Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

സിന്ധ്യയുടേത് ബിജെപി രക്തം തന്നെ..ആ രാഷ്ട്രീയ കാലുമാറ്റത്തിന്റെ ചരിത്രമിങ്ങനെ...ആവർത്തിച്ചത് ഗ്വാളിയര്‍ രാജകുടുംബത്തില്‍ 53 വര്‍ഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം

11 MARCH 2020 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണം.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം

ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി


രണ്ടു ദശാബ്ദം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. പുതിയ തുടക്കത്തിന് സമയമായി' പക്ഷേ അത് തുടക്കമല്ലായിരുന്നു അതൊരു തിരിച്ചുപോക്കാണ് എന്നുള്ളത് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ തന്നെ സിന്ധ്യക്ക് മനസ്സിലാകും. ഗ്വാളിയര്‍ രാജകുടുംബത്തില്‍ 53 വര്‍ഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം വീണ്ടും ഒന്നുകൂടി ആവര്‍ത്തിച്ചിരിക്കുന്നു ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ച് അന്നും ഇന്നും ഇത് തിരിച്ചടി തന്നെയാണ്. 1967ല്‍ സിന്ധ്യയുടെ മുത്തശ്ശിയും ഗ്വാളിയര്‍ രാജമാതാവുമായ വിജയരാജെ സിന്ധ്യയാണ് കൂറുമാറ്റത്തിന്റെ ആദ്യചരിത്രം കുറിച്ചത്. തനിക്ക് രാഷ്ട്രീയ അടിത്തറ നല്‍കിയ കോണ്‍ഗ്രസ് വിട്ട് രാജമാത അന്ന് ജനസംഘത്തിലേക്ക് ചേക്കേറി. അതേവഴിയിലൂടെ ചെറുമകന്‍ ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന് അഡാറ് പണികൊടുത്തുകൊണ്ടാണ് കാവിപാളയത്തിലേക്ക് കാലുമാറിയിരിക്കുന്നത്.

മോദിയെയും അമിത്ഷായെയും കണ്ട ജ്യോതിരാദിത്യ സിന്ധ്യക്ക് കുറഞ്ഞത് ഒരു കേന്ദ്രമന്ത്രി സ്ഥാനമെങ്കിലും കിട്ടാതെ ഇങ്ങനെ ഒരു കാലുവാരല്‍ പ്രയാസം തന്നെയാണ്. അതുകൊണ്ട് ഉടന്‍ ഏതെങ്കിലും ഒരു വകുപ്പില്‍ ഒരു കേന്ദ്ര സഹമന്ത്രിയെയോ മന്ത്രിയോ ഉണ്ടാകും. ഗ്വാളിയര്‍ രാജവംശം കൂടെയുള്ളപ്പോള്‍ മദ്ധ്യപ്രദേശില്‍ തങ്ങളുടെ ശക്തി അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പിയ്ക്ക് ഇതില്‍പരം ഒരു കാര്യം വേറെ വേണ്ടതില്ല. വിജയരാജെ സിന്ധ്യ,? യശോദരാജെ സിന്ധ്യ,? വസുന്ധര രാജെ സിന്ധ്യ തുടങ്ങി ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ വരെ എത്തിയിരിക്കുന്നു ആ ചരിത്രം. മുത്തശി വിജയരാജെ സിന്ധ്യയുടെ ആഗ്രഹവും ജ്യോതിരാദിത്യസിന്ധ്യ ബി.ജെ.പിയിലേക്കെത്തണമെന്നുതന്നെയായിരുന്നു.

1957ല്‍ കോണ്‍ഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച് എം.പിയായി. എന്നാല്‍ 10 വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ നിരാശയായി വിജയരാജെ രാജിവച്ചു. അതിന് ശേഷം നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറില്‍ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത.് 1971ല്‍ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ ഗ്വാളിയര്‍ മേഖലയെ മുഴുവന്‍ കാവി പുതപ്പിക്കാന്‍ വിജയരാജെയ്ക്ക് കഴിഞ്ഞു എന്നത് നേട്ടം തന്നെയാണ്. ആ തെരഞ്ഞെടുപ്പില്‍ വിജയരാജെ ഭിന്ദില്‍ നിന്നും അടല്‍ ബിഹാരി വാജ്‌പേയി ഗ്വാളിയറില്‍ നിന്നും വിജയരാജയുടെ മകനും ജ്യോതിരാദിത്യയുടെ അച്ഛനുമായ മാധവറാവു സിന്ധ്യ ഗുണയില്‍ നിന്നും ജനസംഘത്തിന്റെ ബാനറില്‍ ലോക്സഭയിലെത്തി. 1980ലെ തിരഞ്ഞെടുപ്പിലാണ് മാധവ് റാവു സിന്ധ്യ കോണ്‍ഗ്രസില്‍ എത്തിയത്. 2001 ല്‍ വിമാനാപകടത്തില്‍ മരിക്കുന്നതു വരെ അദ്ദേഹം കോണ്‍ഗ്രസിലായിരുന്നു. പിതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ഉന്നതനേതാവായി വളര്‍ന്നു കൊണ്ടിരുന്ന ജ്യോതിരാദിത്യയാണ് ഇപ്പോള്‍ മുത്തശിയുടെ പാതയിലൂടെ ബി. ജെ. പിയില്‍ എത്തിയതും.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ 75-ാം ജന്മദിനത്തിലാണ്, മകന്‍ ജ്യോതിരാദിത്യ സിന്ധ്യ അച്ഛന്റെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് മറുകണ്ടം ചാടിയത്. ചൗഹാന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇന്നലെ മാധവറാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോഴേ രാഷ്ട്രീയ വിദഗ്ദ്ധര്‍ ചിലത് ഊഹിച്ചിരുന്നു. സംഗതി വെറുതെയാവില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വവും കണക്കുകൂട്ടി. അത് തെല്ലും പിഴച്ചില്ല. കൃത്യമായ രാഷ്ട്രീയ കരുനീക്കങ്ങളുമായി മകന്‍ സിന്ധ്യ മറുകണ്ടം ചാടി.

രാജീവ് ഗാന്ധിയുടെ ഉറ്റ അനുയായിയായിരുന്ന പിതാവ് മാധവ റാവു സിന്ധ്യ വിമാനാപകടത്തില്‍ മരിച്ചതിനുപിന്നാലെ 2001-ലാണു ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിതാവിന്റെ 75-ാമതു ജന്മവാര്‍ഷിക ദിനത്തിലാണു ജ്യോതിരാദിത്യ പാര്‍ട്ടിയോടു വിടപറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഗ്വാളിയറിന്റെ ഭരണചക്രം തിരിച്ചിരുന്ന സിന്ധ്യകുടുംബത്തിലെ ഇളമുറക്കാരനെ മദ്ധ്യപ്രദേശിലെ പാര്‍ട്ടിയുടെ യുവത്വത്തിന്റെയും പ്രസരിപ്പിന്റെയും മുഖമായാണു കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. 2012-14 കാലയളവില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ഊര്‍ജമന്ത്രിയായിരുന്ന സിന്ധ്യ നിലവില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു. ഗുണ മണ്ഡലത്തില്‍നിന്നു നാലുവട്ടം എം.പിയായി തെരഞ്ഞെടുക്കപ്പട്ട ചരിത്രവും സിന്ധ്യക്ക് സ്വന്തം.കമല്‍നാഥുമായുള്ള പോര് രാജിയിലേക്ക്‌രെശിറശമമുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥുമായുള്ള ശീതസമരമാണു ജ്യോതിരാദിത്യയുടെ പടിയിറക്കത്തില്‍ കലാശിച്ചത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (7 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (7 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (8 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (8 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (10 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (11 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (11 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (11 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (12 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (13 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (13 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

Malayali Vartha Recommends