Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ

11 JULY 2025 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

ഡോക്ടർമാർ മരിച്ചതായി ഉറപ്പ് വരുത്തിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത് 12 മണിക്കൂറിനുശേഷം. അംബജോഗൈയിലെ സ്വാമി രാമനാഥ തീർഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. അടക്കം ചെയ്യുന്നതിനു തൊട്ട് മുൻപാണ് കുട്ടി കരഞ്ഞത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരമായതെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിക്കുമ്പോൾ ജനിച്ച ശേഷം ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാലാണ് കുഞ്ഞിനെ മരിച്ചതായി ഉറപ്പ് വരുത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ജൂലൈ 7ന് രാത്രിയോടെയാണ് യുവതി ആശുപത്രിയിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ 8 മണിയോടെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സംസ്ക്കാര ചടങ്ങുകൾക്കായി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. പിറ്റേന്ന് രാവിലെ സംസ്കാരത്തിനായുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞിന്റെ മുഖം മറച്ചിരുന്ന തുണി മാറ്റുകയായിരുന്നു.

 



ഇതോടെയാണ് കുഞ്ഞ് കരയാൻ ആരംഭിച്ചത്. ഉടൻ തന്നെ വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു. ജൂലൈ 8 ന് രാവിലെ 7:00 മണിയോടെയാണ് കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത്. മരിച്ചതായി പ്രഖ്യാപിച്ച് ഏകദേശം 12 മണിക്കൂറിനുശേഷം കുട്ടിയെ ജീവനോടെ കിട്ടിയത്. ജനിച്ച ശേഷം കുഞ്ഞിൽ ജീവന്‍റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ചഭ്രൂണ വളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. കുഞ്ഞിന് ബലഹീനതയും ഭാരക്കുറവും ഉണ്ടായിരുന്നു, വൈദ്യശാസ്ത്രത്തിൽ സാധാരണയായി കാണുന്ന ജീവന്റെ ലക്ഷണങ്ങളൊന്നും കുഞ്ഞ് കാണിച്ചിരുന്നില്ലെന്നും, മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചുവെന്ന് കരുതിയത്. അടുത്ത ദിവസം രാവിലെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടിട്ടുണ്ട്.

 

 



അതേസമയം, ആശുപത്രി അധികൃതർക്കെതിരെ കുഞ്ഞിന്‍റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് സംഭവത്തിന് കാരണമെന്ന് നവജാതശിശുവിന്റെ മുത്തച്ഛൻ ആരോപിച്ചു. കുഞ്ഞ് മരിച്ചതായി കാണിച്ച് ആശുപത്രിയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. സംസ്കാരത്തിനായി കുഴി എടുക്കുമ്പോൾ ഭാര്യ കുഞ്ഞിന്റെ മുഖം കാണണമെന്ന് പറഞ്ഞു. തുണി നീക്കം ചെയ്തപ്പോൾ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇത് ആശുപത്രിയുടെ അശ്രദ്ധയാണ്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ജീവിച്ചിരിക്കുന്ന എത്ര പേരെ മരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടാകുമെന്നും കുട്ടിയുടെ മുത്തച്ഛൻ സഖാറാം ഘുഗെ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (3 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (3 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (3 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (4 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (6 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (7 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends