Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

'വീട്ടിലിരുന്ന് കൂടുതൽ സൈനികർക്ക് ജന്മം നൽകൂ'...കിമ്മിന് പിന്നാലെ കടുത്ത നടപടിയുമായി പുടിനും...ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രസിഡന്റ്...യുദ്ധത്തിൽ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം..

16 DECEMBER 2023 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

ഈ അടുത്ത ഏകദേശം ഒരാഴ്ച മുൻപ് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ തന്റെ രാജ്യത്തെ സ്ത്രീകൾക്ക് ഒരു ഉത്തരവുമായി രംഗത്ത് വന്നിരുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ സ്വന്തം നാട്ടുകാരായ സ്ത്രീകളോട് കരഞ്ഞു പറഞ്ഞ് രംഗത്ത് വരികയാണ് ഉണ്ടായത്. പൽ തരത്തിലുള്ള മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വിചിത്രമായ നടപടികളും നിയമങ്ങളുമാണ് ഉത്തർ കൊറിയയിൽ നിലനിൽക്കുന്നത് എന്നറിയാം. അതൊന്നും അനുസരിച്ചില്ലെങ്കിൽ തല പോകുമെന്ന് ഉറപ്പാണ്. അതുകൊണ്ട ഭയത്തോടെ ആണെങ്കിലും ഉത്തരകൊറിയക്കാർ അത് അനുസരിക്കും. അപ്പോഴായിരുന്നു ഏറ്റവും ഒടുവിലായി കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കൂ എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. ഇപ്പോഴിതാ അതെ പാത പിന്തുടർന്ന് കൊണ്ട് മറ്റൊരു രാജ്യ തലവനും രംഗത്ത് വന്നിരിക്കുകയാണ്.

 

യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ ജനതയുടെ ജീവിതത്തിലുണ്ടായിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ. ഗർഭച്ഛിദ്രം നടത്താനുള്ള, ദീർഘകാലമായി നിലനിൽക്കുന്ന അവകാശം പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണിപ്പോൾ.പതിറ്റാണ്ടുകളായി റഷ്യയിൽ ഗർഭച്ഛിദ്രം നിയമപരമാണ്. എന്നാൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്ന പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. വീട്ടിലിരിക്കാനും കൂടുതൽ സൈനികർക്ക് ജന്മം നൽകാനുമാണ്പ്രസിഡന്റ് ആഹ്വാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൽ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിലാണ് നിർദേശം.നിലവിൽ 6,17,000 റഷ്യൻ സൈനികർ യുദ്ധമുഖത്തുണ്ടെന്ന് പുടിൻ വെളിപ്പെടുത്തി. രാജ്യവ്യാപകമായി പ്രതിദിനം 1,500 പേർ സൈന്യത്തിൽ ചേരുന്നുണ്ട്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആവശ്യങ്ങൾക്ക് വഴങ്ങി സ്വകാര്യ ക്ലിനിക്കുകളിൽ ഗർഭച്ഛിദ്രം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.'വീട്ടിൽ ഇരിക്കുക, കൂടുതൽ സൈനികർക്ക് ജന്മം നൽകുക.'- എന്ന സന്ദേശവും പ്രസിഡന്റ് പങ്കുവച്ചു. എട്ട് കുട്ടികൾക്കെങ്കിലും ജന്മം നൽകി,

വലിയ കുടുംബങ്ങളാകൂവെന്ന് ഈ മാസം ആദ്യം പുടിൻ സ്ത്രീകളോട് അഭ്യർത്ഥിച്ചിരുന്നു.ഇത് വ്യാപകമായ അടിച്ചമർത്തലാണെന്നാണ് ആളുകൾ കരുതുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതികരിച്ച ലെഡ ഗാരിന എന്ന റഷ്യൻ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെ ജോർജിയയിലേക്ക് നാടുകടത്തപ്പെട്ടു. 1990 കളെ അപേക്ഷിച്ച് റഷ്യയിൽ ഗർഭച്ഛിദ്ര നിരക്ക് ഇതിനോടകംതന്നെ പത്തിരട്ടിയായി കുറഞ്ഞെന്നാണ് റഷ്യൻ ഡെമോഗ്രാഫർ വിക്ടോറിയ സാകെവിച്ച് പറയുന്നത്.ഒരാഴ്ചകൊണ്ട് യുക്രൈന്‍ പിടിച്ചെടുക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു. എന്നാല്‍ 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം, ഒരുവര്‍ഷം കഴിഞ്ഞിട്ടും തുടരുകയാണ്. പുടിന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴക്കുകയായിരുന്നു.

 

നിലവിലെ സംഘർഷം പരിമിതയുദ്ധമായി നീണ്ടുപോകാനുള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഉപരോധവും സൈനിക നയതന്ത്രജ്ഞതയും മുൻനിർത്തി റഷ്യയെ ക്ഷീണിപ്പിക്കാനുള്ള നാറ്റോ സഖ്യത്തിന്റെ ശ്രമം വിജയിക്കില്ല. റഷ്യ-സിറിയ-ഇറാൻ-ഉത്തരകൊറിയ-ചൈന സഖ്യം പ്രായോഗികതലത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായതോടെ ഇസ്രയേൽ-റഷ്യ സഹകരണത്തിനുള്ള സാധ്യത അപകടകരമായിരിക്കും.അങ്ങനെ 10 ലക്ഷത്തിലധികം സൈനികരുള്ള റഷ്യ പോലൊരു വൻ ശക്തിക്ക് മുന്നിൽ യുക്രൈൻ വേഗം മുട്ട് മടക്കുമെന്ന പ്രവചനം ഒന്നുമല്ലാതായി മാറി.

 

കീഴടങ്ങാൻ തയ്യാറാകാതെ പൊരുതാൻ തീരുമാനിച്ച യുക്രൈന്‍റെ യുദ്ധ വീര്യം ലോക രാജ്യങ്ങൾക്ക് മുന്നിൽ ചെറുത്തു നിൽപ്പിന്‍റെ പുതിയ പര്യായമായി മാറി.തുടർന്ന് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ പോര്‍ മുഖം റഷ്യക്കും യുക്രൈനുമിടയിൽ രൂപം കൊണ്ടു. യുദ്ധത്തില്‍ യുക്രൈന് പിൻതുണയുമായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നോട്ട് വന്നു. ഇതോടെ റഷ്യ വിചാരിച്ചതു പോലെ കാര്യങ്ങൾ മുൻപോട്ട് പോയില്ല...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (29 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (43 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (57 minutes ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 hours ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends