Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം

02 AUGUST 2016 10:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അടിയന്തിരമായി അവസാനിപ്പിക്കേണ്ടത് ഇരു വിഭാഗത്തിന്റേയും ആവശ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമനിര്‍വ്വഹണ രംഗവും മാധ്യമ രംഗവും തമ്മില്‍ ആരോഗ്യകരമായ ബന്ധം അത്യാവശ്യമാണ്. മറിച്ച് നിസ്സാരമായ കാരണങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലുതും, പരസ്പരം പകവീട്ടാന്‍ കാത്തിരിക്കുന്നതും ഇരു വിഭാഗത്തിനും ഹാനികരമാണ്..

കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായ നിലയില്‍ അഭിഭാഷക-മാധ്യമ പ്രവര്‍ത്തക സംഘര്‍ഷമുണ്ടാവുന്നത്. സാധാരണ ഗതിയില്‍ പരസ്പരം സൗഹൃദത്തോടെയും ഉറ്റബന്ധത്തോടെയും കഴിഞ്ഞിരുന്ന വിഭാഗമാണ് ഇരുപക്ഷവും. നിയമപരമായ വ്യാഖ്യാനങ്ങളിലും, കേസുകളുടെ വിശദാംശങ്ങളിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിച്ചിരുു. മറിച്ചും അഭിഭാഷകര്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കനുസരിച്ച അംഗീകാരം നല്‍കാന്‍ മാധ്യമങ്ങളും ശ്രദ്ധിച്ചിരുുന്നു. ഇപ്പോള്‍ പരസ്പരം കരബലം പരീക്ഷിക്കുത് അപക്വമായ നിലപാടാണ്.
ഇവിടെ സവിശേഷമായ വസ്തുത, സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ കാരണവസ്ഥാനത്തു നിന്നും പരിഹരിക്കാന്‍ രംഗത്തിറങ്ങിയിരുന്ന  മുതിര്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തില്ല എന്നതാണ്. രാഷ്ട്രീയ നേതാക്കളും ടെലിവിഷന്‍ പ്രതികരണക്കാരും മാധ്യമങ്ങളെ പുറമേയ്ക്ക് തുണച്ചെങ്കിലും പൊതുപ്രതികരണങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരായ വികാരമാണ നിഴലിച്ചത്.
പൊതു സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍കാലങ്ങളിലുായിരു സ്വീകാര്യതയും മതിപ്പും നഷ്ടപ്പെടുു എന്നതിന്റെ സൂചനയാണിത്. ഈ പ്രവണത വളര്‍ന്നു വരാനാണ് സാധ്യത. സമൂഹത്തിന് മാധ്യമങ്ങളോടുള്ള മതിപ്പു നഷ്ടപ്പെടുന്നതിന് പ്രധാനമായും മൂുന്നു കാരണങ്ങളാണുള്ളത്.
വാര്‍ത്ത അവതാരകരുടെ അഹന്തയും മര്യാദകേടും
ടെലിവിഷന്‍ വാര്‍ത്താരംഗം സജീവമായതോടെ മാധ്യമരംഗത്ത് വിസ്മയകരമായ ചടുലത ദൃശ്യമായി. മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തെത്ത അതു മാറ്റി മറിച്ചു. എന്നാല്‍ ഇതിലൂടെ ചില അധമപ്രവണതകളും മാധ്യമലോകത്ത് ആധിപത്യമുറപ്പിച്ചു.
വാര്‍ത്താ അവതാരകരുടെ മര്യാദയില്ലാത്ത പെരുമാറ്റമാണ് പൊതുസമൂഹത്തില്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള അവമതിപ്പിന് മുഖ്യകാരണം. തങ്ങളേക്കാള്‍ പ്രായംകൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും അത്യന്തം ബഹുമാനിക്കേണ്ടവരോട് ധാര്‍ഷ്ട്യത്തോടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങള്‍ മുഴുമിപ്പിക്കും മുമ്പ് തടസ്സപ്പെടുത്തലും അനവസരത്തിലെ കമന്റുകളും അരോചകമായി മാറി. ബുദ്ധിയിലും കഴിവിലും തങ്ങളെക്കാള്‍ വലിയവരില്ല എ ഭാവമാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. സമൂഹം ബഹുമാനിക്കു വ്യക്തികളെ അടച്ചാക്ഷേപിക്കാനും, വായില്‍ത്തോുതു വിളിച്ചു പറയാനും ഇവര്‍ക്ക് മടിയില്ല. രാഷ്ട്രീയക്കാരും, ചര്‍ച്ചക്കാരും നാളെയും ചര്‍ച്ചയ്ക്ക് വിളിക്കണമൊേര്‍ത്ത് ഇവരെ പേരെടുത്തു വിളിക്കുകയും, ഇവരെ പ്രശംസിക്കുകയും ഇവര്‍ അപമാനിച്ചാലും, അതൊക്കെ സഹിച്ച് ഇളിക്കുകയും ചെയ്യും. ചില വാര്‍ത്താ അവതാരകര്‍ കരുതുത് അവര്‍ ഐജിമാരാണൊണ്. ആരെയും ചോദ്യം ചെയ്യാനും ശാസിക്കാനും വിധിക്കാനും അധികാരമുള്ളവരെ ധാരണ ചിലര്‍ക്കെങ്കിലുമുണ്ട് പൊതുസമൂഹം ഇതിനെ അവജ്ഞയോടെ കാണുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊതുവികാരമായി ഇതു വളരുകയും ചെയ്യുു.
അമിത സെന്‍സേഷണലിസം
ടെലിവിഷന്‍ ചാനലുകള്‍ പിന്തുടര്‍ന്നു വരുന്ന അമിത സെന്‍സേഷണലിസം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുാക്കിയി
ട്ടുണ്ട്
. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ കാലത്ത് പ്രിന്റ് മീഡിയ ഇത്തരം മായിക വലയത്തില്‍പ്പെട്ടതിന്റെ പഴി ഇനിയും മാറിയില്ല. കേരളത്തിലെ മാധ്യമങ്ങളുടെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തിയ സുപ്രധാന സംഭവമായിരുു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്.
ഇ് നിത്യേന സെന്‍സേഷണല്‍ വാര്‍ത്തയ്ക്ക് ദാഹിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. വാര്‍ത്തകളുടെ നിജസ്ഥിതി അിറയാനോ, അറിഞ്ഞത് വീണ്ടും ഉറപ്പിക്കാനോ മിനക്കെടാതെ ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുകയും സ്ഥാനത്തും അസ്ഥാനത്തും, സമയത്തും അസമയത്തും ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യു മാധ്യമങ്ങള്‍ സ്വയം അപഹാസ്യരാവുകയാണ്.
നിരപരാധികള്‍ക്ക് പീഢനം
വാര്‍ത്തകളിലെ ഇരകളെ വസ്തുതകളറിയാതെ കടിച്ചു കീറു പ്രവണത മാധ്യമങ്ങള്‍ക്കു്. വസ്തുതകള്‍ പരിശോധിച്ചു ബോധ്യപ്പെട്ട വാര്‍ത്ത നല്‍കുന്ന  രീതി മാറി. ബ്രേക്കിംഗ് ന്യൂസിനായി എന്തും വാര്‍ത്തയാക്കും. വാര്‍ത്തയിലൂടെ അപമാനിക്കപ്പെടു വ്യക്തി ചിലപ്പോള്‍ നിരപരാധിയായിരിക്കാം. എാല്‍ ഇതൊും നോക്കി മെനക്കെടാന്‍ ശ്രമിക്കാറില്ല. വാര്‍ത്ത തെറ്റിപ്പോയാല്‍ ഖേദപ്രകടനം പോലുമില്ല. കിട്ടി യവര്‍ക്ക് കിട്ടിയതു തന്നെ അയാളും കുടുംബവും സമൂഹത്തിനുമുില്‍ അപമാനിക്കപ്പെടും. കോഴിക്കോട് കോടതി സംഭവത്തില്‍, അന്തിചര്‍ച്ചയിലെ അവതാരകന്‍, തെമ്മാടിത്തരം, പേപ്പട്ടിയെപ്പോലെയുള്ള പൊലീസുകാരന്‍ പറയുന്നതു കേട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ സാംസ്‌കാരിക നിലവാരത്തെക്കുറിച്ച് അത്ഭുതം 
മിക്കവാറും പൊലീസാണ് മാധ്യമപ്രവര്‍ത്തകരുടെ മുഖ്യ സോഴ്‌സ്. പൊലീസുദ്യോഗസ്ഥര്‍ സത്യമേ പറയൂ എാണ് പലരുടേയും ധാരണ. അധികാരികളുമായുള്ള ചങ്ങാത്തത്തിന്റെ ആനുകൂല്യവുമു്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥാപിത താല്‍പ്പര്യത്തിന് അനുസരിച്ച് സത്യം കുഴിച്ചു മൂടപ്പെടുു.
പെരുമ്പാവൂര്‍ ജിഷ വധക്കേസാണ് ഒടുവിലത്തേതില്‍ പ്രധാന കേസ്. പൊലീസിന്റെ കള്ളക്കഥകള്‍ അതുപോലെ വിഴുങ്ങിയ മാധ്യമങ്ങള്‍ ഒരു ചെറുപ്പക്കാരനെ ഭീകരനും, കൊലയാളിയും, ആടുപീഢനക്കാരനുമൊക്കെയായി. കഷ്ടമെല്ലാതെ എന്തു പറയാന്‍.
ഇത്തരം സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് അവമതിപ്പ് വളരാന്‍ ഇടയാക്കി. ഇത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്. ഇല്ലാത്ത പക്ഷം നഷ്ടം അവര്‍ക്കു തന്നെ.

 എസ്. ചന്ദ്രമോഹന്‍ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (6 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (6 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (6 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (7 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (7 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (8 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (8 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends