Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ നാലാം പ്രതി കീഴടങ്ങി

03 AUGUST 2016 03:25 PM IST
മലയാളി വാര്‍ത്ത

കോളജില്‍ ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ മതനിന്ദയക്ക് ഇടയാക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രഫ ടി ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍  വെട്ടിയത്. 2010 ജൂലൈ 4 നായിരുന്നു ചോദ്യപ്പേപ്പറില്‍ മതനിന്ദാപരമായി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസില്‍ നാലാം പ്രതിയായിരുന്ന മൂവാറ്റുപുഴ സ്വദേശി സജിന്‍ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. എവിടെയായാണ് സജിന്‍ ഒളിവില്‍ പോയതെന്ന് പൊലീസിന് കണ്ടെത്താനായില്ല.

വിവാദമായ ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ കോളേജില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒടുവില്‍ വിരമിക്കല്‍ പ്രായത്തിനു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തത്.
ആലുവ കളപ്പുരയ്ക്കല്‍ വീട്ടില്‍ ജമാല്‍ (40), കോതമംഗലം താണിമോളേല്‍ വീട്ടില്‍ കെ എം മുഹമ്മദ് ഷോബിന്‍ (24), അറക്കപ്പടി വാരിയത്തുമുറി വീട്ടില്‍ ഷംസുദീന്‍ (33), കോട്ടുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (28), വാഴക്കുളം കെപ്പിള്ളി വീട്ടില്‍ കെ എ പരീത് (32), കുട്ടമംഗലം വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (30), ഇരമല്ലൂര്‍ പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (29), കാലടി മുണ്ടത്തേ•് വീട്ടില്‍ അഷ്‌റഫ് (37), മൂവാറ്റുപുഴ ചാലില്‍ വീട്ടില്‍ സിക്കന്തര്‍ അലി ഖാന്‍ (28), ഇരമ്മല്ലൂര്‍ കുഴിതോട്ടില്‍ വീട്ടില്‍ കെ കെ അലി (30), കളരിക്കല്‍ പുത്തന്‍പുര വീട്ടില്‍ ഷിയാസ് (26), കോട്ടുവള്ളം കിഴക്കേപ്രം ചൌതിപറമ്ബില്‍ സിയാദ് (28), ആലുവ തായ്ക്കാട്ടുകര പടിഞ്ഞാറെ വീട്ടില്‍ അബ്ദുല്‍ സലാം (52), കടുങ്ങല്ലൂര്‍ തണ്ടിരിക്കല്‍ വീട്ടില്‍ കമറുദ്ദീന്‍ (30), കരുമാല്ലൂര്‍ പാലക്കല്‍ വീട്ടില്‍ ഫഹദ് (26), കാലടി കടുക്കപിള്ളി വീട്ടില്‍ നിയാസ് (34), മുളവൂര്‍ കൊളമ്‌ബേല്‍ വീട്ടില്‍ കെ എം അലി (38), കടവൂര്‍ പൈങ്ങോട്ടൂര്‍ പുത്തന്‍പുരയില്‍ പി.എം. റഷീദ് (30), കോതമംഗലം പല്ലാരിമംഗലം മുകളേല്‍ വീട്ടില്‍ മാഹിന്‍കുട്ടി (35), വെള്ളൂര്‍കുന്നം മുള്ളരിക്കാട്ട് വീട്ടില്‍ മുഹമ്മദാലി (33), കടുങ്ങല്ലൂര്‍ കരിമ്ബയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (40), വളാഞ്ചേരി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ മൊയ്തീന്‍ കുട്ടി (36), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (28), ഡോ റനീഫ്, പ്രഫ. അനസ്, കുഞ്ഞുണ്ണിക്കര കെ ഇ കാസിം (43), ഇടക്കൊച്ചി പുത്തന്‍വീട്ടില്‍ പി എം മനാഫ് (37), മുപ്പത്തടം തച്ചുവല്ലത്ത് ടി എച്ച് അന്‍വര്‍ സാദിഖ്, നെട്ടൂര്‍ മദ്രസപ്പറമ്ബില്‍ നിയാസ് (32), മദ്രസപ്പറമ്ബില്‍ റിയാസ് (31) തുടങ്ങിയവരാണ് ഈ കേസുമായി വിചാരണ നേരിട്ട പ്രതികള്‍.


2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്നു കുര്‍ബാന കഴിഞ്ഞു മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പള്ളിയില്‍നിന്നു വാഗണര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫിനെയും കുടുംബത്തെയും വാനിലെത്തിയ സംഘം നിര്‍മല സ്‌കൂളിനു സമീപം തടഞ്ഞു. പ്രഫസറുടെ വാഹനത്തിനു മാര്‍ഗതടസം സൃഷ്ടിച്ചു നിര്‍ത്തിയ വാനില്‍നിന്ന് മഴു, വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുമായി ഇറങ്ങിയ ആറംഗ സംഘം കാര്‍ വളഞ്ഞ് ആക്രമിച്ചെന്നാണു കേസ്. 
അധ്യാപകനെ ആക്രമിക്കുന്നതിനുവേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ വിവിധയിടങ്ങളിലായി നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം.

ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. വിചാരണയില്‍ ആകെ 306 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യുഷന്‍ 963 രേഖകളും 227 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (36 minutes ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (52 minutes ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (2 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (2 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (2 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (2 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (2 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (3 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (3 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (3 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (4 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (4 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (4 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (5 hours ago)

Malayali Vartha Recommends