Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

കളിക്കിടയിലെ തര്‍ക്കത്തിനിടെ ഫുട്‌ബോള്‍ താരത്തിന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു

19 FEBRUARY 2020 10:01 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് അമേച്വര്‍ ലീഗില്‍ ഫ്രാന്‍സിലെ നോര്‍ത്ത് ഈസ്റ്റ് പ്രവിശ്യാ ടീമുകളായ ടെര്‍വില്ലെ യൂത്തും സോട്രിച്ച് അക്കാദമിയും തമ്മില്‍ നടന്ന മത്സരത്തിനിടയിലെ തര്‍ക്കം ചെന്നവസാനിച്ചത് പരിധി കടന്നുള്ള മൃഗീയ ആക്രമണത്തിലായിരുന്നു. വാശിയും ദേഷ്യവും മൂത്ത് ഒരു കളിക്കാരന്‍ എതിര്‍ ടീമിലെ കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചു പരിക്കേല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പത്ത് തുന്നലുകളാണ് വേണ്ടി വന്നത്. മത്സരത്തിനിടയിലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. കളിക്കിടെ ഇരുവരും പരസ്പരം തര്‍ക്കമുണ്ടായെങ്കിലും റഫറി ഇരുവര്‍ക്കും താക്കീത് നല്‍കി കളിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടിയതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

പിന്നീട് ഇരുവരും കാര്‍ പാര്‍ക്കിങ്ങില്‍ വെച്ചു വീണ്ടും തര്‍ക്കം തുടര്‍ന്നു. ഏറ്റുമുട്ടലിനൊടുവില്‍ സോട്രിച്ച് ടീമിലെ കളിക്കാരന്‍ ടെല്‍വില്ലെ ടീമംഗത്തിന്റെ ജനനേന്ദ്രിയം കടിച്ച് പറിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ 17ന് നടന്ന സംഭവം 'ലാ റിപ്പബ്ലിക്കന്‍ ലോറിയോണ്‍' എന്ന പത്രം ഇപ്പോഴാണ് പുറത്തു വിട്ടത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ സംഭവത്തില്‍ പങ്കാളികളായ രണ്ടു പേരേയും ശിക്ഷിച്ചതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേല്‍ സെലിംഗ് അറിയിച്ചു.

ജനനേന്ദ്രിയത്തിന് പരിക്കേല്‍പ്പിച്ചയാള്‍ക്ക് ശിക്ഷയായി അഞ്ച് വര്‍ഷത്തേക്ക് കളി വിലക്ക് ഏര്‍പ്പെടുത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കളിക്കാരനെ സംഘര്‍ഷത്തില്‍ പങ്കാളിയായ കുറ്റത്തിന് ആറ് മാസത്തേക്ക് കളിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. കൂടാതെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ടെര്‍വില്ലെ ടീമിന് ശിക്ഷയായി രണ്ടു പോയിന്റ് കുറക്കുകയും 200 യുറോ പിഴയിടുകയും ചെയ്തു. സമനിലയിലായ ഇവരുടെ അടുത്ത മത്സരം മെയ് 17ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ മാറ്റമില്ല.  (31 minutes ago)

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (47 minutes ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (1 hour ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (1 hour ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (1 hour ago)

യുവാവിന് ദാരുണാന്ത്യം  (1 hour ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (1 hour ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (2 hours ago)

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള  (2 hours ago)

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (2 hours ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (3 hours ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (3 hours ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (4 hours ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (4 hours ago)

Malayali Vartha Recommends