വീടിന്റെ ചുവരിൽ അഹല്യ വരച്ച 'ആ ചിത്രം'.! കരി കൊണ്ടെഴുതിയ ആ വാക്ക്.! കുട്ടിയുടെ കഴുത്തിൽ എപ്പോഴും 'ആ വസ്തു'.! മരണത്തിന് മുന്നിൽ മുറിയിൽ സംഭവിച്ചത് ...?

തിരുവനന്തപുരം നേമത്ത് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽനിർണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. 9 വയസ്സുള്ള കുട്ടി ഏങ്ങനെ കുരുക്കിടും, കുഴപ്പിക്കുന്ന ചോദ്യം, പഠനത്തിൽ സമർത്ഥയായ കുട്ടി. പ്രദേശവാസികൾ അവസാനമായി കുട്ടിയെ കണ്ടത് മരണം നടക്കുന്നതിന്റെ തലേ ദിവസമാണ്. സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നപ്പോഴായിരുന്നു കുട്ടിയെ അവസാനമായി കണ്ടത്.
കൊച്ചിന്റെ കഴുത്തിൽ എപ്പോഴും ഒരു ഷോൾ ഉണ്ടാകും എന്നാണ് അയൽവാസികൾ പറയുന്നത്. ഭയങ്കര ചെല്ലത്തിൽ സംസാരിക്കുന്ന ഡാൻസ് കളിക്കുന്ന നല്ല മിടുക്കിയായ കുട്ടി. അഹല്യയുടെ വീടിനകത്ത് നിരവധി ട്രോഫികൾ ഇരുപ്പുണ്ട്. പഠനത്തിൽ നേടിയ ട്രോഫി .
മാത്രമല്ല വീടിനു മുന്നിൽ ചുമരിൽ അഹല്യ വരച്ച ചില ചിത്രങ്ങൾ .അഹല്യ എന്ന് അവൾ തന്നെ എഴുതിയ പേരും ആ ചുമരുകളിൽ ബാക്കിയായിരിക്കുകയാണ് . കുട്ടിക്ക് എങ്ങനെ കുരുക്കിടാനാകും എന്ന ചോദ്യം ഇപ്പോഴും ബാക്കിയായവുകയാണ് . ഫിംഗർ പ്രിന്റ് വിദഗ്ദർ അടക്കം പരിശാധന നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ തീർച്ചയായും പുറത്ത് വരും.
അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തിലാണ് അഹല്യ ആത്മഹത്യ ചെയ്തത് എന്നണ് പൊലീസ് നിലവിൽ നല്‍കുന്ന സൂചന.. നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശി ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇരുവരും കൂലിപ്പണിക്കാരാണ്. രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ച.പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha