Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനീക ശക്തിയാക്കും...ഒറ്റ ദിവസം ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ ഉറപ്പ്

15 OCTOBER 2021 06:19 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ ശത്രു ചൈനയാണ്.. നിലവില്‍ ചൈനയോട് കിടപിടിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ നമ്മുടെ പക്കലുണ്ടെങ്കിലും... നമ്മേക്കാല്‍ പ്രഹര ശേഷിയുള്ളതും അത്യാധുനീകവുമായ ആയുധങ്ങളുടെ പണിപ്പുരയിലാണ് ചൈന അവയെല്ലാം അമേരിക്കയെ ലക്ഷ്യം വച്ച് ചൈന ഉണ്ടാക്കുന്നതാണെങ്കിലും നമുക്കെതിരെയും വേണ്ടിവന്നാല്‍ അവര്‍ ഉപയോഗിക്കും

 

 

 

 

 

 

 

 

 

.അതിനാല്‍ ഇനിയൊരു യുദ്ധമുണ്ടാകുമ്പോള്‍ അതേ  സാങ്കേതികതയോടുകൂടിയ ആയുധങ്ങളാണ് നമ്മളും ഉപയോഗിക്കേണ്ടത്, മറ്റുരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് ചെലവ് കൂടുതലും അതുപോലെ തന്നെ റിസ്‌കും കൂടുതലാണ്, നാം മറ്റൊരു രാജ്യത്തുനിന്നും വാങ്ങുന്ന ആയുധത്തെ കുറിച്ച് ശത്രു രാജ്യങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ അത് നമ്മുടെ ഒരു വീക്‌നസായി മാറും...

അതിനാല്‍ ആയുധങ്ങളെല്ലാം നാം സ്വന്തം ടെക്‌നോളജിയില്‍ രാജ്യത്തുതന്നെ ഉണ്ടാക്കേണ്ടതുണ്ട്. ആ ഒരു വലിയ ഉദ്യമത്തിന് മേക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ പ്രധാനമന്ത്രി നേരത്തേ തുടക്കമിട്ടതാണ്.

 

 

 

 

 

 

 

 

 

ഇപ്പോഴിതാ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തുകയാണ് നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. പുതുതായി ഏഴ് പ്രതിരോധ കമ്പനികളാണ് പ്രധാനമന്ത്രി ഇതിന്റെ ഭാഗമായി രാജ്യത്തിന് സമര്‍പ്പിച്ചത്, ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് രൂപം നല്‍കിയതാണ് ഈ ഏഴ് പ്രതിരോധ കമ്പനികള്‍. പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനാണ് ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

 

 

 

 

 

 

 

 

 

ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യം സ്വന്തമായി അത്യന്താധുനിക ശേഷിയുള്ള സൈനിക സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമാകും. പുതിയ കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ 65,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 

 


തോക്കുകള്‍, ആയുധങ്ങള്‍, യുദ്ധവാഹനങ്ങള്‍ തുടങ്ങിയവ ആഗോള ബ്രാന്‍ഡായി ഇവിടെ നിന്ന് നാം വിതരണം ചെയ്യും. പ്രതിരോധ മേഖലയില്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഇവിടെ ചൂണ്ടിക്കാട്ടി. 'പുതിയ കണ്ടുപിടുത്തങ്ങളും അതിന്മേലുള്ള ഗവേഷണവുമാണ് ഒരു രാജ്യത്തെ നിര്‍വചിക്കുന്നത്. ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. നിങ്ങള്‍ക്ക് പൂര്‍ണ സുരക്ഷയോടെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ലഭിക്കും.

 

 

 

 

 

 

 

 

 

 

മറ്റ് രാജ്യങ്ങളുടെ ഒപ്പം നില്‍ക്കുക എന്നതല്ല ലക്ഷ്യം. ആഗോളതലത്തില്‍ തന്നെ മികച്ച സ്ഥാനം നേടുക എന്നതാണ് ലക്ഷ്യം. പ്രതിരോധ സംവിധാനങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 315 ശതമാനം അധിക വളര്‍ച്ചയാണ് ഉണ്ടായത്. പുതിയ ഭാവിക്കായുള്ള കണ്ടുപിടുത്തങ്ങളാണ് നമ്മുടെ രാജ്യം നടത്തുന്നത്. 41 ഓര്‍ഡ്‌നന്‍സ് ഫാക്ടറികളുടെ നവീകരണവും ഈ ഏഴ് കമ്പനികളുടെ ആരംഭവും ആ യാത്രയുടെ ഭാഗമാണ്. പുതിയ ഏഴ് കമ്പനികളും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നും' പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 



മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ്, ആര്‍മേര്‍ഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ്, അഡ്വാന്‍സ്ഡ് വെപണ്‍സ് ആന്റ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫര്‍ട്‌സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റല്‍ ലിമിറ്റഡ്, ഗ്ലൈഡേര്‍സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതുതായി രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ട കമ്പനികള്‍. രാജ്യത്തെ കരവ്യോമനാവികാ സേനാ വിഭാഗങ്ങളില്‍ നിന്നും പാരാമിലിറ്ററി ഫോഴ്‌സുകളില്‍ നിന്നുമായുള്ള 65000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികള്‍ക്ക് ആദ്യം ലഭിച്ചത്. ഈ കമ്പനികള്‍ ഇന്ത്യയില്‍ പുതു ചരിത്രം തന്നെ സൃഷ്ടിക്കും...

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (9 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends