Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ചരിത്രത്തിലെ വലിയ മനുഷ്യവേട്ടയുമായി കനേഡിയന്‍ പോലീസ് ഒരു കൊലയാളിയെ തേടുന്നു

12 AUGUST 2019 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം...മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം...മുഖ്യമന്ത്രി ഇന്തോനേഷ്യയിലും...മാൻഡ്രേക്ക് എഫക്ട്...ഒരു ഡസനിലധികം പേരെ കാണാതായി...

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...

സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...

കനേഡിയന്‍ പൊലീസ്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ എന്ന പ്രവിശ്യയിലെ അലാസ്‌ക ഹൈവേയില്‍ രണ്ടു മൃതദേഹങ്ങള്‍ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യഘട്ട അന്വേഷണങ്ങളില്‍ നിന്നും കിട്ടിയ സൂചനകള്‍ അനുസരിച്ച് അവ കൊലപാതകങ്ങളാണെന്നും അതിന് ഉത്തരവാദി ആരെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും പോലീസ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് കൊലപാതകി എന്നു കരുതുന്ന ആളുടെ രേഖാചിത്രവുമായി രണ്ടാഴ്ച അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് അയാളുടെ കത്തിക്കരിഞ്ഞ വാനും അയാളുടേയും കൂട്ടുകാരന്റേയും മൃതദേഹങ്ങളുമായിരുന്നു. കൂടുതല്‍ ദുരൂഹതകള്‍ക്കിടയാക്കി കൊണ്ട് വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുക്കുകയും ചെയ്തു. അതോടെ പൊലീസ് സമര്‍ദത്തിലായി.

ആദ്യം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഓസ്‌ട്രേലിയക്കാരനായ ലൂക്ക ഫൗലര്‍, അമേരിക്കക്കാരി കാമുകി ചിന്ന ഡീസ് എന്നിവരുടേതാണന്ന് അന്വേഷണത്തിലൂടെ പോലീസ് തിരിച്ചറിഞ്ഞു. എന്നാലും കൊല്ലപ്പെട്ടത് ലൂക്കാസ് ഫൗലറും ചീന്ന ഡീസുമാണെന്നും തിരിച്ചറിയാന്‍ മൂന്നു ദിവസം വേണ്ടി വന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കി. കൊല്ലപ്പെട്ട ലൂക്കയുടെ പിതാവ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് സേനയിലെ മുതിര്‍ന്ന അംഗമാണെന്നുള്ളതിനാല്‍ കേസിന് രാജ്യാന്തര ശ്രദ്ധയും ലഭിച്ചു.

അലാസ്‌കയിലേക്ക് രണ്ടാഴ്ച നീളുന്ന അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലൂക്കാസ് ഫൗലറും ചിന്ന ഡീസും. ഷെവര്‍ലേയുടെ 1986 മോഡല്‍ മിനി വാനില്‍ വിജനമായ പാതകളിലൂടെയായിരുന്നു സഞ്ചാരം. ലോകപ്രശസ്ത സഞ്ചാരകേന്ദ്രമായ ലിയാര്‍ഡ് റിവര്‍ ഹോട്ട് സ്പ്രിംഗ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കിന് 20 കിലോമീറ്റര്‍ തെക്ക് അലാസ്‌ക ഹൈവേയില്‍ ഇവരുടെ വാഹനം തകരാറിലായി എന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. എന്നാല്‍ നാട്ടുകാരുടെ സഹായം നിഷേധിച്ച് സ്വയം വാഹനം നന്നാക്കി ഇരുവരും യാത്ര തുടരുകയായിരുന്നുവത്രേ. തൊട്ടടുത്ത ദിവസമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ലൂക്കയുടെ വാഹനം തകരാറിലായി വഴിയില്‍ കിടന്ന സമയത്ത് ചെറോക്കി മോഡല്‍ ജീപ്പ് ഓടിച്ച് ഒരു താടിക്കാരന്‍ വന്നിരുന്നുവെന്നും അയാള്‍ ലൂക്കയോട് എന്തൊക്കെയോ സംസാരിക്കുന്നതായി കണ്ടുവെന്നും പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ആ താടിക്കാരന്റെ രേഖാചിത്രം ഉണ്ടാക്കിയെടുത്തത് മാത്രമായി പൊലീസിന്റെ കയ്യില്‍ ആകെയുള്ള തുമ്പ്.

ഇതിനിടെയാണ് 19-കാരനായ കാം മക്ലിയോദ്, 18-കാരനായ ബ്രയര്‍ ഷമഗെല്‍സ്‌കി എന്നീ ആത്മാര്‍ഥ സുഹൃത്തുക്കളെ കാണ്മാനില്ല എന്ന പരാതി പോലീസിനു മുന്നില്‍ എത്തുന്നത്. കഴിഞ്ഞയാഴ്ച ജോലിക്കായി യുക്കോണ്‍ പ്രദേശത്തേക്ക് പോയതാണ് ഇരുവരും എന്ന് പോലീസ് മനസ്സിലാക്കി. അതോടെ പോലീസിന്റെ ശ്രദ്ധ മുഴുവന്‍ കാം മക്ലിയോദ് എന്ന താടിക്കാരനിലേക്കായി. അടുത്ത രണ്ടാഴ്ച നൂറുകണക്കിന് പൊലീസുകാരാണ് കാം മക്ലിയോദിനെയും ബ്രയര്‍ ഷമഗെല്‍സ്‌കിയെയും തേടിയിറങ്ങിയത്. 11,000 ചതുരശ്ര കിലോമീറ്ററുകളാണ് അന്വേഷണ സംഘം താണ്ടിയത്. 500-ഓളം വീടുകളിലും സംശയം തോന്നുന്ന പ്രദേശങ്ങളിലും പരിശോധന നടത്തി. ഒടുവില്‍ കൊലയാളികള്‍ എന്ന് പോലീസ് കരുതുന്ന കാം മക്ലിയോദിന്റെയും ബ്രയര്‍ ഷമഗെല്‍സ്‌കിയുടെയും മൃതദേഹമാണ് റോയല്‍ കാനഡിയന്‍ മൗണ്ടഡ് പൊലീസിന് ലഭിച്ചത്. ബുധനാഴ്ച ഗില്ലാം എന്ന സ്ഥലത്തു നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതോടെ അവര്‍ കൊല ചെയ്യപ്പെടുകയായിരുന്നോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന സംശയവും ബാക്കിയായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാവു എന്നാണ് പോലീസ് ഭാഷ്യം. ഇവരുടെ ക്യാംപര്‍ വാന്‍ ലൂക്കാസ് ഫൗലറും ചീന്ന ഡീസും കൊല്ലപ്പെട്ട പ്രദേശത്തു നിന്ന് കുറച്ചുമാറി വിജനപ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

എന്നാല്‍ മറ്റൊരു ട്വിസ്റ്റ് കൂടി പോലീസുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വാന്‍ കത്തിക്കരിഞ്ഞ പ്രദേശത്തു നിന്ന് ഏറെ മാറി മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തു. അതോടെ പൊലീസ് സമര്‍ദത്തിലായി. കൊല്ലപ്പെട്ടത് ബ്രിട്ടിഷ് കൊളംബിയയിലെ ഒരു പ്രഫസറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലയാളികള്‍ മക്ലിയോദും ഷമഗെല്‍സ്‌കിയും തന്നെയാണെന്നാണ് കാനഡ പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. എല്ലാം മരണങ്ങള്‍ക്കും പിന്നില്‍ ഒറ്റയാളായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കാനഡയുടെ വിജനമായ റോഡുകളില്‍ നിരവധിപേരെ കാണാതാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ തലക്കെട്ട് നിരത്തി.

ഇതുവരെ നടന്ന മൂന്നു കൊലപാതകങ്ങളുമായി ബന്ധിക്കാവുന്ന തെളിവുകള്‍ അധികമൊന്നും പോലീസിന് നിരത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു കൊലയാളിയുണ്ടോ എന്ന സംശയവുമായി പ്രാദേശിക മാധ്യമങ്ങള്‍ രംഗത്തെത്തിയതും പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്.

തന്റെ മകന്റെയും അവന്റെ കാമുകിയുടെയും കൊലപാതകം 'ദാരുണമായി അവസാനിച്ച ഒരു പ്രണയകഥ'യാണെന്നും ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലൂക്കയുടെ പൊലീസ് ഓഫിസറായ അച്ഛനും രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാകുമാരിയില്‍ നിന്നും കാണാതായ 7 വയസ്സുകാരിയെ കണ്ടെത്തി  (24 minutes ago)

തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോര്‍ വാഹന വകുപ്പ്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു  (1 hour ago)

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം  (1 hour ago)

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി  (1 hour ago)

കെജ്രിവാളിന്റെ വജ്രായുധം.  (3 hours ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

മലയോര മേഖലകളിൽ മഴ കനക്കും  (3 hours ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (3 hours ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (3 hours ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (3 hours ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (3 hours ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (3 hours ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (3 hours ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (3 hours ago)

Malayali Vartha Recommends