Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കുറഞ്ഞത് 50% മാര്‍ക്കോടെ സർവകലാശാലാ ബിരുദം ഉള്ളവർക്ക് കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് തസ്തികയിലേക് അപേക്ഷിക്കാം

12 AUGUST 2018 12:59 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ് ആകാം . കുറഞ്ഞത് 50% മാര്‍ക്കോടെ സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത . ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമബിരുദം ഉള്ളവർക്ക് മുൻഗണന. പട്ടിക വിഭാഗക്കാര്‍ക്ക് മാര്‍ക്ക് ബാധകമല്ല
2-1-1982നും 1-1-2000നും മധ്യേ ജനിച്ചവർക്ക് അപേക്ഷിക്കാം . OBC വിഭാഗത്തിൽ പെടുന്നവരാണെങ്കിൽ 2-1-1979നും 1-1-2000നും മധ്യേ ജനിച്ചവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാരായ അപേക്ഷകര്‍ 2-1-1977നും 1-1-2000 നും മധ്യേ ജനിച്ചവരായാല്‍ മതി. 2-1-1978 നും 1-1-2000മധ്യേ ജനിച്ച, അസിസ്റ്റന്‍റ് തസ്തികയുടെ പേ സ്കെയിലിനു താഴെയുള്ള തസ്തികയിലുള്ള ഹൈക്കോടതി ജീവനക്കാര്‍ക്കും അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയില്‍ 40% മാര്‍ക്കും ഇന്‍റര്‍വ്യൂവിന് 35% മാര്‍ക്കും നേടുന്നവരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാന ഗണിതം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും എഴുത്തു പരീക്ഷയുടെ സിലബസ്.

വിമുക്തഭടന്മാര്‍ക്കും വിമുക്ത ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്സ് അംഗങ്ങള്‍ക്കും ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്നു വിരമിച്ചവര്‍ക്കും 50 വയസ് പൂര്‍ത്തിയായിരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയ്ക്കു വിധേയമായി അവരവരുടെ സേനയിലുള്ള സേവനകാലവും സേനയില്‍ നിന്നും പിരിഞ്ഞതിനു ശേഷം തൊഴിലില്ലാതിരിക്കുന്ന കാലയളവില്‍ പരമാവധി അഞ്ച് വര്‍ഷവും ഒഴിവാക്കും.

 

 

 


പരീക്ഷാകേന്ദ്രം: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

അപേക്ഷാ ഫീസ്: 400 രൂപ. പട്ടികവിഭാഗക്കാരും തൊഴില്‍രഹിതരായ ഭിന്നശേഷിക്കാരും അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്‍റ് ചലാന്‍ ഉപയോഗിച്ചോ ഡെബിറ്റ് കാര്‍‌ഡ്/ ക്രെഡിറ്റ് കാര്‍ഡ് / നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസ് അടയ്ക്കാം. ഒാഗസ്റ്റ് 31 വരെ ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: http://www.hckrecruitment.nic.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലെെന്‍ അപേക്ഷ സമര്‍പ്പിക്കാം.
പാര്‍ട്ട് 1, പാര്‍ട്ട് 2 എന്നിങ്ങനെ രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച്‌ വിശദവിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. ശമ്ബള നിരക്ക്: 27800-59400 രൂപ. നിയമന രീതി: നേരിട്ടുള്ള നിയമനം. ആകെ 38 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ടം പൂര്‍ത്തികരിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 20. രണ്ടാം ഘട്ടം പൂര്‍ത്തികരിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ ആറ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2562235.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (39 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (48 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends