Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹം ആലോചിക്കാത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ചു കൊന്നു...അച്ഛൻ ഉറങ്ങിക്കിടക്കവേ മകൻ ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു..


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്

ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന...കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ..? ബന്ദികളുടെ അകമ്പടിയോടെ ജീവിതം...ഇറാന്റെ അണിയറയിൽ ആണവായുധങ്ങൾ ഒരുങ്ങുന്നു...

08 OCTOBER 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അന്ത്യമില്ലാതെ യുദ്ധം നടക്കുമ്പോഴും ഉയര്ന്ന് ഒരു ചോദ്യമുണ്ട് . ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ എന്നാണ്. കഴിഞ്ഞ ദിവസം യുദ്ധം ആരംഭിച്ചിട്ട് ഒരു വര്ഷം തികഞ്ഞപ്പോഴും . ഈ തലവൻ ഒളിവിലാണ് . പക്ഷെ ഇതിനോടകം പല തലകളും ഇസ്രായേൽ എടുത്തു കഴിഞ്ഞിരുന്നു. പക്ഷെ സിവാറിനെ കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഹമാസ് തലവനായിരുന്ന ഇസ്മിയല്‍ ഹനിയയെ ഇറാനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയെ ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനത്തും എത്തി വധിച്ച ഇസ്രയേല്‍ സൈന്യത്തിനും

അവരുടെ ചാരസംഘടനയായ മൊസാദിനും എന്ത് കൊണ്ട് ഗാസയിലെ കശാപ്പുകരാന്‍ എന്നറിയപ്പെടുന്ന ക്രൂരതയുടെ പര്യായമായ യാഹ്യാ സിന്‍വറിനെ പിടികൂടാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.ഇസ്രായേൽ ഇക്കാര്യത്തിൽ മാത്രം പുറകോട്ട് പോകുന്നതിന് വ്യക്തമായ ഒരു കാരണം തീർച്ചയായും ഉണ്ടാകും . നേരത്തേ ഇയാള്‍ ഹമാസ് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചത് സിന്‍വര്‍ പെണ്‍വേഷം ധരിച്ച് ഗാസയിലെ ഏതോ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കൊപ്പം കഴിയുന്നു എന്നായിരുന്നു.

 

എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ ഇസ്രയേല്‍ ആക്രമണത്തെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് ഇസ്രേയലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന 20 ബന്ദികളെ ചുറ്റും നിര്‍ത്തി ആണെന്നാണ്. ഏത് നിമിഷവും പൊട്ടിത്തറിക്കാന്‍ കണക്കാക്കി വലിയൊരു ഡൈനാമിറ്റ് ബാഗുമായിട്ടാണ് യാഹ്യാ സിന്‍വര്‍ ജീവിക്കുന്നത്. എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . നമ്മുക്കറിയാം ഇപ്പോഴും നൂറോളം ബന്ദികൾ ഹമാസിന്റെ തടവിലാണ് . 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറി ഹമാസ് 250 ഓളം ആളുകളെ ബന്ദികളാക്കി കൊണ്ട് പോയിരുന്നു . അതിൽ പകുതിയാളുകളെതിരിച്ചു ഏൽപിച്ചു . അതിൽ കുറെ പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു .

ഇനിയും അവരുടെ പക്കൽ ബന്ധികളുണ്ട് . ഒരുപക്ഷെ സിൻവർ അവരെയാകും തനിക്കു രക്ഷാകവചമായിട്ട് ഉപയോഗിക്കുണ്ടാവുക എന്നുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത് . 25 കിലോ ഡൈനാമിറ്റാണ് ഇയാള്‍ ഈ ബാഗില്‍ സൂക്ഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാളെ വധിക്കാന്‍ നിരവധി അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എങ്കിലും അകമ്പടിക്കായി നിര്‍ത്തിയിട്ടുള്ള ബന്ദികളുടെ ജീവനെ കരുതിയാണ് ഈ ഉദ്യമം വിജയിക്കാതെ പോയതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട വന്ന ബന്ദികളില്‍ 97 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണ ആര്‍ക്കുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

35 വയസായിട്ടും വിവാഹം ആലോചിച്ചില്ല;  (20 minutes ago)

ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക്  (27 minutes ago)

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല; കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി നേതാവ് കുമ  (1 hour ago)

വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 54 കേസുകള്‍ രജിസ്റ്റര്‍  (1 hour ago)

രണ്ടു പേർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്ക്  (1 hour ago)

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം....  (1 hour ago)

പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം  (1 hour ago)

വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്...  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞ് ആംബുലൻസ്; രാജീവിനെ വളഞ്ഞ് ഡോക്‌ടർമാർ  (2 hours ago)

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ്; കണ്ഠര് രാജീവരുടെ അറസ്റ്റിൽ രാഹുൽ ഈശ്വറിന്റെ നിലപാട് വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന  (2 hours ago)

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ...  (2 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്  (2 hours ago)

IRAN ടെഹ്‌റാന്‍ ഉടന്‍ വീഴും  (2 hours ago)

സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends