മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ

കേരള മനസ്സാക്ഷിയെ മരവിപ്പിച്ച ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകക്കേസിന്റെ ഞെട്ടിക്കുന്ന ചുരുളുകൾ വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ അഴിക്കുന്നു 'മനു' എന്ന വ്യാജപ്പേരിൽ വന്ന് സ്വന്തം രണ്ടര വയസ്സുകാരി മകളെയും ഭാര്യയെയും കടലിലെറിഞ്ഞു കൊന്ന മാഹീൻകണ്ണ് എന്ന സൈക്കോ അവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ കണ്ട് ഒട്ടും കുലുങ്ങാതെ ചിരിച്ചുനിന്ന പ്രതിയെ 11 വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഡിഎൻഎ തെളിവുകളോടെ പൊക്കിയത്. അന്ന് മാറനല്ലൂർ പൊലീസിന് പറ്റിയ വൻ വീഴ്ചയും, പ്രതിയെ പൂട്ടാൻ പ്രോസിക്യൂഷൻ നിരത്തുന്ന 109 സാക്ഷികളുടെയും 104 രേഖകളുടെയും വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha

























