Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ; നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം

12 MARCH 2017 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം

മുടി വെട്ടിയൊതുക്കുന്ന കത്രികയുടെ 'കിറുകിറു' ശബ്ദം ചീനക്കാരുടെ തലയില്‍നിന്ന് ഇനി ഉയരില്ല. നീട്ടിവളര്‍ത്തിയ മുടിയുമായി ഊഴംകാത്ത് ബാര്‍ബര്‍ഷോപ്പില്‍ കാത്തിരിക്കുന്നവരുടെ കാലം കഴിഞ്ഞുവെന്നു ചൈനീസ് സുന്ദരിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ തലപ്പൊക്കമുള്ള കാഴ്ചകള്‍ നിറയുകയാണ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവിലിയനില്‍. പലനിറങ്ങളിലും നീളത്തിലുമുള്ള വിഗ്ഗുകള്‍ ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ പ്രായത്തെ ചീകിയിറക്കുകയാണിവിടെ. 'നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം' എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

ഗള്‍ഫുകാര്‍ പെയിന്റടിച്ചു തലകറുപ്പിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞാണ് നൂതന വിഗ്ഗുകളുമായി ഇവര്‍ എത്തിയത്. തലയില്‍ ചായം പൂശിയാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്ന് സ്റ്റാളിലെ സുന്ദരിമാര്‍ പറയുന്നു. അസഹ്യമായ ചൊറിച്ചിലാണു പലരുടെയും പ്രശ്‌നം. ആദ്യമൊന്നും ചൊറിച്ചില്‍ ഉണ്ടാകില്ലെങ്കിലും 'പെയിന്റിങ്' ശീലമാക്കിയാല്‍ നഖം നീട്ടി വളര്‍ത്താതെ രക്ഷയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

എത്രയൊക്കെ സൂക്ഷിച്ച് ഡൈ ചെയ്താലും നഖത്തിലും വിരലുകളിലും കറുത്ത അടയാളങ്ങള്‍ കാണുമെന്നതാണ് മറ്റൊരു ദുരന്തം. ഈവക പ്രശ്‌നങ്ങള്‍ക്കൊക്കെ സിംപിള്‍ പരിഹാരമാണ് ചൈനീസ് വിഗ്ഗ്. കഴുകിയാല്‍ നിറം പോയി ചകിരിനാരുപോലെയാകുന്ന അവസ്ഥയില്ല. ലൈഫ് ടൈം ഗാരന്റി. പ്രത്യേകതരം നാരുകള്‍കൊണ്ടാണു നിര്‍മാണം. പ്ലാസ്റ്റിക് അല്ലേയല്ല. ഏതുപ്രായക്കാര്‍ക്കും തലയില്‍ പിടിപ്പിക്കാം. നീട്ടാനും ചുരുട്ടാനും കഴിയും.

ഷാംപൂ ഉപയോഗിച്ചു കഴുകുകയും ചെയ്യാം. സ്വാഭാവിക മുടിയില്‍ ചെയ്യുന്നതൊക്കെയും ഇതില്‍ പരീക്ഷിക്കാമത്രേ. ചുവപ്പ്, ബ്രൗണ്‍, കറുപ്പ്, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളില്‍ ലഭ്യമാണ്. കഴുകാനുള്ള ഷാംപുവും തിളക്കം കിട്ടാനുള്ള പോളിഷും സ്റ്റാളിലുണ്ട്. വേഷത്തിനു യോജിക്കും വിധമുള്ള വിഗ്ഗുകള്‍ ധരിക്കാം. കാറ്റടിച്ചാല്‍ പറന്നുപോകുമെന്ന പേടിയും വേണ്ട. ക്ലിപ്പുകള്‍ പോലുമില്ലാതെ തലയില്‍ ഉറച്ചിരിക്കും. ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകുന്ന തൊപ്പി വിഗ്ഗുകള്‍ പലരുടെയും പ്രതിച്ഛായ തകര്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് വിഗ്ഗുകള്‍ക്കു വന്‍ സ്വീകാര്യത. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഗ്ഗുകളുടെ മാസ്മരിക ലോകത്തു മതിമറന്നു നില്‍ക്കുന്നു. നീളന്‍ മുടിയുള്ള വിഗ്ഗിന് 120 ദിര്‍ഹം, ബോയ്കട്ട് ആണെങ്കില്‍ 90 ദിര്‍ഹം മാത്രം.

തല തരിശായവര്‍ മൂന്നോ നാലോ വിഗ്ഗുകള്‍ വാങ്ങിയാല്‍ ഓരോ ദിവസവും വെറൈറ്റി ഭാവങ്ങള്‍ പരീക്ഷിക്കാം. നെറ്റിയിലേക്കും കവിളിലേക്കും പടര്‍ന്നുകിടക്കുന്ന നേര്‍ത്ത മുടികള്‍ സഹിതമുള്ള വിഗ്ഗ് ആണിത്. വെയിലത്തുകൂടി നടന്നാല്‍ നരച്ചുപോകുകയോ മഴയത്തു നടന്നാല്‍ നിറമിളകുകയോ ഇല്ല. കഷണ്ടിത്തലകളുടെ എണ്ണം ലോകമെങ്ങും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിഗ്ഗുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളതെന്നു സ്റ്റാളിലെ സുന്ദരി ലീന്‍ പറയുന്നു.

ഏഷ്യന്‍ മുടി, ആഫ്രിക്കന്‍ മുടി, യൂറോപ്യന്‍ മുടി എന്നിങ്ങനെ വിഗ്ഗിനെ പൊതുവെ തിരിക്കാം. ആഫ്രിക്കന്‍ സ്പ്രിങ് മുടിവരെ സ്റ്റാളിലുണ്ട്. ആണുങ്ങള്‍ക്കുള്ള വിഗ്ഗുകളും ധാരാളം. മുടിയുള്ളവര്‍ക്കും ചൈനീസ് വിഗ്ഗ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഷര്‍ട്ടും പാന്റ്‌സുമൊക്കെ മാറും പോലെ തലയിലും ചില വേഷംകെട്ടുകള്‍ എന്നു ചിന്തിച്ചാല്‍ വിഗ്ഗിന്റെ സാധ്യതകള്‍ അപാരമെന്നു ബോധ്യമാകും.ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ; നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

മുടി വെട്ടിയൊതുക്കുന്ന കത്രികയുടെ 'കിറുകിറു' ശബ്ദം ചീനക്കാരുടെ തലയില്‍നിന്ന് ഇനി ഉയരില്ല. നീട്ടിവളര്‍ത്തിയ മുടിയുമായി ഊഴംകാത്ത് ബാര്‍ബര്‍ഷോപ്പില്‍ കാത്തിരിക്കുന്നവരുടെ കാലം കഴിഞ്ഞുവെന്നു ചൈനീസ് സുന്ദരിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ തലപ്പൊക്കമുള്ള കാഴ്ചകള്‍ നിറയുകയാണ് ഗ്ലോബല്‍ വില്ലേജിലെ ചൈനീസ് പവിലിയനില്‍. പലനിറങ്ങളിലും നീളത്തിലുമുള്ള വിഗ്ഗുകള്‍ ഏതു കഷണ്ടിത്തലയെയും സുന്ദരമാക്കുന്ന ജാലവിദ്യ പ്രായത്തെ ചീകിയിറക്കുകയാണിവിടെ. 'നിസ്സാര കാശിനു പറക്കുന്ന സൗന്ദര്യം' എന്നു ചീനന്മാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ തലയിലും വിപ്ലവത്തിന്റെ ഇടിമുഴക്കം.

ഗള്‍ഫുകാര്‍ പെയിന്റടിച്ചു തലകറുപ്പിക്കുന്ന പെടാപ്പാട് കണ്ടറിഞ്ഞാണ് നൂതന വിഗ്ഗുകളുമായി ഇവര്‍ എത്തിയത്. തലയില്‍ ചായം പൂശിയാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്ന് സ്റ്റാളിലെ സുന്ദരിമാര്‍ പറയുന്നു. അസഹ്യമായ ചൊറിച്ചിലാണു പലരുടെയും പ്രശ്‌നം. ആദ്യമൊന്നും ചൊറിച്ചില്‍ ഉണ്ടാകില്ലെങ്കിലും 'പെയിന്റിങ്' ശീലമാക്കിയാല്‍ നഖം നീട്ടി വളര്‍ത്താതെ രക്ഷയില്ലെന്നാണ് ഇവരുടെ ആക്ഷേപം.

എത്രയൊക്കെ സൂക്ഷിച്ച് ഡൈ ചെയ്താലും നഖത്തിലും വിരലുകളിലും കറുത്ത അടയാളങ്ങള്‍ കാണുമെന്നതാണ് മറ്റൊരു ദുരന്തം. ഈവക പ്രശ്‌നങ്ങള്‍ക്കൊക്കെ സിംപിള്‍ പരിഹാരമാണ് ചൈനീസ് വിഗ്ഗ്. കഴുകിയാല്‍ നിറം പോയി ചകിരിനാരുപോലെയാകുന്ന അവസ്ഥയില്ല. ലൈഫ് ടൈം ഗാരന്റി. പ്രത്യേകതരം നാരുകള്‍കൊണ്ടാണു നിര്‍മാണം. പ്ലാസ്റ്റിക് അല്ലേയല്ല. ഏതുപ്രായക്കാര്‍ക്കും തലയില്‍ പിടിപ്പിക്കാം. നീട്ടാനും ചുരുട്ടാനും കഴിയും.

ഷാംപൂ ഉപയോഗിച്ചു കഴുകുകയും ചെയ്യാം. സ്വാഭാവിക മുടിയില്‍ ചെയ്യുന്നതൊക്കെയും ഇതില്‍ പരീക്ഷിക്കാമത്രേ. ചുവപ്പ്, ബ്രൗണ്‍, കറുപ്പ്, വയലറ്റ് എന്നിങ്ങനെ പല നിറങ്ങളില്‍ ലഭ്യമാണ്. കഴുകാനുള്ള ഷാംപുവും തിളക്കം കിട്ടാനുള്ള പോളിഷും സ്റ്റാളിലുണ്ട്. വേഷത്തിനു യോജിക്കും വിധമുള്ള വിഗ്ഗുകള്‍ ധരിക്കാം. കാറ്റടിച്ചാല്‍ പറന്നുപോകുമെന്ന പേടിയും വേണ്ട. ക്ലിപ്പുകള്‍ പോലുമില്ലാതെ തലയില്‍ ഉറച്ചിരിക്കും. ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകുന്ന തൊപ്പി വിഗ്ഗുകള്‍ പലരുടെയും പ്രതിച്ഛായ തകര്‍ക്കുന്ന സാഹചര്യത്തില്‍ ചൈനീസ് വിഗ്ഗുകള്‍ക്കു വന്‍ സ്വീകാര്യത. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഗ്ഗുകളുടെ മാസ്മരിക ലോകത്തു മതിമറന്നു നില്‍ക്കുന്നു. നീളന്‍ മുടിയുള്ള വിഗ്ഗിന് 120 ദിര്‍ഹം, ബോയ്കട്ട് ആണെങ്കില്‍ 90 ദിര്‍ഹം മാത്രം.

തല തരിശായവര്‍ മൂന്നോ നാലോ വിഗ്ഗുകള്‍ വാങ്ങിയാല്‍ ഓരോ ദിവസവും വെറൈറ്റി ഭാവങ്ങള്‍ പരീക്ഷിക്കാം. നെറ്റിയിലേക്കും കവിളിലേക്കും പടര്‍ന്നുകിടക്കുന്ന നേര്‍ത്ത മുടികള്‍ സഹിതമുള്ള വിഗ്ഗ് ആണിത്. വെയിലത്തുകൂടി നടന്നാല്‍ നരച്ചുപോകുകയോ മഴയത്തു നടന്നാല്‍ നിറമിളകുകയോ ഇല്ല. കഷണ്ടിത്തലകളുടെ എണ്ണം ലോകമെങ്ങും കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിഗ്ഗുകള്‍ക്ക് അനന്ത സാധ്യതകളാണുള്ളതെന്നു സ്റ്റാളിലെ സുന്ദരി ലീന്‍ പറയുന്നു.

ഏഷ്യന്‍ മുടി, ആഫ്രിക്കന്‍ മുടി, യൂറോപ്യന്‍ മുടി എന്നിങ്ങനെ വിഗ്ഗിനെ പൊതുവെ തിരിക്കാം. ആഫ്രിക്കന്‍ സ്പ്രിങ് മുടിവരെ സ്റ്റാളിലുണ്ട്. ആണുങ്ങള്‍ക്കുള്ള വിഗ്ഗുകളും ധാരാളം. മുടിയുള്ളവര്‍ക്കും ചൈനീസ് വിഗ്ഗ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഷര്‍ട്ടും പാന്റ്‌സുമൊക്കെ മാറും പോലെ തലയിലും ചില വേഷംകെട്ടുകള്‍ എന്നു ചിന്തിച്ചാല്‍ വിഗ്ഗിന്റെ സാധ്യതകള്‍ അപാരമെന്നു ബോധ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends