Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികൾ പോലീസിനെ വിവരമറിയിച്ചു...സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത് , സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണോയെന്നു സംശയിക്കുന്നതായും തുമ്പ പോലീസ്


  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

42 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അമ്മ മകന്റെ ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്...?

06 OCTOBER 2017 07:38 AM IST
മലയാളി വാര്‍ത്ത

മരിച്ച ശേഷം മകനെ ഒന്ന് കാണണമെന്ന് കരുതി മകന്റെ ശവകല്ലറ തുറക്കാന്‍ അമ്മ തീരുമാനിച്ചു. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അമ്മ ശവക്കല്ലറ തുറന്നത്. എന്നാല്‍ ശവക്കല്ലറ തുറന്നപ്പോള്‍ ആ അമ്മ കണ്ട് ഞെട്ടി.

1975ല്‍ മരിച്ച നവജാത ശിശുവിന്റെ ശവക്കല്ലറയാണ് തുറന്ന് പരിശോധിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചിരുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ റീഡ് എന്ന അമ്മയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു. 
ഗര്‍ഭം 34 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. അപ്പോള്‍ തന്നെ കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. 
ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ വീട്ടുകാര്‍ അതിന് സമ്മതവും നല്‍കി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ റീഡ് തകര്‍ന്ന മനസ്സുമായി കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി മരിച്ചെന്ന വാര്‍ത്തയാണ് ആശുപത്രി അധികൃതര്‍ റീഡിനോട് പറഞ്ഞത്.
കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി ചോദിച്ചപ്പോള്‍ റീഡ് അതിന് അനുമതി നല്‍കിയില്ല. പ്രത്യേക ഏജന്‍സിയെയായിരുന്നു സംസ്‌ക്കാരത്തിന് ഏല്‍പ്പിച്ചിരുന്നത്. മകന്റെ അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡ് ശ്മശാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതു ധരിപ്പിക്കാന്‍ അവരെ അനുവദിച്ചില്ല. സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയായിരുന്നു ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. 

പിന്നീട് പെട്ടി ചുമന്നപ്പോള്‍ അതിന് വലിയ ഭാരമുള്ളതായും തോന്നിയില്ല. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡ് അപ്പോള്‍ തന്നെ ബഹളം വെച്ചു. എന്നാല്‍ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.

പിന്നീട് പതിവായി ആ അമ്മ സെമിത്തേരിയിലെത്തി സത്യം വെളിപ്പെടുത്തിത്തരാന്‍ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ അതിന് അവസാനം ഉത്തരം ലഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ആ കുഴിയില്‍ അടക്കിയിട്ടില്ല എന്നവര്‍ തിരിച്ചറിഞ്ഞു.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആ അമ്മ മകന്റെ കുഴി തുറക്കാനുള്ള അനുവാദം നേടി. കുഴി മാന്തിയപ്പോള്‍ അതില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടു കൂടി എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരെഴുതിയ ബോര്‍ഡും ചെറിയ കുരിശും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത് ഇരു ടീമുകൾക്കും തിരിച്ചടിയായി....  (29 minutes ago)

കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതു...  (1 hour ago)

അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ  (1 hour ago)

മലപ്പുറത്ത് ഏഴു വയസ്സുകാരി കുഴഞ്ഞ് വീണ് മരിച്ചു....  (1 hour ago)

133 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്.  (1 hour ago)

കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി  (1 hour ago)

ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി  (2 hours ago)

  കണ്ണൂരിൽ മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം..  (2 hours ago)

. കോഴിക്കോട്- തൃശൂര്‍ റോഡില്‍ കുന്നംകുളം ടൗണിനു സമീപം വണ്‍വേ ജംഗ്ഷനിലാണ് അപകടം  (2 hours ago)

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്ന് പരാതി  (2 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (9 hours ago)

പട്ടാമ്പിയിലെ ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍  (9 hours ago)

Malayali Vartha Recommends