Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സൈനീക അട്ടിമറിക്ക് പിന്നാലെ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തിരിച്ചടിക്കുമെന്ന് ഇന്ത്യ

25 SEPTEMBER 2022 02:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ചൈനയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഷീയെ അട്ടിമറിച്ചു എന്ന വാര്‍ത്ത ചൈനീസ് വിദഗ്ദര്‍ നിഷേധിക്കുമ്പോഴും. അവിടെനിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിലവിലെ അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ്. ബീജിങ്ങിലെ അപ്രതീക്ഷിതമായ വിമാനങ്ങളുടെ റദ്ധാക്കല്‍. നിലച്ച ട്രൈന്‍ സര്‍വീസ്. നഗരത്തിലേയ്ക്കുള്ള സൈനീക വ്യൂഹത്തിന്റെ നീക്കം ഇതെല്ലാം കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനിടയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരരെ ഉപയോഗിച്ച് ചൈനീസ് സേന നടത്തുന്ന നീക്കങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തു വന്നിരിക്കുകയാണ്. ആദ്യം ഈ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത് നമ്മുടെ നാവികസേനാ മേധാവിയായിരുന്നു. ഇപ്പോഴിതാ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അതിര്‍ത്തി നീക്കങ്ങള്‍ക്കെതിരെയുമാണ് രൂക്ഷമായ വിമര്‍ശനം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഉയര്‍ത്തുന്നത്. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തുന്നില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ചൈനയ്ക്കും പാകിസ്താനും സൂചന എന്ന നിലയിലാണ് ജയ്ശങ്കര്‍ ആരോപണം ഉന്നയിച്ചത്. ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ അസഹിഷ്ണുതയോടെ പെരുമാറേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ജയ്ശങ്കര്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

ലഷ്‌കര്‍ഇത്വയ്ബയുടെ തലവനായ ഭീകരന്‍ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനായുള്ള നീക്കത്തില്‍ ഇന്ത്യയും യുഎസും ഒപ്പുവെച്ചിരുന്നെങ്കിലും ചൈന തന്ത്രപരമായ ഇടപ്പെട്ട് നീക്കം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മുംബൈ ഭീക്രമണക്കേസില്‍ പ്രതിയാണ് ഭീകരന്‍. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് കീഴില്‍ പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരരെ നിയമിക്കുന്നതിനുള്ള ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും നിര്‍ദേശങ്ങള്‍ പാകിസ്താന്‍ ഒന്നിലധികം തവണ തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളും മറഞ്ഞിരുന്നു ആക്രമണം നടത്തുകയാണെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു.

അതേസമയം ചൈനയുടെ നീക്കങ്ങള്‍ അസഹനീയമാണെന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാറും വ്യക്തമാക്കിയിരുന്നു. ചൈന അതിര്‍ത്തിയില്‍ സൃഷ്ടിക്കുന്നതത് ഭീകരമായ വെല്ലുവിളിയാണെന്നാണ് നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈന കരയിലും സമുദ്ര മേഖലയിലും കടന്നു കയറ്റം വര്‍ദ്ധിപ്പിക്കുന്നു. ചൈനയുടെ ഇടപെടല്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നു എന്നാണ് അദ്ധേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ സുരക്ഷയാണ് നാവിക സേന സജ്ജമാക്കിയിരിക്കുന്നത്. 2008 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വിവിധ ഓപ്പറേഷനുകള്‍ നടത്തുന്നതായി മേധാവി വ്യക്തമാക്കി. അന്നു മുതല്‍ തുടര്‍ച്ചയായ സാന്നിധ്യം മേഖലയിലുണ്ട്. പ്രദേശത്ത് യുദ്ധക്കപ്പലുകളുടെയും മത്സ്യക്കപ്പലുകളുടെയും സാന്നിധ്യവുമുണ്ട്. ഇന്ത്യന്‍ നാവികസേന ഇത്തരം കപ്പലുകളെ തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് സേന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ പ്രവര്‍ത്തനങ്ങളും വികസനങ്ങളും രാജ്യത്തിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കമ്മീഷന്‍ ചെയ്ത 29 കപ്പലുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന 40 കപ്പലുകളില്‍ 38 എണ്ണവും ഇന്ത്യന്‍ കപ്പല്‍ശാലകളില്‍ നിര്‍മിക്കുന്നുണ്ടെന്നും അറിയിച്ചു. 2047ഓടെ നാവികസേനയെ പൂര്‍ണമായി തദ്ദേശീയവത്കരിക്കുകയാണ് ലക്ഷ്യമെന്നും മേധാവി പറഞ്ഞു.

അതേസമയം ചൈനയുടെ കടന്നുകയറ്റം എങ്ങനെയാണെന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. മുമ്പത്തെ സര്‍ക്കാരുകള്‍ ഭരിച്ച കാലത്ത് ചൈന കടന്നു കയറിയ ഇടങ്ങളില്‍ തന്നെയാണ് വീണ്ടും അവര്‍ കടന്നു കയറ്റം നടത്തുന്നത് എന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ എത്രമാത്രം ഇന്ത്യന്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നറിയാന്‍ പൊതു ജനങ്ങള്‍ക്ക് നിര്‍വ്വാഹമില്ല. ഇന്ത്യക്കാര്‍ക്ക് ഇതറിയാന്‍ അവകാശമുണ്ടെന്ന് കാണിച്ച് സുപ്രീം കോടതിയിലെത്തിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു, ഇതൊക്കെ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യി. ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

'അതിര്‍ത്തിയില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകാം. നമ്മുടെ അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയോ? അല്ലെങ്കില്‍ നമ്മള്‍ അങ്ങോട്ട് കയറിയോ? ഇത്തരം കാര്യങ്ങള്‍ കോടതി പരിഹരിക്കേണ്ട വിഷയങ്ങളല്ല.' കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ പറയുന്നത് പലപ്പോാഴും തെറ്റിദ്ധാരണാജനകമാണ്. ജനങ്ങള്‍ക്കു സത്യം എന്തെന്നറിയണം. അതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണന്നു ഹര്‍ജിക്കാരന്‍ പറഞ്ഞു. അതിനാല്‍ സത്യാവസ്ഥ മാത്രം വിശദീകരിക്കണമെന്ന് അഭിജിത് സറാഫ് എന്ന പൊതുതാല്‍പ്പര്യ വ്യവഹാരി ആവശ്യപ്പെട്ടു. 'കോടതിക്ക് ഇതില്‍ ഇടപെടാനേ കഴിയില്ല.' സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

Malayali Vartha Recommends