Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

സണ്‍ യാത്‌ സെന്‍ ചൈനയുടെ പിതാവ്‌

20 NOVEMBER 2012 03:57 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

 മഹാനായ വിപ്ലവകാരിയും ദേശീയവാദിയുമായിരുന്നു സണ്‍ യാത്‌ സെന്‍. ജനകീയ ചൈനയുടെ പിതാവ്‌. 

തെക്കന്‍ ചൈനയിലെ ക്വാങ്‌തുങ്ങ്‌ പ്രവിശ്യയില്‍ ഒരു തീരദേശ ഗ്രാമത്തിലെ ദരിദ്രകര്‍ഷക കുടുംബത്തിലാണു സണ്‍ ജനിച്ചത്‌, 1866 നവംബര്‍ 12ന്‌. അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്‍ അമേരിക്കയിലേക്കു കുടിയേറിയിരുന്നതിനാല്‍ പതിമൂന്നാം വയസ്സില്‍ സെന്നും അങ്ങോട്ടുപോയി. നാലുവര്‍ഷം അവിടെ പഠിച്ചു.
1883ല്‍ സെന്‍ ചൈനയിലേക്കു മടങ്ങി. ഹോങ്കോങ്ങില്‍ വിദ്യാഭ്യാസം തുടര്‍ന്നു. കോളജ്‌ വിദ്യാഭ്യാസത്തിനിടെ അദ്ദേഹം ക്രിസ്‌തുമതത്തില്‍ ചേര്‍ന്നു. ഹോങ്കോങ്ങിലെ മെഡിക്കല്‍ കോളജില്‍ നിന്ന്‌ 1892ല്‍ ബിരുദം നേടി.
രാജഭരണകൂടത്തിലെ ഗവര്‍ണര്‍ ജനറലിന്‌, രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കത്തയച്ചുകൊണ്ടാണു സെന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്‌.
1894-95ല്‍ ചൈനയും ജപ്പാനും തമ്മില്‍ ഒരു ഉഗ്രയുദ്ധമുണ്ടായി. ചൈന തോറ്റു തുന്നം പാടി. ഇതോടെ രാജഭരണത്തോടുള്ള വെറുപ്പു രാജ്യത്തു കലശലായി.
നാട്ടില്‍ തിരിച്ചെത്തിയ സണ്‍ യാത്‌ സെന്‍ സമാനചിന്താഗതിക്കാരായ കുറെ യുവാക്കളെ അണിചേര്‍ത്ത്‌ ഒരു രഹസ്യവിപ്ലവ സംഘടനയുണ്ടാക്കി. കാന്റണിലെ പട്ടാളത്താവളത്തിനു നേരേ ആക്രമണം നടത്തിക്കൊണ്ട്‌ അവര്‍ വിപ്ലവത്തിനു തുടക്കം കുറിച്ചു. പക്ഷേ, വിപ്ലവം പരാജയപ്പെട്ടു. വിപ്ലവകാരികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. കുറേപ്പേര്‍ തടവുകാരായി. സണ്‍ യാത്‌ സെന്‍ ലണ്ടനിലേക്ക്‌ ഒളിച്ചോടി.
പിന്നീടു പതിനാറു വര്‍ഷം വിവിധ രാജ്യങ്ങളിലിരുന്ന്‌ അദ്ദേഹം ചൈനീസു വിപ്ലവത്തിനു നേതൃത്വം നല്‌കി. സെന്നിന്റെ പിന്തുണയോടെ പത്തോളം വിപ്ലവശ്രമങ്ങള്‍ ഇക്കാലയളവില്‍ ചൈനയില്‍ നടന്നു. 1911 ഒക്‌ടോബറില്‍ നടന്ന വിപ്ലവത്തില്‍ രാജഭരണകൂടം നിഷ്‌കാസിതമായി. സെന്‍ തിരിച്ചെത്തി. ചൈനീസ്‌ റിപ്പബ്ലിക്കു സ്ഥാപിച്ചു. സെന്‍, റിപ്പബ്ലിക്കിന്റെ താത്‌കാലിക പ്രസിഡണ്ടായി.
വിപ്ലവചേരിയില്‍ ഭിന്നിപ്പ്‌ ഒഴിവാക്കാനായി 1912ല്‍ അദ്ദേഹം പ്രസിഡന്റുപദം ഒഴിഞ്ഞുകൊടുത്തു. യുവാന്‍ഷിക്കായി പ്രസിഡന്റായി. സെന്‍ ഒരു ദേശീയവാദ രാഷ്‌ട്രീയകക്ഷിക്കു രൂപംകൊടുത്തതും ഇതേ വര്‍ഷമാണ്‌-കൂമിന്താങ്‌ പാര്‍ട്ടി.
നാടുവാഴിപ്രഭുക്കളുടെ പരസ്‌പര സംഘട്ടനങ്ങള്‍ മൂലം, ഏകീകൃത ചൈന എന്ന സണ്‍ യാത്‌ സെന്നിന്റെ ആശയം യാഥാര്‍ത്ഥ്യമായില്ല. യുവാന്‍ ഷിക്കാസിയുടെ ഭരണത്തിലുള്ള അതൃപ്‌തി നാട്ടില്‍ വര്‍ധിച്ചുവന്നു. 1921ല്‍ സെന്‍ വീണ്ടും പ്രസിഡണ്ടായി.
1923ല്‍ തന്റെ വിഖ്യാതമായ `മൂന്നു ജനകീയ തത്ത്വങ്ങള്‍' (ഠവൃലല ജൃശിരശുഹല െീള ഠവല ജലീുഹല) സെന്‍ പ്രഖ്യാപിച്ചു. ദേശീയത, ജനാധിപത്യം, സാമൂഹ്യപരിഷ്‌കാരം എന്നിവയായിരുന്നു ഈ തത്ത്വങ്ങള്‍. രാഷ്‌ട്രത്തിന്റെ അടിത്തറ ഈ തത്ത്വങ്ങളായിരിക്കുമെന്നു സെന്‍ വ്യക്തമാക്കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ സണ്‍ യാത്‌ സെന്നിനെ വിധി അനുവദിച്ചില്ല. 1925 മാര്‍ച്ച്‌ 12ന്‌, അര്‍ബുദരോഗത്തെത്തുടര്‍ന്ന്‌ അദ്ദേഹം അന്തരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (39 minutes ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (59 minutes ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (1 hour ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (1 hour ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (1 hour ago)

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (1 hour ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (2 hours ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (3 hours ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (4 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (4 hours ago)

Malayali Vartha Recommends