Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി സൂചന

09 JULY 2016 01:44 AM IST
മലയാളി വാര്‍ത്ത.

More Stories...

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെന്ന് കരുതിയില്ല; മരണത്തിനു ദിവസങ്ങൾക്ക് മുന്നേ ആ വീട്ടിൽ സംഭവിച്ചത് ; നടുക്കുന്ന വെളിപ്പെടുത്തൽ

കേരളത്തില്‍ നിന്ന് 16 പേര്‍ ഐ.എസ്. ക്യാമ്പിലെത്തിയതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരുമടങ്ങിയ സംഘം സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.) ക്യാമ്പിലെത്തിയതായാണ് സംശയിക്കുന്നത്. ഇവരില്‍ അഞ്ചുപേര്‍ കുടുംബസമേതമായിട്ടാണ് ക്യാമ്പിലെത്തിയിട്ടുള്ളതെന്നാണ് വിവരം ലഭിച്ചത്. ഒരുമാസമായി കാണാതായ ഇവരില്‍ നിന്ന് കഴിഞ്ഞദിവസം സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അങ്കലാപ്പിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിട്ടുണ്ട്.
പടന്നയിലെ ഡോ. ഇജാസ്, ഭാര്യ റിഫൈല, രണ്ടുവയസ്സുള്ള കുഞ്ഞ്, ഇജാസിന്റെ അനുജന്‍ എന്‍ജിനീയറിങ് ബിരുദധാരി ഷിഹാസ്, ഷിഹാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുള്‍റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, ഹഫീസുദ്ദീന്‍ മര്‍വാന്‍ ഇസ്മയില്‍, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് ജില്ലയില്‍ നിന്നുള്ള ഈസ, ഈസയുടെ ഭാര്യ, യഹ്യ, യഹ്യയുടെ ഭാര്യ എന്നിവരെയാണ് ദുരൂഹസാഹചര്യത്തില്‍ ഒരുമാസമായി കാണാതായത്.
ആദ്യം ഈജിപ്തിലും പിന്നെ സിറിയയിലും ഒടുവില്‍ അഫ്ഗാനിസ്താനിലും ഇവര്‍ എത്തിയതായാണ് സൂചന. കാണാതായവരില്‍ ഫിറോസ് മുംബൈയില്‍ ത്തന്നെയുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായി വിവരമുണ്ട്. കാണാതായവരില്‍ എല്ലാവരും വിദേശത്തെത്തിയെങ്കിലും ഐ.എസ്. കേന്ദ്രത്തിലെത്തിയെന്ന് രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നില്ല. പല കേന്ദ്രങ്ങളിലായാണിവര്‍ എത്തിയിട്ടുണ്ടാവുകയെന്നും കരുതുന്നു
നാടുവിട്ടവരില്‍ നിന്ന് വീട്ടുകാര്‍ക്ക് ലഭിച്ച ഒടുവിലത്തെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ അഫ്ഗാനിസ്താന്‍ തന്നെയാണ്.
മതപരമായ കാര്യങ്ങള്‍ക്കെന്നപേരില്‍ ഇടയ്ക്ക് വീടുവിട്ടുപോകാറുള്ള ഇവര്‍ ജൂണ്‍ അഞ്ചിന് പ്രത്യേക പ്രാര്‍ഥനയ്‌ക്കെന്നും മറ്റും പറഞ്ഞാണ് വീടുവിട്ടത്. ഏതാനും ദിവസംമുമ്പ് ഇവരില്‍ രണ്ടുപേര്‍ അയച്ച വാട്ട്‌സ് ആപ് സന്ദേശത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ കണ്ടതോടെയാണ് ബന്ധുക്കള്‍ അങ്കലാപ്പിലായത്. തുടര്‍ന്ന് എല്ലാവരും കൂടിയാലോചിച്ചാണ് പി.കരുണാകരന്‍ എം.പി, എം.രാജഗോപാലന്‍; എം.എല്‍.എ., ജില്ലാ പഞ്ചായത്തംഗം വി.പി.പി.മുസ്തഫ എന്നിവര്‍ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. കാണാതായത് സംബന്ധിച്ച് പോലീസില്‍ പരാതി നല്കിയിരുന്നില്ല. സംസ്ഥാന ഇന്റലിജന്‍സിന് ഇക്കാര്യം ഇതേവരെ അറിയില്ലായിരുന്നു.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്രയധികംപേര്‍ രഹസ്യമായി വിദേശത്തേക്ക് കടന്ന് ഭീകരപ്രവര്‍ത്തകരുടെ താവളത്തിലെത്തുന്നത്. ഹൈദരാബാദില്‍ നിന്നോ മുംൈബയില്‍; നിന്നോ ആവാം ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം. മതിയായ യാത്രാരേഖകളില്ലാതെ എങ്ങനെ ഇവര്‍ വിദേശത്തേക്ക് കടന്നു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നു.
തൃക്കരിപ്പൂര്‍ പടന്ന മേഖലയില്‍ നിന്ന് മധ്യപൂര്‍വദേശത്ത് ഐ.എസ്. സ്വാധീനമേഖലയിലേക്കെത്തിയെന്ന് സംശയിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത്് അബ്ദുള്‍ റഷീദും ഡോ. ഇജാസും. കുടുംബത്തോടെ കടന്നതായി കരുതുന്ന ഇവരില്‍ ഡോ. ഇജാസ് നാട്ടില്‍ പറഞ്ഞത് ശ്രീലങ്കയില്‍ ജോലികിട്ടി പോകുന്നുവെന്നാണത്രേ. നേരത്തേ കോഴിക്കോട് ജില്ലയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ഇദ്ദേഹം ചൈനയില്‍ നിന്നാണ് എം.ബി.ബി.എസ്. പാസായത്. ഭാര്യയെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടിയതാണെന്നും പറയുന്നു. ഇജാസിന്റെ സഹോദരന്‍ ഷിഹാസ് ഭാര്യയെയും കൂട്ടിയാണ് വീടുവിട്ടത്.

ഇവരില്‍ ചിലര്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഉറപ്പിക്കുന്നു. കടുത്ത മൗലികവാദികളെങ്കിലും മറ്റാരോടെങ്കിലും വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരായിരുന്നു ഇവരെന്ന് ആര്‍ക്കും പരാതിയില്ല. ഇതേവരെ ഒരുകേസിലും പ്രതികളല്ല കാണാതായവര്‍ കൂട്ടുകൃഷിചെയ്യാന്‍ പോകുന്നുവെന്നും പ്രാര്‍ഥനയ്ക്ക് പോകുന്നുവെന്നുമൊക്കെ ബന്ധുക്കളെ ധരിപ്പിച്ചാണ് ഇവര്‍ നാട്ടില്‍ നിന്ന് പലതവണയായി വിട്ടുനിന്നതത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (3 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (3 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (3 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (3 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (3 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (4 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (8 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (8 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (8 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (9 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (9 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (9 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (9 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (9 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (9 hours ago)

Malayali Vartha Recommends