Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

സത്യമായിട്ടും കൊന്നതല്ല... മരണകാരണം ഹൃദയസ്തംഭനമെന്ന് അപ്പോളോ ആശുപത്രി; ജയലളിതയുടെ ചികിത്സാചെലവ് ഞെട്ടിക്കുന്നത്

07 FEBRUARY 2017 08:58 AM IST
മലയാളി വാര്‍ത്ത

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ക്ക് മറുപടിയുമായി അപ്പോളോയിലെ ഡോക്ടര്‍മാര്‍. മരണകാരണം ഹൃദയസ്തംഭനമാണെന്നും വിഷം കൊടുത്തു കൊന്നതാണെന്നുള്ള ആരോപണം അസംബന്ധമാണെന്നും അപ്പോളോയിലെ ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുമാസത്തിന് ശേഷമാണ് ഡോക്ടര്‍മാര്‍ ജയലളിതയുടെ ചികിത്സാ വിവരം പുറത്തുവിട്ടിരിക്കുന്നത്. 

ഏകദേശം 75 ദിവസത്തെ ചികിത്സയ്ക്ക് ആശുപത്രി ബില്ലിട്ടത് 5.5 കോടി രൂപ ആയിരുന്നു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് 2016 സെപ്തംബര്‍ 22 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ ദിവസങ്ങളോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഡിസംബര്‍ 4 ഞായറാഴ്ച മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അസുഖ വിവരത്തെക്കുറിച്ച് ജയലളിതയ്ക്ക് പൂര്‍ണ്ണ വിവരം ഉണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ യുകെയിലെ ശ്വാസകോശ സ്‌പെഷ്യലിസ്റ്റ് ഡോ. റിച്ചാര്‍ഡ് ബേലിയുടെ ചികിത്സയും ഉറപ്പാക്കിയിരുന്നു. ജയലളിതയുടെ മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തന്നെയായിരുന്നെന്നും മറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വസ്തുതകളാണെന്നും ശരിയായ വിവരം ഇല്ലാത്തതിനാലാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പ്രചാരം കിട്ടുന്നതെന്നും പറഞ്ഞിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ എല്ലാവരുമായി നന്നായി സംസാരിച്ചിരുന്ന അവര്‍ക്ക് ഡിസംബര്‍ 4 ന് വൈകുന്നേരം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജയലളിതയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ 20 മിനിറ്റോളം ഡോക്ടര്‍മാര്‍ ശ്രമം നടത്തിയിരുന്നെന്നും ജയലളിതയുടെ കുഴഞ്ഞുവീഴല്‍ അപ്രതീക്ഷിതമായിരുന്നു എന്നും ആശുപത്രി പറയുന്നു. പല വിധത്തിലുള്ള അണുബാധയെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായിരുന്നു മരണ കാരണമെന്ന് ഡോ. ബേല്‍ വിലയിരുത്തുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞിട്ടും ജയലളിത വഴങ്ങിയില്ല. 

ചികിസ്തയ്ക്കിടയില്‍ അപ്പോളോയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ ആശുപത്രിയിലെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ ചില്ലു സ്‌ക്രീനിലൂടെ ജയലളിത അദ്ദേഹത്തെ തള്ളവിരല്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഉപ തെരഞ്ഞെടുപ്പിനുള്ള രേഖകളില്‍ ജയലളിത ഒപ്പിട്ടത് പോലും സ്വബോധത്തോടെയായിരുന്നു. മുഖ്യമന്ത്രിയുടെ തള്ളവിരല്‍പ്പാടാണ് ഒപ്പിനു പകരം ഇട്ടതെന്നായിരുന്നു പ്രചരണം. ജയലളിതയുടെ മരണത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലായിരുന്നെന്നും വിഷം കഴിച്ചായിരുന്നില്ല ജയലളിതയുടെ മരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയലളിതയ്ക്ക് വിഷം കൊടുത്തെന്ന രീതിയില്‍ എഐഎഡിഎംകെ പുറത്താക്കിയ പാര്‍ലമെന്റംഗം ശശികല പുഷ്പയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends