ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ . ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരിൽ 1-1നാണ് അവർ സമനില സ്വന്തമാക്കിയത്. കളി അവസാനിക്കാനായി 10 മിനിറ്റുള്ളപ്പോൾ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ടീം ഒപ്പത്തിനൊപ്പം നിന്നത്.
കളിയുടെ ആറാം മിനിറ്റിൽ തന്നെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തുകയും ചെയ്തു. മികേൽ സാദിലെകാണ് ചെക്കിന്റെ ഗോൾ വലയിലാക്കിയത്. തെബോഹോ മൊകെയ്‌നയാണ് ദക്ഷിണാഫ്രിക്കയ്ക്കായി പെനാൽറ്റി ഗോളാക്കി മാറ്റിയത്. ആദ്യ കളിയിൽ ദക്ഷിണ കൊറിയയോടു തോറ്റാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പ് പോരാട്ടം തുടങ്ങിയത്. അതിന്റെ ക്ഷീണത്തിലിറങ്ങിയ അവർ ആറാം മിനിറ്റിൽ തന്നെ സ്‌കോർ ബോർഡ് തുറന്നു.
ദക്ഷിണാഫ്രിക്കയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് അലക്‌സാണ്ടർ സോയ്ക നീട്ടി നൽകിയ പന്ത് സാദിലെക് ഗോളിലേക്ക് വഴി തിരിച്ചുവിട്ടു.
ഗോൾ വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്ക പിന്നീട് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. കളി സ്വിറ്റ്‌സർലൻഡ് ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 83ാം മിനിറ്റിൽ പെനാൽറ്റി വന്നത്.
ബോക്‌സിൽ വച്ച് ചെക്ക് താരം പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് തട്ടിയതാണ് അവർക്ക് വിനയായത്. റഫറി സംശയമൊന്നുമില്ലാതെ ബോക്‌സിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. കിക്കെടുത്ത തെബോഹോ മൊകെയ്‌ന പന്ത് സുരക്ഷിതമായി തന്നെ വലയിലിട്ടു. പിന്നീട് ഇരു പക്ഷവും ഗോൾ നേടിയില്ല.
"
https://www.facebook.com/Malayalivartha

























