ്രവര്‍ത്തകനെ എസ്.ഐ സുധി കെ.സത്യപാലന്‍ പിടിച്ച് തള്ളി. നിലത്തു വീണ പ്രവര്‍ത്തകന്‍ തിരികെ ചൂടായതോടെ പരസ്പരം പച്ചത്തെറിവിളിച്ചു. തെളിവിളിക്കുന്ന എസ്.ഐയെ സഹപ്രവര്‍ത്തകര്‍ ശാന്തമാക്കാന്‍ ശ്രമിച്ചതും ഫലം കണ്ടില്ല. കേട്ടലറയ്ക്കുന്ന ഭാഷയുലുള്ള തെറിവില തുടര്‍ന്നു. സംഗതി പാളിയെന്ന് മനസിലായ മറ്റ് ഉദ്യോഗസ്ഥര്‍ വീഡിയോയെടുക്കുന്നത് തടയാനും ശ്രമിച്ചു. വാഹനത്തില്‍ കയറിയ കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.ഐ തെറിവിളിക്കുന്ന കാര്യം ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതനായ സുധി വീണ്ടും തെറിവിളി ആരംഭിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതോടെ ആഭ്യന്തര വകുപ്പിനെതിരെ വലിയ പ്രതിഷേധം ശക്തമാകുന്നു.

പിണറായി വിജയന്റെ നമ്പര്‍ 1 കേരളത്തിലെ ജനമൈത്രി പോലീസ്! തെറി പറയുന്നതിന്റെ പേരില്‍ ഏത് തൊപ്പിക്കെതിരെയാണ് കേസെടുക്കേണ്ടത് എന്ന് വിടി ബല്‍റാം ഒരു പോസ്റ്റിട്ടിരുന്നു. ഇത് പിണറായീടെ മൂട് താങ്ങുന്ന തൊപ്പി എന്ന കമന്റുകളാണ് വരുന്നത്. പിന്‍വാതില്‍ തെറി മൈത്രി കെ പോലീസ് ആണിത്. വകതിരിവ് വട്ടപ്പൂജ്യാം. ഇതുങ്ങലെ പിണറായി ഇങ്ങനെ വളര്‍ത്തിയെടുക്കുന്നതാണ്. എസ്എഫ്‌ഐ മുന്‍ നേതാവായിരിക്കും ആ പോലീസുകാരനെന്നും മലയാളി പൊങ്കാല ഇടുന്നുണ്ട്. നമുക്ക് മനസ്സിലാകാത്തത് വ്യാജ സര്‍ട്ടിഫിക്കറ്റും കൊണ്ട് വിലസിയവനെ ഒന്നും പിടിക്കാന്‍ ഇവന്മാര്‍ക്ക് ഈ ആര്‍ജ്ജവം ഇല്ല. എകെജി ഭവനില്‍ ചെന്ന് നട്ടെല്ല് വളഞ്ഞ് നില്‍ക്കുന്നത് കാണാം. ഇട്ടിരിക്കുന്ന യൂണിഫോമിനോട് അല്‍പ്പമെഹ്കിലും മര്യാദ കാണിച്ചുകൂടെ ഈ ഐറ്റത്തിനൊക്കെ. അതെങ്ങനാ മാങ്ങാക്കള്ളന്‍ മുതല്‍ പീഡന വീരന്മാര്‍ വരെ കഴിവ് തെളിയിച്ച ഏമാന്മാര്‍ ഉണ്ട് സേനയില്‍. ആഭ്യന്തര മന്ത്രി ഇങ്ങനെ അഴിച്ചുവിട്ട് വളര്‍ത്തുന്നതാണ്. തെറിവിളിക്കാനും കൈയ്യേറ്റം ചെയ്യാനും പോലീസിന് എന്ത് അധികാരം. കാക്കിയിട്ടാല്‍ ഞങ്ങളാണ് അധികാരികളെന്ന ധാര്‍ഷ്ട്യം അങ്ങ് കൈയ്യില്‍ വെച്ചോ. ഇവര്‍ക്ക് ഒരു നിയമവും പാലിക്കാനും വയ്യ ഒരു നിയമവും ബാധകവുമല്ല. അതെവിടുത്തെ ന്യായമാണ്. പോലീസിന്റെ കൈയ്യിലിരുപ്പിന് നാട്ടുകാര്‍ കേറിമേയും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന് മുന്‍പ് ഈ പോലീസുകാരെ നിലയ്ക്ക് നിര്‍ത്തുന്നത് ആഭ്യന്തര മന്ത്രിയ്ക്ക് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (19 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (38 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (52 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

Malayali Vartha Recommends