Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

തബ് ലീഗ് കഴിഞ്ഞു മടങ്ങിയ അഞ്ചു തീവണ്ടികളിലെ 5000 യാത്രക്കാരെ കണ്ടെത്താന്‍ റെയിൽവേയും ആരോഗ്യ വകുപ്പും ശ്രമം തുടങ്ങി

02 APRIL 2020 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണം.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പിൽ പോളിംഗ് 64.66% ; 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനം

ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച അഞ്ചു തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ശ്രമം തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുപോയ വണ്ടികളാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിലേക്കുള്ള വണ്ടികളൊന്നും ഇക്കൂട്ടത്തിലില്ല.
എന്നാൽ േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

ഡൽഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു.കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.കൊല്ലത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പതിനഞ്ച് പേരിൽ എട്ട് പേർ മാത്രമാണ് തിരികെ നാട്ടിലെത്തിയത്. ബാക്കിയുള്ളവർ പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ഡൽഹിയിൽ തുടരുകയാണ്.
ഗ്രാമ മേഖലയില്‍ നിന്ന് പതിനൊന്ന് പേരും സിറ്റിയില്‍ നിന്ന് നാല് പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. അതേസമയം കൊല്ലത്ത് നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും ആരോഗ്യവകുപ്പും. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റ് എടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില്‍ പങ്കെടുത്തത് 8000 പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 4000 ഓളം പേര്‍ ഡല്‍ഹിയില്‍ നിന്നാണ്. ചടങ്ങില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ ബാധിച്ചതായി അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കാണിത്.

േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ വിവരം ശേഖരിക്കുന്ന ഓരോ തീവണ്ടിയിലും 1000-1200 പേര്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണു കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലായി അയ്യായിരത്തിലേറെപ്പേരെ നിരീക്ഷണത്തില്‍ വെക്കേണ്ടിവരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി-ഗുണ്ടൂര്‍ തുരന്തോ എക്‌സ്പ്രസില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 18-നു പുറപ്പെട്ട വണ്ടിയിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു ഇവര്‍. ഡല്‍ഹി-ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി-ചെന്നൈ റൂട്ടിലോടുന്ന തമിഴ്നാട് എക്‌സ്പ്രസ്, ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ്, എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികള്‍.

മാര്‍ച്ച് 16-നു പുറപ്പെട്ട രാജധാനിയിലെ തേഡ് എ.സി. കോച്ചില്‍ സഞ്ചരിച്ച മലേഷ്യന്‍ വനിതയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കോച്ചില്‍ 60 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 10 ഇന്‍ഡൊനീഷ്യക്കാര്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയവരാണെന്നും കണ്ടെത്തി. ഇവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഈറോഡ് സ്വദേശികള്‍ക്ക് രോഗം ബാധിച്ചതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈറോഡ് വഴി കടന്നുപോവുന്നതാണ് കേരള എക്‌സ്പ്രസെങ്കിലും അതില്‍ നിരീക്ഷണം തുടങ്ങിയിട്ടില്ല. കേരളത്തിലെ മുന്നൂറിലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരമുണ്ടെങ്കിലും ഇവര്‍ തീവണ്ടിയിലാണോ സഞ്ചരിച്ചതെന്നു വ്യക്തമായിട്ടില്ല.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഇറങ്ങിപ്പോയി  (2 hours ago)

അടുത്ത വര്‍ഷം മുതല്‍ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വര്‍ണകപ്പ്  (2 hours ago)

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂള്‍ ബസ് ഇടിച്ച് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ദേശീയതലത്തില്‍ ശ്രദ്ധനേടി കുളനട കുടുംബാരോഗ്യ കേന്ദ്രം; നൂറില്‍ 98.64 ശതമാനം സ്‌കോറോടെ എന്‍.ക്യു.എ.എസ്  (3 hours ago)

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (5 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (5 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (5 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (6 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (7 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (7 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (8 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (8 hours ago)

Malayali Vartha Recommends