Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം

02 AUGUST 2016 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അടിയന്തിരമായി അവസാനിപ്പിക്കേണ്ടത് ഇരു വിഭാഗത്തിന്റേയും ആവശ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമനിര്‍വ്വഹണ രംഗവും മാധ്യമ രംഗവും തമ്മില്‍ ആരോഗ്യകരമായ ബന്ധം അത്യാവശ്യമാണ്. മറിച്ച് നിസ്സാരമായ കാരണങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലുതും, പരസ്പരം പകവീട്ടാന്‍ കാത്തിരിക്കുന്നതും ഇരു വിഭാഗത്തിനും ഹാനികരമാണ്..

കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായ നിലയില്‍ അഭിഭാഷക-മാധ്യമ പ്രവര്‍ത്തക സംഘര്‍ഷമുണ്ടാവുന്നത്. സാധാരണ ഗതിയില്‍ പരസ്പരം സൗഹൃദത്തോടെയും ഉറ്റബന്ധത്തോടെയും കഴിഞ്ഞിരുന്ന വിഭാഗമാണ് ഇരുപക്ഷവും. നിയമപരമായ വ്യാഖ്യാനങ്ങളിലും, കേസുകളുടെ വിശദാംശങ്ങളിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിച്ചിരുു. മറിച്ചും അഭിഭാഷകര്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കനുസരിച്ച അംഗീകാരം നല്‍കാന്‍ മാധ്യമങ്ങളും ശ്രദ്ധിച്ചിരുുന്നു. ഇപ്പോള്‍ പരസ്പരം കരബലം പരീക്ഷിക്കുത് അപക്വമായ നിലപാടാണ്.
ഇവിടെ സവിശേഷമായ വസ്തുത, സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ കാരണവസ്ഥാനത്തു നിന്നും പരിഹരിക്കാന്‍ രംഗത്തിറങ്ങിയിരുന്ന  മുതിര്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തില്ല എന്നതാണ്. രാഷ്ട്രീയ നേതാക്കളും ടെലിവിഷന്‍ പ്രതികരണക്കാരും മാധ്യമങ്ങളെ പുറമേയ്ക്ക് തുണച്ചെങ്കിലും പൊതുപ്രതികരണങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരായ വികാരമാണ നിഴലിച്ചത്.
പൊതു സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍കാലങ്ങളിലുായിരു സ്വീകാര്യതയും മതിപ്പും നഷ്ടപ്പെടുു എന്നതിന്റെ സൂചനയാണിത്. ഈ പ്രവണത വളര്‍ന്നു വരാനാണ് സാധ്യത. സമൂഹത്തിന് മാധ്യമങ്ങളോടുള്ള മതിപ്പു നഷ്ടപ്പെടുന്നതിന് പ്രധാനമായും മൂുന്നു കാരണങ്ങളാണുള്ളത്.
വാര്‍ത്ത അവതാരകരുടെ അഹന്തയും മര്യാദകേടും
ടെലിവിഷന്‍ വാര്‍ത്താരംഗം സജീവമായതോടെ മാധ്യമരംഗത്ത് വിസ്മയകരമായ ചടുലത ദൃശ്യമായി. മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തെത്ത അതു മാറ്റി മറിച്ചു. എന്നാല്‍ ഇതിലൂടെ ചില അധമപ്രവണതകളും മാധ്യമലോകത്ത് ആധിപത്യമുറപ്പിച്ചു.
വാര്‍ത്താ അവതാരകരുടെ മര്യാദയില്ലാത്ത പെരുമാറ്റമാണ് പൊതുസമൂഹത്തില്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള അവമതിപ്പിന് മുഖ്യകാരണം. തങ്ങളേക്കാള്‍ പ്രായംകൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും അത്യന്തം ബഹുമാനിക്കേണ്ടവരോട് ധാര്‍ഷ്ട്യത്തോടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങള്‍ മുഴുമിപ്പിക്കും മുമ്പ് തടസ്സപ്പെടുത്തലും അനവസരത്തിലെ കമന്റുകളും അരോചകമായി മാറി. ബുദ്ധിയിലും കഴിവിലും തങ്ങളെക്കാള്‍ വലിയവരില്ല എ ഭാവമാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. സമൂഹം ബഹുമാനിക്കു വ്യക്തികളെ അടച്ചാക്ഷേപിക്കാനും, വായില്‍ത്തോുതു വിളിച്ചു പറയാനും ഇവര്‍ക്ക് മടിയില്ല. രാഷ്ട്രീയക്കാരും, ചര്‍ച്ചക്കാരും നാളെയും ചര്‍ച്ചയ്ക്ക് വിളിക്കണമൊേര്‍ത്ത് ഇവരെ പേരെടുത്തു വിളിക്കുകയും, ഇവരെ പ്രശംസിക്കുകയും ഇവര്‍ അപമാനിച്ചാലും, അതൊക്കെ സഹിച്ച് ഇളിക്കുകയും ചെയ്യും. ചില വാര്‍ത്താ അവതാരകര്‍ കരുതുത് അവര്‍ ഐജിമാരാണൊണ്. ആരെയും ചോദ്യം ചെയ്യാനും ശാസിക്കാനും വിധിക്കാനും അധികാരമുള്ളവരെ ധാരണ ചിലര്‍ക്കെങ്കിലുമുണ്ട് പൊതുസമൂഹം ഇതിനെ അവജ്ഞയോടെ കാണുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊതുവികാരമായി ഇതു വളരുകയും ചെയ്യുു.
അമിത സെന്‍സേഷണലിസം
ടെലിവിഷന്‍ ചാനലുകള്‍ പിന്തുടര്‍ന്നു വരുന്ന അമിത സെന്‍സേഷണലിസം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുാക്കിയി
ട്ടുണ്ട്
. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ കാലത്ത് പ്രിന്റ് മീഡിയ ഇത്തരം മായിക വലയത്തില്‍പ്പെട്ടതിന്റെ പഴി ഇനിയും മാറിയില്ല. കേരളത്തിലെ മാധ്യമങ്ങളുടെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തിയ സുപ്രധാന സംഭവമായിരുു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്.
ഇ് നിത്യേന സെന്‍സേഷണല്‍ വാര്‍ത്തയ്ക്ക് ദാഹിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. വാര്‍ത്തകളുടെ നിജസ്ഥിതി അിറയാനോ, അറിഞ്ഞത് വീണ്ടും ഉറപ്പിക്കാനോ മിനക്കെടാതെ ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുകയും സ്ഥാനത്തും അസ്ഥാനത്തും, സമയത്തും അസമയത്തും ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യു മാധ്യമങ്ങള്‍ സ്വയം അപഹാസ്യരാവുകയാണ്.
നിരപരാധികള്‍ക്ക് പീഢനം
വാര്‍ത്തകളിലെ ഇരകളെ വസ്തുതകളറിയാതെ കടിച്ചു കീറു പ്രവണത മാധ്യമങ്ങള്‍ക്കു്. വസ്തുതകള്‍ പരിശോധിച്ചു ബോധ്യപ്പെട്ട വാര്‍ത്ത നല്‍കുന്ന  രീതി മാറി. ബ്രേക്കിംഗ് ന്യൂസിനായി എന്തും വാര്‍ത്തയാക്കും. വാര്‍ത്തയിലൂടെ അപമാനിക്കപ്പെടു വ്യക്തി ചിലപ്പോള്‍ നിരപരാധിയായിരിക്കാം. എാല്‍ ഇതൊും നോക്കി മെനക്കെടാന്‍ ശ്രമിക്കാറില്ല. വാര്‍ത്ത തെറ്റിപ്പോയാല്‍ ഖേദപ്രകടനം പോലുമില്ല. കിട്ടി യവര്‍ക്ക് കിട്ടിയതു തന്നെ അയാളും കുടുംബവും സമൂഹത്തിനുമുില്‍ അപമാനിക്കപ്പെടും. കോഴിക്കോട് കോടതി സംഭവത്തില്‍, അന്തിചര്‍ച്ചയിലെ അവതാരകന്‍, തെമ്മാടിത്തരം, പേപ്പട്ടിയെപ്പോലെയുള്ള പൊലീസുകാരന്‍ പറയുന്നതു കേട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ സാംസ്‌കാരിക നിലവാരത്തെക്കുറിച്ച് അത്ഭുതം 
മിക്കവാറും പൊലീസാണ് മാധ്യമപ്രവര്‍ത്തകരുടെ മുഖ്യ സോഴ്‌സ്. പൊലീസുദ്യോഗസ്ഥര്‍ സത്യമേ പറയൂ എാണ് പലരുടേയും ധാരണ. അധികാരികളുമായുള്ള ചങ്ങാത്തത്തിന്റെ ആനുകൂല്യവുമു്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥാപിത താല്‍പ്പര്യത്തിന് അനുസരിച്ച് സത്യം കുഴിച്ചു മൂടപ്പെടുു.
പെരുമ്പാവൂര്‍ ജിഷ വധക്കേസാണ് ഒടുവിലത്തേതില്‍ പ്രധാന കേസ്. പൊലീസിന്റെ കള്ളക്കഥകള്‍ അതുപോലെ വിഴുങ്ങിയ മാധ്യമങ്ങള്‍ ഒരു ചെറുപ്പക്കാരനെ ഭീകരനും, കൊലയാളിയും, ആടുപീഢനക്കാരനുമൊക്കെയായി. കഷ്ടമെല്ലാതെ എന്തു പറയാന്‍.
ഇത്തരം സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് അവമതിപ്പ് വളരാന്‍ ഇടയാക്കി. ഇത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്. ഇല്ലാത്ത പക്ഷം നഷ്ടം അവര്‍ക്കു തന്നെ.

 എസ്. ചന്ദ്രമോഹന്‍ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (31 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (39 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends