Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..


സോളാർ വിഷയം ആളിക്കത്തുന്നു... ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം സുധീര്‍ മലയില്‍..കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി..ഇപ്പോള്‍ ഗണേഷിന് തിരിച്ചടിയാകുന്നു..


വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്.. തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്..


സ്പായിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്.. ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും.. മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നാണ് ഗുരുതര വെളിപ്പെടുത്തലുകൾ..


കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?

ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന...കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ..? ബന്ദികളുടെ അകമ്പടിയോടെ ജീവിതം...ഇറാന്റെ അണിയറയിൽ ആണവായുധങ്ങൾ ഒരുങ്ങുന്നു...

08 OCTOBER 2024 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി ഒഴിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ പശ്ചിമേഷ്യയില്‍ നിന്നും തിരിച്ചുവരാന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം

ഇസ്‌ലാമാബാദില്‍ ചാവേര്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഷിയ പള്ളിയിൽ ചാവേറാക്രമണം; 31 മരണം, 160 പേർക്ക് പരിക്ക് .പള്ളിയുടെ കവാടത്തില്‍ ചാവേറുകളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ഇവിടെവച്ച് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. വന്‍ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് വരെ കേടുപാടുണ്ടായി

24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അന്ത്യമില്ലാതെ യുദ്ധം നടക്കുമ്പോഴും ഉയര്ന്ന് ഒരു ചോദ്യമുണ്ട് . ഇസ്രയേലിന്റെ ചാരകണ്ണുകൾ തിരയുന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായ യാഹ്യാ സിന്‍വര്‍ എവിടെ എന്നാണ്. കഴിഞ്ഞ ദിവസം യുദ്ധം ആരംഭിച്ചിട്ട് ഒരു വര്ഷം തികഞ്ഞപ്പോഴും . ഈ തലവൻ ഒളിവിലാണ് . പക്ഷെ ഇതിനോടകം പല തലകളും ഇസ്രായേൽ എടുത്തു കഴിഞ്ഞിരുന്നു. പക്ഷെ സിവാറിനെ കണ്ടെത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. ഹമാസ് തലവനായിരുന്ന ഇസ്മിയല്‍ ഹനിയയെ ഇറാനിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും ഹിസ്ബുള്ള തലവനായ ഹസന്‍ നസറുള്ളയെ ബെയ്റൂട്ടിലെ അവരുടെ ആസ്ഥാനത്തും എത്തി വധിച്ച ഇസ്രയേല്‍ സൈന്യത്തിനും

അവരുടെ ചാരസംഘടനയായ മൊസാദിനും എന്ത് കൊണ്ട് ഗാസയിലെ കശാപ്പുകരാന്‍ എന്നറിയപ്പെടുന്ന ക്രൂരതയുടെ പര്യായമായ യാഹ്യാ സിന്‍വറിനെ പിടികൂടാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ് എന്നാണ് എല്ലാവരും ചോദിക്കുന്നത്.ഇസ്രായേൽ ഇക്കാര്യത്തിൽ മാത്രം പുറകോട്ട് പോകുന്നതിന് വ്യക്തമായ ഒരു കാരണം തീർച്ചയായും ഉണ്ടാകും . നേരത്തേ ഇയാള്‍ ഹമാസ് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചത് സിന്‍വര്‍ പെണ്‍വേഷം ധരിച്ച് ഗാസയിലെ ഏതോ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കൊപ്പം കഴിയുന്നു എന്നായിരുന്നു.

 

എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ ഇസ്രയേല്‍ ആക്രമണത്തെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് ഇസ്രേയലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന 20 ബന്ദികളെ ചുറ്റും നിര്‍ത്തി ആണെന്നാണ്. ഏത് നിമിഷവും പൊട്ടിത്തറിക്കാന്‍ കണക്കാക്കി വലിയൊരു ഡൈനാമിറ്റ് ബാഗുമായിട്ടാണ് യാഹ്യാ സിന്‍വര്‍ ജീവിക്കുന്നത്. എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . നമ്മുക്കറിയാം ഇപ്പോഴും നൂറോളം ബന്ദികൾ ഹമാസിന്റെ തടവിലാണ് . 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറി ഹമാസ് 250 ഓളം ആളുകളെ ബന്ദികളാക്കി കൊണ്ട് പോയിരുന്നു . അതിൽ പകുതിയാളുകളെതിരിച്ചു ഏൽപിച്ചു . അതിൽ കുറെ പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു .

ഇനിയും അവരുടെ പക്കൽ ബന്ധികളുണ്ട് . ഒരുപക്ഷെ സിൻവർ അവരെയാകും തനിക്കു രക്ഷാകവചമായിട്ട് ഉപയോഗിക്കുണ്ടാവുക എന്നുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത് . 25 കിലോ ഡൈനാമിറ്റാണ് ഇയാള്‍ ഈ ബാഗില്‍ സൂക്ഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാളെ വധിക്കാന്‍ നിരവധി അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എങ്കിലും അകമ്പടിക്കായി നിര്‍ത്തിയിട്ടുള്ള ബന്ദികളുടെ ജീവനെ കരുതിയാണ് ഈ ഉദ്യമം വിജയിക്കാതെ പോയതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട വന്ന ബന്ദികളില്‍ 97 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണ ആര്‍ക്കുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ ഡിഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന 54 പേർ അറസ്റ്റിൽ; കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്  (18 minutes ago)

MAYOR V RAJESH ബസുകളുട സർവീസ് തുടങ്ങി  (42 minutes ago)

K B GANESH KUMAR നിയമസഭാ തിരഞ്ഞെടുപ്പില്‍ 'സോളാര്‍' കത്തും  (55 minutes ago)

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ഫോട്ടോ അടൂര്‍ പ്രകാശിന്റേതു മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റേതുമുണ്ട്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യണമെന്ന് പ്രത  (1 hour ago)

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്  (1 hour ago)

മോദിയുടെ ഒറ്റ വാക്ക് ട്രംപ് അനുസരിച്ചു..!സംയുക്ത പ്രസ്താവന പുറത്ത്..!ഇറാന്റെ തലയ്ക്ക് മുകളിൽ സംഭവിച്ചത് ദേ ഇത്  (1 hour ago)

ആദ്യ പരാതിക്കാരിയുടെ ഭർത്താവ്  (1 hour ago)

ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും  (1 hour ago)

Malappuram കേന്ദ്ര ഏജന്‍സികളും എത്തി..  (2 hours ago)

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (2 hours ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (2 hours ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (2 hours ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (2 hours ago)

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (3 hours ago)

Malayali Vartha Recommends