Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?

07 JULY 2025 05:33 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ കറുത്ത കൈകളോ, അതോ തീവ്രവാദികളോ എന്ന സംശയം ചില തലങ്ങളില്‍  ബലപ്പെടുന്നു. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും ഒരേ സമയം പ്രവര്‍ത്തനരഹിതമാകാനുള്ള ഒരു സാധ്യതയുമില്ലെന്നും വിമാനത്തില്‍ അമിതഭാരം ഉണ്ടായിരുന്നില്ലെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനത്തിന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ബോംബു വച്ചതുപൊലൊരു അട്ടിമിറക്കുള്ള സാധ്യതയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഒരു പക്ഷെ വിമാനാപകടത്തിന്റെ യഥാര്‍ഥ കാരണം വിമാനത്തിലെ മുന്‍ യാത്രക്കാര്‍, വിമാനത്താവളം ജീവനക്കാര്‍ തുടങ്ങിയവരും മൊബൈല്‍ ഫോണുകളും കോളുകളും പരിശോധിച്ചുവരികയാണ്. ഇതിനൊപ്പം പൈലറ്റുമാരുടെ മൊബൈലിലേക്കും മെയില്‍ ഐഡിയിലേക്കും വന്ന സന്ദേശങ്ങളും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിവരികയാണ്.

കേവലം ഒരു പരു ന്ത് ഇടിച്ചാല്‍ ഇത്ര വലിയൊരു ദുരന്തം സംഭവിക്കുകയില്ല. പറന്നുയര്‍ന്ന വിമാനം നിര്‍ദിഷ്ട ഉയരത്തിലേക്ക് പറക്കാതെ വന്നതിനു പിന്നിലെ സാഹചര്യമാണ് ഇനിയും കണ്ടെത്താനിരിക്കുന്നത്. ഡല്‍ഹിയില്‍നിന്ന് ഇതേ വിമാനം അലഹമ്മദാബാദിലേക്ക് പറന്നുവരുമ്പോള്‍തന്നെ വിമാനത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായി  യാത്രക്കാര്‍ വ്യക്തമാക്കിയിരുന്നു.


പക്ഷിയിടിച്ചത് മൂലമോ, രണ്ട് എഞ്ചിനുകളും ഒരേ സമയം തകരാറിലായതുകൊണ്ടോ ആകാം അപകടമെന്നായിരുന്നു ഇതുവരെയുള്ള  പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും പരിശോധിച്ചശേഷം ഒരു വിവരവും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ടേക്ക്-ഓഫിന് ശേഷം വിമാനം ഉയരം നേടാന്‍ ബുദ്ധിമുട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ പിഴവുകളും പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളും ഒരുമിച്ച് വന്നതാകാം ദുരന്തത്തിന് വഴിവെച്ചതെന്നാണ് ആദ്യദിവസങ്ങളില്‍ കരുതിയിരുന്നത്.


ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് ഒരേ സമയം 227.9 ടണ്‍ പരമാവധി ടേക്ക്-ഓഫ് ഭാരമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ 330 മിനിറ്റ് വരെ ഒരു എഞ്ചിനില്‍ പറക്കാന്‍ കഴിവുള്ള  വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരേ സമയം തകരാറിലാകാനുള്ള സാധ്യത ഒരു ബില്യണില്‍ ഒന്നാണെന്ന് ഇന്റര്‍നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസിലെ വിദഗ്ധര്‍ പറയുന്നു. അതേ സമയം റണ്‍വേകള്‍ക്കരികില്‍ വളരുന്ന പുല്ലുകള്‍ പ്രാണികളെയും അതുവഴി പക്ഷികളെയും ആകര്‍ഷിക്കുന്നതിനാല്‍ പക്ഷികള്‍ എഞ്ചിനുകളില്‍ കുടുങ്ങിയതാകാം അപകടകാരണമെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ടേക് ഓഫ് നടത്ത് ഒരു മിനിറ്റിനുള്ളില്‍ വിമാനം നിലംപൊത്തുകയും ചെയ്തു.  സംഭവസമയത്ത് 12 ജീവനക്കാരടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.വിമാനം ബിജെ മെഡിക്കല്‍ കോളജ് കാമ്പസിലെ ഹോസ്റ്റലില്‍ ഇടിച്ച് തീ പന്തമായി പൊട്ടിത്തെറിച്ചു. 275 പേരാണ്  അപകടത്തില്‍ മരിച്ചത്.


വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിച്ചിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങളില്‍ കാണാമെന്നും ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിച്ചിരുന്നെങ്കില്‍ വിമാനത്തിന് കൂടുതല്‍ ഉയരം നേടാനും ജനവാസ മേഖലകള്‍ ഒഴിവാക്കാനും കഴിഞ്ഞേനെ എന്നും ഇതേ സംഘം പറയുന്നു. മുന്‍പും ഡ്രീം ലൈനര്‍ വിമാനങ്ങള്‍ക്ക് ബാറ്ററി അമിതമായി ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തി വരികയാണഅ.  വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ലാന്‍ഡിങ് ഗിയറിന്റെയും  വിംഗ്  ഫ്‌ളാപ്പുകളുടെയും പ്രവര്‍ത്തനങ്ങളും വിലയിരുത്തയപ്പോള്‍ ഇവയല്ലെ അവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അടിയന്തര ഊര്‍ജ്ജ സ്രോതസ്സായ വിമാനത്തിന്റെ റാറ്റ്  അപകടത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനസജ്ജമായതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും തകരാറിലായിരിക്കാ എന്ന സാധ്യയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.


വൈദ്യുത തകരാര്‍, ഇന്ധനത്തിലെ മായം, എഞ്ചിന്‍ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം എന്‍ജിന്‍ തകരാറിന് കാരണമായിട്ടുണ്ടോ എന്നും  പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലേറെയായി ലോകമെമ്പാടും ഏകദേശം 1,200 വിമാനങ്ങള്‍ സര്‍വീസിലുണ്ടെങ്കിലും, ബോയിംഗ് 787 ഉള്‍പ്പെട്ട ആദ്യത്തെ അപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.


അപകടത്തിന് മുമ്പ് ഒരു എമര്‍ജന്‍സി പവര്‍ ടര്‍ബൈന്‍ വിന്യസിച്ചതിനാല്‍ സാങ്കേതിക തകരാറാണ് സാധ്യമായ കാരണങ്ങളിലൊന്നായി അന്വേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന്. ഈ ക്രമീകരണങ്ങള്‍ കൊണ്ട് മാത്രം തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അട്ടിമറി സാധ്യത ഒരിക്കലും തള്ളിക്കയാനാവില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends