Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ചൈന ഒരു ചുക്കും ചെയ്യില്ല അമേരിക്ക മാത്രമല്ല ഞങ്ങളും കുടെയുണ്ട് തായ്‌വാന് കരുത്തായി.. ക്വാഡിന്റെ മാസ്റ്റര്‍ പ്ലാന്‍..

15 OCTOBER 2021 06:27 PM IST
മലയാളി വാര്‍ത്ത

ചൈന തായ്വാനെ യുദ്ധം യുദ്ധം എന്നുപറഞ്ഞ് ഭയപ്പെടുത്താന്‍ തുടങ്ങിയിക്ക് നാളുകള്‍ കുറേ ആയി. യുദ്ധ വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ അയച്ചും യുദ്ധ ഡ്രില്ലുകള്‍ നടത്തിയുമെല്ലാം ചൈന ആ ഭയപ്പെടുത്തല്‍ തുടരുകയാണ്.

 

 

 

 

 

 

 

 

 

 

 

 

എന്നാല്‍ തായ്വാനിലെ ജനത ചൈനയുടെ ഈ വെല്ലുവിളികളെ ഭയപ്പെടുന്നില്ല. അവര്‍ വിശ്വസിക്കുന്നത് ഒരു യുദ്ധമുണ്ടായാല്‍ അമേരിക്ക അവരുടെ സഹായത്തിനെത്തും എന്നാണ് സിഎന്‍എന്‍ തായ്വാനില്‍ തേടിയ പ്രതികരണങ്ങളില്‍ ആ ഒരു പ്രതീക്ഷ ജനങ്ങളില്‍ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം... എന്നാല്‍ തായ്വാനെ തൊട്ടാല്‍ അമേരിക്ക മാത്രമല്ല ഇന്ത്യ അടക്കമുള്ള ക്വാഡ് രാജ്യങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും എന്ന് തെളിയിക്കുന്നതിനുവേണ്ടിയാണ് മേഘലയില്‍ മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ഈ അടിയന്തര വേളയില്‍ സംഘടിപ്പിച്ചത്.

 

 

 

 

 

 

 

 



ഇന്ത്യന്‍ മഹാസമുദ്രത്തിലും ദക്ഷിണ ചൈന കടലിലും ഭീഷണി തുടരുന്ന ചൈനീസ് സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ചേര്‍ന്ന് നടത്തിയ സൈനീകാഭ്യാസങ്ങളില്‍.. തായ്വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ക്വാഡ്.

ഇതിന്റെ ഭാഗമായി വര്‍ഷവും നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഭാഗം ഇന്ന് അവസാനിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 12 ന് തുടങ്ങിയ സൈനികാഭ്യാസം 15 ന് ഇന്ന് ഇവസാനിക്കും. അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യസത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സൈനീകാഭ്യാസവും മേഘലയിലെ രാജ്യങ്ങളുടെ സാമീപ്യവും തായ്വാന് നല്‍കുന്ന ആശ്വാസം ചെറുതൊന്നുമല്ല.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ വിമാനവാഹിനിക്കപ്പലായ അമേരിക്കയുടെ ആണവായുധ ശേഷിയുള്ള യുഎസ്എസ് കാള്‍ വിന്‍സനും പങ്കെടുക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് നേരെ ഏത് ആകസ്മിക സാഹചര്യത്തിലും ഒരുമിച്ച് ആക്രമിക്കാന്‍ രാജ്യങ്ങള്‍ക്ക് തന്ത്രങ്ങളും ആസൂത്രണങ്ങളും പങ്കുവയ്ക്കാനുള്ള അവസരമാണ് ഈ നാവികാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

 

 

 

 

 

 

 



നാവികാഭ്യാസത്തിന്റെ ആദ്യ ഭാഗം ഓഗസ്റ്റ് അവസാനത്തോടെ ഫിലിപ്പൈന്‍ കടലില്‍ നടന്നിരുന്നു. രണ്ടാമത്തേത് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ചൈനയെ നിലയ്ക്കുനിര്‍ത്തുക എന്നതു തന്നെയാണ്. ഈ മേഖലയിലെ ചൈനയുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗവുമാണിത്.

 

 

 

 

 

 



മുങ്ങിക്കപ്പലുകളെ നേരിടാനുള്ള പരിശീലനം, ക്രോസ്‌ഡെക്ക് ഹെലികോപ്റ്റര്‍ ദൗത്യങ്ങള്‍, ഉപരിതല ഗണ്ണറി ഡ്രില്‍, മറ്റു ചില നാവികാഭ്യാസങ്ങളുമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. അമേരിക്കയുടെ കാള്‍ വിന്‍സണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പില്‍ നിരവധി യുദ്ധക്കപ്പലുകളും ഉള്‍പ്പെടുന്നു. ഗൈഡഡ്മിസൈല്‍ ക്രൂയിസര്‍ യുഎസ്എസ് ലേക് ചാംപ്ലെയിന്‍, ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ യുഎസ്എസ് സ്റ്റോക്ക്‌ഡെയ്ല്‍, കാരിയര്‍ എയര്‍ വിങ് 2, പി8എ പോസിഡോണ്‍ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

 

 

 

 

 

 

 



ഇന്ത്യന്‍ നാവികസേനയുടെ ഭാഗത്തു നിന്നുള്ളത് ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് രണ്‍വിജയ്, മള്‍ട്ടിറോള്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് ഐഎന്‍എസ് സത്പുര, പി 8 ഐ മാരിടൈം പട്രോളിങ് വിമാനം എന്നിവയാണ്. ജപ്പാന്റെ ഹെലികോപ്റ്റര്‍ കാരിയറായ ജെഎസ് കഗ, ഡിസ്‌ട്രോയര്‍ ജെഎസ് മുരസമേ എന്നിവയും പങ്കെടുക്കുന്നുണ്ട്. എച്ച്എംഎഎസ് ബല്ലാരറ്റ്, എച്ച്എംഎഎസ് സിറിയസ് എന്നീ ടാങ്കറുകളുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്. എന്തായാലും ഈ അഭ്യാസങ്ങള്‍ ചൈനയെ വലിയ രീതിയില്‍ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ തായ്വാനെ തൊട്ട് കളിക്കുക അപകടമാണെന്ന് ചൈനയും തിരിച്ചറിയുന്നുണ്ട്‌.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണെണ്ണവില വര്‍ദ്ധിപ്പിച്ചതോടെ മീനുകളുടെ വിലയും കൂടും  (1 hour ago)

ഹോര്‍മുസിലൂടെ സുരക്ഷിതമായ ചരക്കുനീക്കം ഉറപ്പാക്കണമെന്ന് ഫ്രാന്‍സ്  (1 hour ago)

ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണം: ഡോ. കെ. റാമിനെതിരെ കൂടുതല്‍ പരാതികള്‍  (1 hour ago)

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (2 hours ago)

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു  (2 hours ago)

ഇറാന്‍ കപ്പലുകള്‍ തകര്‍ത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി  (2 hours ago)

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍  (2 hours ago)

അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍  (2 hours ago)

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (5 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (5 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (7 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (7 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (7 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (7 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (7 hours ago)

Malayali Vartha Recommends