Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെവിൻ വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ പലയിടത്തും മുറിവ്; ഫ്ലാറ്റിന് മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു...


പ്രണയ അസ്വാരസ്യം കൊലപാതകത്തിൽ കലാശിച്ചു; 14കാരിയുടെ മരണത്തിൽ 16കാരൻ മാത്രം പ്രതി: ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാദ്ധ്യതയുള്ള കുറ്റം: കേസിൽ എഫ്.ഐ.ആർ ഇട്ട് പോലീസ്...


ശബരിമല ദ്വാരപാലക ശില്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണ്ണത്തിന്റെ അളവിൽ വൻ കുറവുണ്ടെന്ന് പരിശോധനാ റിപ്പോർട്ട്: ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപാളികളിലെയും സ്വർണ്ണഭാരത്തിൽ ഗൗരവമായ വ്യത്യാസം കണ്ടെത്തിയത്, 1998-ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായുള്ള താരതമ്യ പരിശോധന നടത്തിയത്തോടെ...


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ്; യെച്ചൂരി മത്സരിക്കണം-വി.എസ്,മത്സരിക്കണ്ട-പിണറായി;എല്‍.ഡി.എഫില്‍ ഭിന്നത തുടരുന്നു

25 JULY 2017 05:03 PM IST
മലയാളി വാര്‍ത്ത

രാജ്യസഭയിലേക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മത്സരിക്കുന്നതിനെ തുറന്നെതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. യെച്ചൂരി വീണ്ടും മത്സരിക്കരുതെന്ന് പിണറായി അഭിപ്രായപ്പെട്ടു. യെച്ചൂരി മത്സരിച്ചാല്‍ അത് പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാകുമെന്നും പിണറായി പറഞ്ഞു. യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എം കേന്ദ്രകമ്മറ്റി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം കേന്ദ്രകമ്മറ്റിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വി.എസിന്റെ നിലപാട് തള്ളിക്കൊണ്ടുള്ള ഒരു നിലപാട് പിണറായി കൈക്കൊണ്ടിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങള്‍ ലംഘിച്ച് യെച്ചൂരി വീണ്ടും മത്സരിക്കരുത്. രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്റ് അംഗമാകുന്നതിന് പാര്‍ട്ടി നയം അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്നതും പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വളരെയധികം ഉത്തരവാദിത്വമുണ്ട്. രാജ്യം മുഴുവന്‍ യാത്രകള്‍ ചെയ്യേണ്ടി വരും. അതിനാല്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയില്ല. അഭിമുഖത്തില്‍ പിണറായി വ്യക്തമാക്കുന്നു. തന്റെ മുന്‍കാല അനുഭവം വിശദീകരിച്ചാണ് ഇക്കാര്യം പിണറായി വ്യക്തമാക്കുന്നത്. 1998-ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും മന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടി വന്നതാണ് പിണറായി ചൂണ്ടിക്കാട്ടിയത്. രണ്ട് പദവികള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചിരുന്നില്ല. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ തനിക്ക് നീതിപുലര്‍ത്താന്‍ സാധിച്ചില്ല. സഭയില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നതില്‍ മാത്രം ഒതുങ്ങി എന്റെ റോള്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പൊളിറ്റ് ബ്യുറോ നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. അതേസമയം, കേന്ദ്ര കമ്മിറ്റിയിലും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്രക്കമ്മറ്റിയില്‍ വോട്ടടെപ്പിനായി വാദിക്കാനാണ് ഇവരുടെ തീരുമാനം. കേന്ദ്രകമ്മറ്റിയില്‍ യെച്ചൂരിക്കുള്ള പിന്തുണ അനുകൂലമാക്കാനാണ് ബംഗാള്‍ ഘടത്തിന്റെ തീരുമാനം.

പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നത്. വിജയത്തിന് കോണ്‍ഗ്രസ് പിന്തുണ തേടേണ്ടി വരുന്നതാണ് യെച്ചൂരി മത്സരിക്കേണ്ടെന്ന നിലപാടിലേക്ക് പിബിയെ എത്തിച്ചത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കേന്ദ്രകമ്മറ്റിയാണ് പരമോന്നത സമതിയെങ്കിലും യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രണ്ട് തടസങ്ങളാണ് കേന്ദ്രകമ്മറ്റിക്ക് മുന്നിലുള്ളത്. കോണ്‍ഗ്രസുമായി സഖ്യം പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനവും രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ലമെന്ററി പദവി പാടില്ലെന്ന കീഴ്‌വഴക്കവും. ഈ കീഴ് വഴക്കം ലംഘിക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ താന്‍ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ് യെച്ചൂരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നാക്രമിക്കുന്ന സംഭവങ്ങള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി  (6 hours ago)

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വിവാഹത്തിന് പോയ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ കുഴഞ്ഞു വീണു മരിച്ച കുഞ്ഞിന്റെ കയ്യില്‍ 3 പൊട്ടല്‍  (7 hours ago)

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്  (7 hours ago)

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി  (7 hours ago)

ഇതെല്ലാം റെയില്‍വേയുടെ തെറ്റാണോ അതോ യാത്രക്കാരുടെ തെറ്റാണോ? പുത്തന്‍ വന്ദേഭാരത് സ്ലീപ്പറില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ് യാത്രക്കാര്‍  (8 hours ago)

2027 കലോത്സവം അടുത്ത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും  (9 hours ago)

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (9 hours ago)

ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ....പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്  (9 hours ago)

കലാമേളക്ക് കൊടിയിറങ്ങി, സ്വർണക്കപ്പ് ഉയർത്തി കണ്ണൂർ...!5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം...മത്സരമല്ലെന്ന്.. കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും  (10 hours ago)

മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തില്‍ മുങ്ങിമരിച്ചു  (10 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനവേദിയില്‍ മോഹന്‍ലാല്‍  (10 hours ago)

അയാളുടെ മരണ വിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്..... 100 ശതമാനം എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും തൊടാന്‍ ശ്രമിക്കുകയാണ് ചെയ്ത്...അയാള്‍ ഉണ്ടായിരുന്നത് 'എന്റെ മുന്നിൽ.... യുവാവിന്റെ മരണത്തിന് പിന്നാലെ ആ  (10 hours ago)

അഞ്ച് ദിവസങ്ങള്‍ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി  (10 hours ago)

ആശുപത്രയിൽ നിന്ന് സൗദി ഭരണാധികാരിയുടെ വാർത്ത സൽമാൻ രാജാവിന്റെ നില ഇങ്ങനെ കാത്തിരുന്ന വിവരം എത്തി  (10 hours ago)

Malayali Vartha Recommends