Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മുഖ്യമന്ത്രി കസരേയും ഉപമുഖ്യമന്ത്രി കസേരയും ഉറപ്പിച്ചു;മന്ത്രി കസേരകള്‍ക്ക് അടി,നാടകം അവസാനിക്കാതെ കര്‍ണാടകം,ഹൈക്കമാന്‍ഡിന് വെല്ലുവിളി കൂടുന്നു,അടി അവസാനിപ്പിക്കാന്‍ ഡികെ ഇറങ്ങും,സര്‍വ്വാധികാരം ശിവകുമാറിന് കൊടുത്ത് സോണിയ

18 MAY 2023 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്

നാടകം അവസാനിക്കാതെ കര്‍ണാടകം തുടരുകയാണ്. മിന്നുന്ന വിജയം നേടിയിട്ടും തമ്മിലടിച്ച് പരിഹാസ്യരായ് നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നൊരു പോസ്റ്റുണ്ട്. വന്‍ വൈറലാണ് ആ ട്രോള്‍. വികസിത രാജ്യങ്ങളില്‍ മന്ത്രിസഭ രൂപീകരണം ഇതാണ് ഫോട്ടോയില്‍ കാണിക്കുന്നത്. ഇവന്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്‍പരനാണ് വിദ്യാഭ്യാസം കൊടുക്കാം. ഇവന്‍ ഫിനാന്‍സ് മേഖലയില്‍ ഉള്ള ആളാണ് ധനകാര്യം കൊടുക്കാം,ഇവന് ഡിഫന്‍സ് മേഖലയില്‍ അറിവുണ്ട് ആഭ്യന്തരം കൊടുക്കാം. ഇനി മന്ത്രിസഭ രൂപീകരണം ഇന്ത്യയില്‍ മൂന്ന് എണ്ണം ക്രിസ്തായ്‌നിക്ക് 5 എണ്ണം മുസ്ലീമിന് 3 എണ്ണം നായര്‍ക്ക് 3 എണ്ണം ഈഴവര്‍ക്ക് 2 എണ്ണം എസ്എസ്ടി സംഘങ്ങള്‍ക്ക് 1 എണ്ണം എന്റെ ബന്ധുവിന്. ഇതാണ് പോസ്റ്റിലുള്ളത്. ഇപ്പോഴത്തെ സിറ്റുവേഷനില്‍ വളരെ യോജിക്കുന്നത് തന്നെയാണ് ഈ പോസ്റ്റ്. അതുകൊണ്ട് തന്നെ പോസ്റ്റ് വൈറല്‍.

ഇന്ത്യന്‍ രാഷ്ട്രീയം അല്ലെങ്കിലും കോമഡി തന്നെയാണല്ലോ. രാഷ്ട്രീയക്കാര്‍ വിജയിച്ച് കഴിയുമ്പോള്‍ പിന്നീടുള്ള തലവേദന എംഎല്‍എമാര്‍ ചാടിപ്പോകാതെ നോക്കണം,മന്ത്രി സഭ രൂപീകരിക്കുമ്പോഴുള്ള തമ്മിലടി ഇതൊക്കെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാലും കുതിരക്കച്ചവടം നടത്തി നേതാവിനെ വിലയ്‌ക്കെടുക്കാന്‍ പെട്ടിയും തൂക്കി ഇറങ്ങും ഒരു കൂട്ടര്‍. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിച്ചത് കൊണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ നേരം തലവദേന ചില്ലറയല്ല. ഇപ്പറഞ്ഞത് പോലെ 3 സീറ്റ് രണ്ട് സീറ്റ് പറഞ്ഞുറപ്പിക്കും. കൊടുത്തില്ലെഹ്കില്‍ പിന്നെ ഭീഷണി. മന്ത്രിക്കസേര എഫിഷ്യന്റായിട്ടുള്ള ആരിലേക്കും എത്തില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചപാടെ മുസ്ലിം വിഭാഗം രംഗത്ത് വന്നത് മുഖ്യമന്ത്രി കസേര ചോദിച്ചാണ്. തമ്മിലടിക്കാതെ ഒരുമിച്ച് നിന്ന് ഭരിക്കുക എന്നല്ല പടിക്കല്‍ കൊമ്ട് കലമിട്ട് ഉടയ്ക്കുന്ന നിലപാട്.

തിരഞ്ഞെടുപ്പ് പ്രാചരണം മുതല്‍ തുടങ്ങിയ നാടകത്തിന് ഇതുവരെ കര്‍ണാടകത്തില്‍ കര്‍ട്ടണ്‍ വീണിട്ടില്ല. കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപവത്കരണം കോണ്‍ഗ്രസിന് ചില്ലറ തലവേദന അല്ല ഉണ്ടാക്കുന്നത്. മന്ത്രി സ്ഥാനങ്ങള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തിനുമായി വിവിധ സമുദായങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീരശൈവലിംഗായത്ത്, വൊക്കലിഗ, കുറുബ, ഈഡിഗ, ദളിത്, മുസ്‌ലിം, മറ്റ് സമുദായങ്ങള്‍ എന്നിവരുടെ വ്യാപകമായ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. വിവിധ സമുദായങ്ങളിലെ നേതാക്കളും അതിനാല്‍ത്തന്നെ പദവികള്‍ക്കായി ഹൈക്കമാന്‍ഡിന്മേല്‍ സമ്മര്‍ദം ചെലുത്താനും തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതടക്കം കോണ്‍ഗ്രസ് ആലോചിച്ചത്. എന്നാല്‍, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ ഇത് നടക്കില്ലെന്നും ഹൈക്കമാന്റിന് ബോധ്യമുണ്ടായിരുന്നു. ഒരു ഉപമുഖ്യമന്ത്രി മാത്രമാണെങ്കിലേ ആ പദവി ശിവകുമാര്‍ ഏറ്റെടുക്കൂ. ഒറ്റ ഉപമുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, ഒപ്പമുള്ളമുള്ളവര്‍ക്കായി കൂടുതല്‍ പ്രധാനപ്പെട്ട കാബിനറ്റ് പദവികള്‍ സോണിയാ ഗാന്ധിയുടെ ഉറപ്പ് കൊടുത്തു. ഡികെയെ വെറുപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല. ഇന്ന് കര്‍ണാടകം കോണ്‍ഗ്രസിന് തിരികെ കിട്ടിയെഹ്കില്‍ അതിന് കാരണക്കാരന്‍ ഡികെ എന്ന ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാറാണ്.

 

എന്നാല്‍ എല്ലാം ശിവകുമാറിനായി നല്‍കിയാല്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ വീണ്ടും പരിശ്രമങ്ങള്‍ വേണ്ടിവരും. വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിനൊപ്പം മുസ്‌ലിങ്ങള്‍ അടക്കമുള്ള മറ്റു സാമുദായിക വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കുകയും വേണം. ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ അധ്യക്ഷനായ 92കാരന്‍ ഷാമനൂര്‍ ശിവശങ്കരപ്പ എം.എല്‍.എ. തങ്ങളുടെ സമുദായ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തെഴുതിയിരുന്നു. സമുദായത്തിന് നല്‍കിയ 46 സീറ്റുകളില്‍ 34 സ്ഥാനാര്‍ഥികള്‍ ജയിച്ചതായി അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അങ്ങനെ വലിയ വെല്ലുവിളിയായിരുന്നു മന്ത്രി സഭ രൂപീകരണത്തില്‍. ഒടുവില്‍ കളത്തിലിറങ്ങിയത് സോണിയാ ഗാന്ധി അര് പറഞ്ഞിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഡികെ സോണിയ ഗാന്ധിയുടെ വാക്കുകള്‍ക്ക് മുന്നില്‍ അനുസരിക്കുകയായിരുന്നു.

ഡികെയെ പിടിച്ച് കെട്ടാനായതിന്റെ ആശ്വാസത്തിലാണ് ഹൈക്കമാന്റ്. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ച കര്‍ണാടകയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ശനിയാഴ്ച പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ധാരണയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയ്‌ക്കൊപ്പം മത്സരിച്ച താന്‍ പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും താത്പര്യങ്ങള്‍ പരിഗണിച്ചാണ് ഇപ്പോഴത്തെ ഫോര്‍മുല അംഗീകരിച്ചതെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഇനി മന്ത്രിസഭ രൂപീകരണത്തില്‍ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഹൈക്കമാന്റ്. വലിയ പരിക്കില്ലാതെ മുന്നോട്ട് പോയില്ലെങ്കില്‍ നാണംകെട്ട് പോകും. പടിക്കല്‍ കൊണ്ട് കലമിട്ട് ഉടയ്ക്കാതിരുന്നാല്‍ കൊള്ളാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (1 hour ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (1 hour ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (3 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (3 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (3 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (4 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (4 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (5 hours ago)

Malayali Vartha Recommends