Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ഇനി രൂപ പിടിച്ചാൽ നിൽക്കില്ല ... ഡോളറിനോട് സൗദി നോ പറഞ്ഞതോടെ രൂപയുടെ മൂല്യം റോക്കറ്റ് പോലെ മുകളിലേയ്ക്ക് ..അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ.

16 JUNE 2024 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

 അമേരിക്കയുമായുള്ള പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ. അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ ആണ് ഇതോടെ ഇല്ലാതായത്. . ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആര്‍.എം.ബി, യൂറോ, യെന്‍, യുവാന്‍ , രൂപ തുടങ്ങി വ്യത്യസ്ത കറന്‍സികള്‍ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വില്‍ക്കാന്‍ സാധിക്കും. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും. ആഗോള സാമ്പത്തിക ചക്രത്തെ തകിടം മറിക്കാന്‍ ശേഷിയുള്ളതാണ് പെട്രോഡോളര്‍ കരാറിന്‍റെ അന്ത്യം. ഡോളറിന്റെ കരുത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ഒരുപോലെ തിരിച്ചടി നല്‍കുകയാണ് പെട്രോഡോളര്‍ അവസാനിപ്പിക്കാനുള്ള സൗദിയുടെ തീരുമാനം

1944 ൽ 44 സഖ്യരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ന്യൂ ഹാം‌ഷെയറിലെ ബ്രെട്ടൻ വുഡിൽ എത്തി. ഒരു രാജ്യത്തെയും പ്രതികൂലമായി ബാധിക്കാത്ത വിദേശനാണ്യം നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരാനായിരുന്നു ഇത്. ലോകത്തെ കറൻസികളെ സ്വർണ്ണവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചു, പക്ഷേ അവ യുഎസ് ഡോളറുമായി ബന്ധിപ്പിക്കാം, ഓരോ രാജ്യത്തിന്റെയും സെൻട്രൽ ബാങ്കുകൾ അവരുടെ കറൻസികൾക്കും ഡോളറിനുമിടയിൽ നിശ്ചിത വിനിമയ നിരക്ക് നിലനിർത്താൻ തീരുമാനിച്ചു.ബ്രെട്ടൺ വുഡ് കരാർ കാരണം, യുഎസ് ഡോളർ ലോക കരുതൽ കറൻസിയായി മാറി

 

1971 വരെ അമേരിക്കന്‍ ഡോളര്‍ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടണ്‍ വുഡ്‌സ് കരാര്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 അമേരിക്കന്‍ ഡോളര്‍ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണ്‍ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടര്‍ന്നാണ് സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വേണ്ടി 1972ല്‍ പെട്രോഡോളര്‍ എന്നൊരാശയം നിലവില്‍ വരുന്നതും.

ഇതിനിടയിലാണ് അറബ് ഇസ്രായേൽ യുദ്ധം ഉണ്ടാകുന്നത് .ഇസ്രായേലിനെ സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂണ്‍ എട്ടിനാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസും പെട്രോഡോളര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. 50 വര്‍ഷത്തേക്കായിരുന്നു കരാര്‍. അങ്ങനെയൊരു കരാര്‍ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങള്‍ക്കും ആവശ്യവുമായിരുന്നു.

സൗദിയില്‍ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക അമേരിക്കയുടെ ആവശ്യവും വില്‍പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. പകരം സൗദി അറേബ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. എണ്ണ വാങ്ങുന്നതിന് ഡോളര്‍ വേണമെന്ന നിബന്ധന കര്‍ശനമാക്കിയതോടെ മറ്റ് രാജ്യങ്ങള്‍ക്കും ഡോളര്‍ വിനിമയം ചെയ്യേണ്ടത് അത്യാവശ്യമായി വരികയും ഇത് ഡോളറിന്റെ, അമേരിക്കന്‍ കറന്‍സിയുടെ വിനിമയം വര്‍ധിപ്പിക്കുകയും ചെയ്തു. സൗദിയുമായാണ് അമേരിക്ക കരാറിലൊപ്പിട്ടതെങ്കിലും ഇത് പിന്തുടര്‍ന്ന് എല്ലാ ഒപെക് രാജ്യങ്ങളും ഡോളറിനെ പ്രധാന വിനിമയ മാര്‍ഗമായി ഉപയോഗിക്കാനും ആരംഭിച്ചു.

ഇപ്പോൾ 1974 മുതല്‍ 50 വര്‍ഷത്തേക്കുള്ള കരാര്‍ ആണ് 2024 ജൂണ്‍ എട്ടിന് അവസാനിച്ചിരിക്കുന്നത്. അവസാനിച്ച കരാര്‍ സൗദി അറേബ്യ ഇനി പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിമുതൽ സൗദി അറേബിയയുമായി എണ്ണ വ്യാപാരത്തിൽ അമേരിക്കയുമായി യാതൊരു നിയന്ത്രണവുമുണ്ടാവില്ല . ഇനി ഏത് രാജ്യത്തിനു എണ്ണ വിറ്റാലും അതാത് കറൻസിയിൽ വേണമെങ്കിൽ സൗദിക്ക് വാങ്ങാം . ഇന്ത്യയുമായുള്ള കരാർ അനുസരിച്ച് ഇന്ത്യയ്ക്ക് ഇനിമുതൽ എണ്ണ കൊടുക്കുന്നതിനു വിലയായി ഇന്ത്യൻ രൂപ വാങ്ങാം . മറ്റ് രാജ്യങ്ങൾ തമ്മിലുള്ള വിനിമയങ്ങൾക്കും രൂപ ഉപയോഗിക്കാൻ സാധ്യതയുണ്ട് . അങ്ങനെയാകുമ്പോൾ ഇല്ലാതെ ആകുന്നത് ഡോളറിന്റെ അപ്രമാദിത്ത്വം ആണ് .

 

പുതിയ ലോകസാഹചര്യത്തിൽ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിൽ തന്നെയാണ് സൗദി അറേബ്യ. ഒപ്പം യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാർ അവസാനിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്. സൗദിയുടെ തീരുമാനം മറ്റു എണ്ണയുൽപാദക രാജ്യങ്ങൾ കൂടി പിന്തുടർന്നാൽ അമേരിക്കയും ഡോളറും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാൽ കഴിഞ്ഞ ഒന്നുരണ്ടുവര്ഷമായി ഇന്ത്യ ഇത്തരമൊരുനീക്കം മുന്നില്കണ്ടുതന്നെയാണ് പ്രവൃത്തിച്ചിരുന്നത് . അതുകൊണ്ടുതന്നെ ഇന്ത്യൻ രൂപയിൽ ഇന്ധന വില്പനയ്ക്ക്ള്ള കരാറിൽ ഏർപ്പെട്ടത് . യുക്രൈൻ റഷ്യയുദ്ധ സമയത്തും റഷ്യയുമായുള്ള കരാറിനെത്തുടർന്നു ഇന്ത്യൻ രൂപക്ക് വലിയ കുതിപ്പ് ഉണ്ടായി .

 

ഇതിനോടകം യൂറോ ശക്തിപ്രാപിച്ചിരുന്നു . ഇപ്പോൾ ഇതാ രൂപയും ഡോളറിന്റെ മലർത്തി അടിച്ചിരിക്കുകയാണ് . ഏതായാലും ഇതിന് മുന്‍പുതന്നെ ഡോളറിനെ വിനിമയത്തിന് ഉപയോഗിക്കുന്നത് പല രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യ യുഎഇയില്‍ നിന്ന് രൂപ കൊടുത്ത് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. റഷ്യയും സമാനമായി റൂബിളില്‍ എണ്ണവില്‍പന നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഡോളർ ഒഴിവാക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തിലൂടെ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (12 minutes ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (1 hour ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (2 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (2 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (2 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (3 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (3 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (4 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (4 hours ago)

Malayali Vartha Recommends