Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാഫിയെ വഴിയിൽ തടഞ്ഞ് ഡി വൈ എഫ്‌ ഐയുടെ തെറിവിളി, ഷാഫിയും, ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു..


യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...


അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..ഞെട്ടലോടെ പ്രവാസികൾ.. പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്.. അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നു..


ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...


രാജ്യത്ത് കനത്ത സുരക്ഷ..പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് കടന്നു..ബീഹാറിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്..

യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മരണം: യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ...

28 AUGUST 2025 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി..ഞെട്ടലോടെ പ്രവാസികൾ.. പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്.. അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നു..

വെള്ളപ്പൊക്കത്തിൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ നദിയിലെ സംരക്ഷണ ഭിത്തി പൊട്ടിച്ചു അധികൃതർ; സമീപ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി

യുഎസിലെ സൈനിക സ്ഥാപനങ്ങൾക്ക് മുകളിലായി ലോഹ ഗോളങ്ങൾ; മിക്കതും പുലർച്ചെ 1 നും 4 നും ഇടയിൽ ; വിശദീകരിക്കാനാകാതെ പെന്റഗൺ ഉദ്യോഗസ്ഥർ

അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്പ്.... രണ്ട് മരണം, 20 പേര്‍ക്ക് പരുക്ക്, ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കി

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്

പശ്ചിമേഷ്യയില്‍ ഇസ്ലാം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനെ ചുട്ടരിക്കുമെന്ന് ഇസ്രായേല്‍. ഹൂതികളും അല്‍ക്വയ്ദയും ഇസ്ലാമിക് സ്റ്റേും ഉള്‍പ്പെടെ വിവിധ മുസ്ലീം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ എന്ന ചെറിയ രാജ്യം ഭൂമുഖത്തു കാണില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ഒരു സൈനിക കേന്ദ്രവും ഇന്ധന സംഭരണശാലയും രണ്ട് വൈദ്യുതി നിലയങ്ങളും ഇസ്രായേല്‍ വ്യോമസേന ഇന്നലെ തരിപ്പണമാക്കി. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് യെമന്‍ എന്ന ചെറിയ രാജ്യത്തെ ദിവസങ്ങള്‍ക്കുള്ളില്‍ ചുട്ടെരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നത്.

ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു ഇന്നു രാവിലെയും ആവര്‍ത്തിച്ചു. ഇസ്രായേല്‍ യെമനിലെ ഹുതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ഇസ്രായേല്‍ അപ്പാടെ നശിപ്പിച്ചു.ഇസ്രയേല്‍ നടത്തിയ നിരീക്ഷണത്തില്‍ നേരത്തേ ഹൂതികള്‍ ആദ്യമായി ഇറാന്‍ നിര്‍മിതമായ ഒരു ക്ലസ്റ്റര്‍ ബോംബ് വാര്‍ഹെഡ് മിസൈല്‍ ഉപയോഗിച്ചതായും കണ്ടെത്തിയ സഹചര്യത്തിലായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിലധികം പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം അതിശക്തമായി തുടരുകയാണ്. ഇന്നലെ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു.

ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവയ്പുണ്ടായി. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഗാസയില്‍ പട്ടിണിമൂലം ഒരു കുട്ടി ഉള്‍പ്പെടെ എട്ടു പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ ഗാസയില്‍ 115 കുട്ടികളടക്കം പട്ടിണി മരണം 289 ആയി. ഗാസ സിറ്റിയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ജനങ്ങള്‍ ഓരോ ദിവസവും ഒഴിഞ്ഞുപോവുകയാണ്. ഗാസയിലെ ആകെ ജനസംഖ്യയിലെ പകുതിയോളം വരുന്ന 10 ലക്ഷം പേര്‍ ഗാസ സിറ്റിയിലാണ് കഴിയുന്നത്. ഇസ്രായേലിന്റെ ഭയാനകമായ ആക്രണണത്തില്‍ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് പേരാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 62,622 ആയി ഉയര്‍ന്നിരിക്കുകയാണ്.

ഗാസ സിറ്റിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കുക എന്ന ലക്ഷ്യേേത്താടെയുള്ള സൈനികനീക്കത്തില്‍ ലക്ഷക്കണക്കിന് പലസ്തീന്‍കാരെയാണ് ആട്ടിപ്പായിക്കുന്നത്. ഗാസ സിറ്റിയുടെ സമീപനഗരമായ സബ്രയില്‍ കൂടുതല്‍ ഇസ്രായേല്‍ സൈനിക ടാങ്കറുകള്‍ എത്തിയിരിക്കുകയാണ്. അസ്ദയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ മാത്രം 16 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഗാസയില്‍ ഖാന്‍ യൂനിസിലെ പ്രധാന ആശുപത്രിയായ അല്‍ നാസറില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകരടക്കം 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നെതന്യാഹു പരസ്യമായി മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും പരസ്യമായി മാപ്പു പറയുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി. വിദേശമാധ്യമപ്രവര്‍ത്തകര്‍ക്കു ഗാസയില്‍ വിലക്കുള്ളതിനാല്‍ രാജ്യാന്തര വാര്‍ത്താഏജന്‍സികള്‍ ഗാസയിലെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരെയാണ് ആശ്രയിക്കുന്നത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 192 മാധ്യമപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഗാസ സിറ്റി കേന്ദ്രീകരിച്ചുള്ള ബോംബാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഇസ്രായേല്‍ ഗാസയെ ചാമ്പലാക്കാന്‍ ആയുമൊരുക്കുക്കുകയാണ്. എല്ലാ ബന്ദികളെയും ഒരാഴ്ചയ്ക്കുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസ നഗരം ചാമ്പലാക്കുമെന്നും കുറഞ്ഞത് നാലു ലക്ഷം പലസ്തീനികള്‍ കൊല്ലപ്പെടുമെന്നുമാണ് ഇസ്രായേല്‍ മുന്നറിയിപ്പുനല്‍കുന്നത്. ഇതിനു മുന്നൊരുക്കമായി ആറുപതിനായിരം റിസര്‍വ് പട്ടാളക്കാരോട് ഉടന്‍ യുദ്ധഭൂമിയിലേക്കിറങ്ങാന്‍ സജ്ജരാകണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേ സമയം ഇസ്രയേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ കൈമാറാന്‍ തയ്യാറാകൂവെന്നാണ് ഹമാസിന്റെ വാദം. അതേസമയം പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വെക്കാന്‍ ഒരുക്കമല്ലെന്നും ഹമാസ് ആവര്‍ത്തിച്ചതോടെ ഇസ്രായേല്‍ അതിശക്തമായ യുദ്ധം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. സൈന്യത്തില്‍ നിന്ന് വിരമിച്ചവരോട് മടങ്ങിവരാനും അന്തമയുദ്ധത്തിന് സജ്ജരാകാനുമാണ് ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 251 ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. 1,200 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതോടകം ഇരുവിഭാഗങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 62,192 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ ശക്തി കേന്ദ്രങ്ങളെല്ലാം തകര്‍ക്കും. യുദ്ധം ആരംഭിക്കുമ്പോള്‍ ഗാസ സിറ്റിയില്‍ ഏഴു ലക്ഷത്തോളം ജനങ്ങളുണ്ടായിരുന്നത് നിലവില്‍ നാലര ലക്ഷമായി ചുരുങ്ങിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (33 minutes ago)

കാസെറ്റ് കടയില്‍ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകള്‍ പിടിച്ചെടുത്തു; 28 വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം സ്വദേശിയെ കുറ്റവിമുക്തനാക്കി കോടതി  (41 minutes ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...  (3 hours ago)

ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ച് വിഴിഞ്ഞം; നമുക്കെല്ലാവർക്കും അഭിമാനത്തോടെ ഓണം ആഘോഷിക്കാനുള്ള ഒരു ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍  (3 hours ago)

കേരള ആയുഷ് കായകല്പ് അവാര്‍ഡ്: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Shafi-Parambil- എട്ടു നിലയിൽ തോല്പിച്ച മൊതലല്ലേ ഷാഫി  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി അടയ്ക്കുന്നു; സെപ്റ്റംബര്‍ എട്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും  (4 hours ago)

യെമനെയും ഗാസയെയും ചുട്ടെരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ: പ്രസിഡൻഷ്യൽ കൊട്ടാരവും ആശുപത്രികളും വീടുകളും വരെ, തകർത്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധിപേർ: പട്ടിണി, ബോംബാക്രമണം, അഭയാർത്ഥികളുടെ മ  (4 hours ago)

Ireland പ്രവാസി മലയാളികൾ ഭയത്തിൽ  (4 hours ago)

ഒരു പഴയ ആരോപണം കുത്തിപ്പൊക്കി കൊണ്ടുവന്ന് സ്വയം അപഹാസ്യനാവുകയാണ് വി. ഡി സതീശൻ; വിമർശിച്ച് എംടി രമേശ്  (4 hours ago)

ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യന് നാല് കൊലപാതകങ്ങളിൽ കൂടി പങ്കെന്ന് സംശയം: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട തെളിവുകളും പുറത്ത്: അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്...  (4 hours ago)

പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ; തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (4 hours ago)

ധർമസ്ഥലയിൽ ഇല്ലാതായ നൂറുകണക്കിന് പെൺകുട്ടികളിൽ ഒരാൾ; കാട്ടിൽ നിന്നും സൗജന്യയുടെ മൃതദേഹം കണ്ടെത്തിയത് നഗ്‌നമായി;വസ്ത്രങ്ങൾ കീറി പറഞ്ഞ നിലയിൽ; അടിവസ്ത്രം പോലും ഇല്ലാതെ....!  (4 hours ago)

Bihar ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (4 hours ago)

Malayali Vartha Recommends