Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ട്രംപും പുട്ടിനും..... ഭീഷണികൾ വകവയ്ക്കാതെ ഇന്ത്യയും ചൈനയും ; എപ്സ്റ്റീന്‍ ഫയലില്‍ ശ്രദ്ധ തിരിക്കാൻ ഈ വിവാദങ്ങൾ എന്ന് വിമർശനം

05 AUGUST 2025 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

യുഎസ്-നേറ്റോ സഖ്യം ഒരു വശത്തും റഷ്യ മറുവശത്തും നിലകൊണ്ട് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം നീങ്ങുകയാണോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോൾ റഷ്യയ്‌ക്കെതിരെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ വിന്യസിച്ചതായി യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയതോടെ ട്രംപും ആശങ്കയിലാണ്. കാരണം അമേരിക്കയ്ക്ക് ഒപ്പം നിൽക്കുന്ന എതിരാളി തന്നെയാണ് റഷ്യ. അത് ആയുധങ്ങളുടെ കാര്യത്തിൽ ആയാലും സഖ്യ കക്ഷികളുടെ കാര്യത്തിൽ ആയാലും.

യുദ്ധമേറെ നടത്തി പരിചയമുള്ള പുടിന് ഒരു യുദ്ധമുണ്ടായാല്‍ യുഎസില്‍ ആണവാക്രമണം നടത്താനും അതിന്റെ ദുഷ്ഫലങ്ങൾ വര്‍ഷങ്ങളോളം അനുഭവിക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് അമേരിക്കയെ തള്ളിവിടാനും പുടിന് സാധിക്കും. കൂടാതെ ഇപ്പോൾ ഹൈപ്പര്‍ സോണിക് ഒറെഷ്നിക് മിസൈല്‍ റഷ്യ കൂട്ടത്തോടെ നിര്‍മ്മാണം ആരംഭിച്ചതും ശ്രദ്ധിക്കേണ്ടത് ആണ്. ആറ് പോര്‍മുനകള്‍ ഉള്ള ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ഈ മിസൈലിനെ തടുക്കാനും പ്രയാസമാണ്.

 

അതേസമയം റഷ്യ സഖ്യരാഷ്‌ട്രമായ ബെലാറസിന്റെ സേനയെ യുഎസിനെതിരെ വിന്യസിച്ചുതുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട് . കൂടാതെ നേറ്റോ സഖ്യകക്ഷി ആണെങ്കിലും ഹംഗറി റഷ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹംഗറിയുടെ പ്രധാനമന്ത്രിയാണ് വിക്ടര്‍ ഓര്‍ബാന്‍. അടുത്തയിടെ ക്രൈന് ആയുധം നല്‍കാമെന്നും അതിന്റെ പണം യൂറോപ്യന്‍ യൂണിയന്‍ നൽകണം എന്ന് ട്രംപ് പറഞ്ഞത് വിക്ടര്‍ ഓര്‍ബാന്‍ എതിർത്തിരുന്നു. യുഎസ് ഉക്രൈന് നല്‍കുന്ന ആയുധങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അമേരിക്കയ്‌ക്ക് പണം കൊടുക്കണം എന്ന ന്യായമായ ചോദ്യമാണ്‌ വിക്ടര്‍ ഉയർത്തിയത്.

ഇത് ഒന്നും കൂടാതെ വടക്കന്‍ കൊറിയയിൽ നിന്നും പട്ടാളക്കാർ റഷ്യയിൽ എത്തും എന്നും പുടിൻ വ്യക്തമാക്കിയിരിക്കുകയാണ് .30,000 പട്ടാളക്കാരെ വരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് വടക്കന്‍ കൊറിയയുടെ തീരുമാനം. ചൈനയും റഷ്യയ്ക്ക് നേരിട്ടു സഹായിച്ചില്ലെങ്കിലും മനസ്സുകൊണ്ട് ഒപ്പമാണ് . കാരണം റഷ്യയ്ക്ക് പിന്നാലെ തങ്ങളാവും ലക്‌ഷ്യം എന്ന് ചൈനയ്ക്കു അറിയാം.

 

പത്ത് ദിവസത്തിനുള്ളില്‍ ഉക്രൈനുമായി സമാധാനം പാലിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത ഉപരോധം റഷ്യ്‌ക്കെതിരെ നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. പക്ഷെ ഉക്രൈനെതിരായ യുദ്ധം റഷ്യ നിര്‍ത്താന്‍ സാധ്യതയില്ല. എന്തായാലും റഷ്യയ്‌ക്ക്ചുറ്റും ഉക്രൈന്റെ ഭാഗം കൂടി ചേര്‍ത്ത് ഒരു ബഫര്‍സോണ്‍ പ്രദേശം വേണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ് റഷ്യ.

എന്നാൽ ഈ പ്രഹസനം എല്ലാം ട്രംപിന് എപ്സ്റ്റീന്‍ ഫയല്‍ സംബന്ധിച്ച വിവാദത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നും വാദം ഉയരുന്നുണ്ട്. 14 വയസ്സായ പെണ്‍കുട്ടികളെ വമ്പന്‍മാര്‍ക്ക് കാഴ്ചവെച്ച് അധികാരവും പണവും കൊയ്തിരുന്ന ആളാണ് എപ്സ്റ്റീന്‍. ഇദ്ദേഹത്തിന്റെ എസ്റ്റേറ്റിലേക്ക് പണ്ട് ട്രംപും പോയിരുന്നതായി ചില തെളിവുകള്‍ കിട്ടിയതായി സൂചനകൾ ഉണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാൻ പല വിവാദങ്ങളും ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു.

 

അതിനിടെ ഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതിനാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ “ഗണ്യമായി” വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ തിരിച്ചടിച്ചു.2024-ൽ യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തെ മന്ത്രാലയം ഉദ്ധരിച്ചു, അത് "ആ വർഷമോ അതിനുശേഷമോ റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാൾ ഗണ്യമായി കൂടുതലായിരുന്നു." എന്നും പറഞ്ഞു.

ഇന്ത്യയ്ക്ക് പിന്നാലെ ട്രംപിന്റെ ഭീഷണികളും മുന്നറിയിപ്പുകളും ചൈനയും തള്ളുകയാണ്. ചൈന ഇതുവരെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയിട്ടില്ല. ട്രംപ് ഭരണകൂടവുമായുള്ള ഇടപാടുകളിൽ ചൈന ഉറച്ച നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് വ്യാപാരം, ഊർജ്ജം, വിദേശനയ വിഷയങ്ങൾ എന്നിവ ചർച്ചകളിൽ ഉൾപ്പെടുമ്പോൾ.

 

കഴിഞ്ഞയാഴ്ച ചൈനയും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മാധ്യമപ്രവർത്തകരോട് സംസാരിച്ചു, റഷ്യൻ എണ്ണ ഏറ്റെടുക്കലുകളെ സംബന്ധിച്ച്, "ചൈനക്കാർ അവരുടെ പരമാധികാരം വളരെ ഗൗരവമായി കാണുന്നു" എന്ന് ചൂണ്ടിക്കാട്ടി."അവരുടെ പരമാധികാരത്തിന് ഞങ്ങൾ തടസ്സം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ അവർ 100% താരിഫ് നൽകാൻ ആഗ്രഹിക്കുന്നു," ബെസെന്റ് പറഞ്ഞു. വ്യാപാര കരാർ ഉറപ്പിക്കുന്നതിനും ശിക്ഷാ തീരുവകൾ തടയുന്നതിനുമായി അമേരിക്കയിലെയും ചൈനയിലെയും ഉദ്യോഗസ്ഥർ നിരവധി അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചേക്കാം, എന്നിരുന്നാലും ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ചൈന നിർത്തണമെന്ന അമേരിക്കയുടെ നിർബന്ധത്തെക്കുറിച്ച് അവർ വ്യക്തമായി ഭിന്നാഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ്.

100% താരിഫ് ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് മറുപടിയായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച എക്‌സിൽ ഒരു പ്രസ്താവന പുറത്തിറക്കി: "നമ്മുടെ ദേശീയ താൽപ്പര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ചൈന എപ്പോഴും ഊർജ്ജ വിതരണം ഉറപ്പാക്കും.""നിർബന്ധവും സമ്മർദ്ദവും ഒന്നും നേടില്ല. ചൈന അതിന്റെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ശക്തമായി സംരക്ഷിക്കും," മന്ത്രാലയം പറഞ്ഞു.ബെയ്ജിംഗും വാഷിംഗ്ടണും പോസിറ്റീവ് വികാരങ്ങളും വ്യാപാര കരാർ കൈവരിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഈ പ്രതികരണം പ്രത്യേകിച്ചും വേറിട്ടുനിൽക്കുന്നു.

 

ബീജിംഗിലെ ഇന്റർനാഷണൽ ബിസിനസ് ആൻഡ് ഇക്കണോമിക്സ് സർവകലാശാലയിലെ ചൈന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡബ്ല്യുടിഒ സ്റ്റഡീസിന്റെ തലവനായ ടു സിൻക്വാൻ, "താരിഫ് ചുമത്താൻ യുഎസ് തീരുമാനിച്ചാൽ, ചൈന അവസാനം വരെ പോരാടും, ഇതാണ് ചൈനയുടെ സ്ഥിരമായ ഔദ്യോഗിക നിലപാട്" എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ലോക വ്യാപാര സംഘടനയെ പ്രതിനിധീകരിക്കുന്നത് ഡബ്ല്യുടിഒ ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (2 minutes ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends